അമീറഅടിപൊളി  

“ഉണ്ട്..വെണ്ട. എടാ കോപ്പേ ചില പെണ്ണുങ്ങള്‍ക്ക് അവരുടെ പിന്നാലെ നടക്കുന്ന ആണുങ്ങളെ പുച്ഛമാണ്; പ്രത്യേകിച്ച് അല്‍പ്പം തൊലി വെളുപ്പുള്ള കൂതീ മോളുമാര്‍ക്ക്.. ഇവള്‍ക്ക് അത് തന്നെയാണ് പ്രശ്നം. ഭൂഹൂറിയല്ലേ നായിന്റെ മോള്‍. ഞാനോ..പാട്ട വണ്ടി കച്ചോടം ചെയ്ത് നക്കാപ്പിച്ച ഉണ്ടാക്കുന്ന ഒരു കോഞ്ഞാണനും…വീട്ടില്‍ ജീവിക്കാന്‍ ഒരു സുഖവുമില്ലാതായി അവള് വന്നതോടെ…”

“പോട്ടെടാ….വാ..നേരം ഇരുട്ടി..നമുക്ക് പോകാം..” ദാമു പറഞ്ഞു. മദ്യം അവന്റെ തലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തുടങ്ങിയിരുന്നു.

കുപ്പി കാലിയാക്കി എറിഞ്ഞ ശേഷം രണ്ടുപേരും എഴുന്നേറ്റു. പിന്നെ ഇരുള്‍ നിറഞ്ഞ നാട്ടുപാതയിലൂടെ മെല്ലെ അതുമിതും സംസാരിച്ചുകൊണ്ട് നടന്നു.

അബുവിന്റെ ചേട്ടന്‍ ഷംസുദ്ദീന്‍ അവനെക്കാള്‍ രണ്ടു വയസു മൂത്തതാണ്. പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ചെറുപ്പം മുതലേ പഠനത്തില്‍ പിന്നോക്കമായിരുന്ന അബു പത്തില്‍ രണ്ടു തവണ തോറ്റതോടെ പഠനം നിര്‍ത്തി. കൂട്ടുകാരനായ ദാമുവിന്റെ കൂടെ പെണ്ണുങ്ങളെ ലൈനടിച്ചും മുല പിടുത്തവും ഉമ്മ വയ്ക്കലും ചെറിയ ബിസിനസും ഒക്കെയായി ജീവിതം ആഘോഷിക്കുകയായിരുന്നു അവന്‍. ഷംസു ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ്, അവന്‍ വളയ്ക്കാന്‍ നോക്കിയിരുന്ന സുബൈദ എന്ന പെണ്ണുമായി അബു അടുപ്പത്തിലായി. അവള്‍ അവനെ ഇങ്ങോട്ട് കയറി മുട്ടിയതായിരുന്നു. നല്ലൊരു ചരക്കായ അവളെ വളച്ച് കൊണ്ടുപോയി പണി എടുത്തിട്ടു അബു വിട്ടുകളഞ്ഞു. അവന് അവളോട്‌ പ്രേമം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പണി കഴിഞ്ഞപ്പോള്‍ ആണ് ഷംസു തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നൊരു വിടക്ക് ചിരിയോടെ അവള്‍ അവനോട് പറഞ്ഞത്. അവള്‍ക്ക് ഇഷ്ടമല്ലത്രേ അവനെ.

താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ അബു കൊണ്ടുപോയി പണിത വിവരം ഷംസു എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ അബുവിനോട്‌ മനസ്സില്‍ ശത്രുത വച്ചു പുലര്‍ത്തുന്നുണ്ടായിരുന്നു അവന്‍. കരുത്തനായ അബുവിന് പെണ്ണുങ്ങളെ ഈസിയായി കിട്ടുന്നതില്‍ അവന് നല്ല അസൂയയും ഉണ്ടായിരുന്നു. ഷംസുവിന്റെ പെരുമാറ്റം സ്ത്രീകളുടെ മാതിരിയാണ്. പരദൂഷണം, സ്വാര്‍ഥത, അസൂയ, സംശയം തുടങ്ങിയവ അവന്റെ സഹജ സ്വഭാവങ്ങളാണ്. ഏതു പെണ്ണിനോട് അവന്‍ അടുത്താലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവള്‍ അവനെ വെറുക്കും. കാരണം അതിര് കവിഞ്ഞ സ്വാര്‍ഥതയും സംശയവും ആണ് അവന്. ഒപ്പം ശീഘ്രസ്ഖലനം എന്ന കുഴപ്പം കൂടി അവനുണ്ട്. അബുവിനോട് പകരം വീട്ടാന്‍ അവന്‍ ലൈനാക്കിയ പല പെണ്ണുങ്ങളെയും സ്വാധീനിക്കാന്‍ ഷംസു കഠിന ശ്രമം നടത്തി പരാജയപ്പെട്ടതാണ്.

ഗള്‍ഫില്‍ നല്ലൊരു ജോലി ലഭിച്ചു പോയ ശേഷവും അബുവിനോടുള്ള പക അവന്‍ മറന്നിരുന്നില്ല. ഒരവസരത്തിനായി കാത്തിരുന്ന അവന്‍ അങ്ങനെയിരിക്കെ ആണ് അമീറ എന്ന മധുരപ്പതിനേഴുകാരിയുടെ പിന്നാലെ അബു നടക്കുന്ന വിവരം അറിയുന്നത്. അവളെ രഹസ്യമായി നിരീക്ഷിക്കാന്‍ തന്റെ ഉറ്റ ഒരു ചങ്ങാതിയെ ഏര്‍പ്പാടാക്കിയ ഷംസു അവള്‍ ഒരു ഊക്കന്‍ ചരക്കാണ്‌ എന്ന് അവനിലൂടെ മനസിലാക്കി. അവളുടെ വീട്ടുകാരുമായി ത്വരിതഗതിയില്‍  സുഹൃത്ത് വഴി തന്നെ അവന്‍ വിവാഹാലോചന നടത്തി.

തുടര്‍ന്ന് നാട്ടിലെത്തി പെണ്ണ് കാണാന്‍ ചെന്ന അവന്‍ അവളുടെ വഴിഞ്ഞൊഴുകുന്ന സൌന്ദര്യത്തില്‍ മൂക്കും കുത്തി വീണുപോയി. പുതുതായി വാങ്ങിയ സ്വന്തം ഇന്നോവയില്‍ ആണ് അവന്‍ പെണ്ണ് കാണാന്‍ ചെന്നത്. സൌന്ദര്യത്തിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ടായിരുന്ന അമീറ, പണമുള്ള പയ്യനെ മാത്രമേ നിക്കാഹ് ചെയ്യൂ എന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു. പുതുപുത്തന്‍ ഇന്നോവയില്‍ വന്നിറങ്ങിയ ഷംസുവിനെ അവള്‍ക്ക് നന്നേ ബോധിച്ചു. പണമില്ലാത്ത ആണുങ്ങളെ അവള്‍ക്ക് മഹാ പുച്ഛമായിരുന്നു. തന്റെ പിന്നാലെ നടന്ന അബുവിന്റെ ഇക്കയാണ്‌ ഷംസു എന്നറിഞ്ഞതോടെ അമീറയ്ക്ക് ആ വിവാഹത്തില്‍ ഒരു പ്രത്യേക ഹരവും തോന്നി.

അങ്ങനെ അബു മോഹിച്ച അതിസുന്ദരിയായ പെണ്ണിനെ കല്യാണം കഴിച്ച് ഷംസു തന്റെ പക ഭംഗിയായി വീട്ടി. സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര സുന്ദരിയായ അമീറയെ ഭാര്യയായി കിട്ടിയതോടെ അവന്‍ എഴാംസ്വര്‍ഗത്തില്‍ ആയിരുന്നു. അബു എത്രമാത്രം അവളെ മോഹിച്ചിട്ടുണ്ടാകും എന്നവന് നല്ല അനുമാനം ഉണ്ടായിരുന്നു. സുബൈദയെക്കാള്‍ പത്തിരട്ടി സുന്ദരിയായ അവളെ അവന് ലഭിക്കാതെ തനിക്ക് ലഭിച്ചതില്‍ മതിമറന്ന നിലയിലായിരുന്നു വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ ഷംസു.

പക്ഷെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു കാര്യങ്ങള്‍ സാധാരണ രീതിയില്‍ ആയതോടെ മെല്ലെ അവന് പേടിയും സംശയവും തുടങ്ങി. ഒന്നാമത്തെ പേടി, തന്റെ ശീഘ്രസ്ഖലനം മൂലം അമീറയ്ക്ക് വേണ്ടത്ര സുഖം കിട്ടാത്തതിനാല്‍ അതുമൂലം അവള്‍ക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടാകുമോ എന്നതായിരുന്നു. രണ്ടാമത്തേത്, താന്‍ പോയിക്കഴിഞ്ഞാല്‍ അവളെ അബു വശീകരിക്കുമോ എന്ന ഭയവും. സാധാരണ ഭര്‍ത്താവ് ഗള്‍ഫിലും മറ്റുമുള്ള ചെറുപ്പക്കാരി ഭാര്യമാര്‍ കഴപ്പ് തീര്‍ക്കാന്‍ ഏറ്റവും അടുത്തുള്ള ആണുങ്ങളെയാണ് വശീകരിക്കുക എന്നവന്‍ കേട്ടിട്ടുള്ളതാണ്. അബു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍ ആണ്. അമീറ അസാമാന്യ ആരോഗ്യവും ആസക്തിയുമുള്ള ചരക്കും; കിടക്കയില്‍ അവളൊരു ചീറ്റപ്പുലി ആണ് എന്നത് അവനെ ഏറെ ആശങ്കപ്പെടുത്തി. അവളെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ അത്രകണ്ട് വിജയമാല്ലാത്ത സ്ഥിതിക്ക് ആ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അവന്‍ പലതും കണക്ക് കൂട്ടി. സ്വതവേ ഉള്ള കടുത്ത സംശയരോഗം അവന്റെ മനസ്സില്‍ പല വൈകൃത ചിന്തകളും ജനിപ്പിച്ചു.

നിക്കാഹ് പെട്ടെന്ന് നടന്നതിനാല്‍ ഗള്‍ഫില്‍ താമസസൌകര്യം തയാറാക്കാന്‍ അവന് സാധിച്ചിരുന്നില്ല. അബു വളയ്ക്കാന്‍ നോക്കുന്ന പെണ്ണാണ്‌ എന്നറിഞ്ഞപ്പോള്‍ വളരെ ധൃതി പിടിച്ചാണ് അവന്‍ കാര്യങ്ങള്‍ നീക്കിയത്. അതിലവന്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അവളെ നിക്കാഹ് കഴിഞ്ഞ് ഒപ്പം കൊണ്ടുപോകുന്ന കാര്യത്തിന് വേണ്ടത് ചെയ്യാന്‍ സാധിക്കാഞ്ഞതില്‍ അവനിപ്പോള്‍ ആധി തോന്നി. എല്ലാം ശരിയാക്കിയിട്ട് മതിയായിരുന്നു നിക്കാഹ്. അപ്പോള്‍ അതൊന്നും ഓര്‍ത്തില്ല. കമ്പനി ഫ്ലാറ്റില്‍ വേറെ ഒരാളുടെ ഒപ്പമായിരുന്നു അവന്റെ താമസം.

അധികം വാടക ഇല്ലാത്ത നല്ല ഒരു ഏരിയയില്‍ ഫ്ലാറ്റ് എടുക്കണം, ഒരു കാര്‍ വാങ്ങണം എന്നിട്ട് അമീറയെയും കൊണ്ട് വരണം എന്നായിരുന്നു ഗള്‍ഫില്‍ വച്ച്  അവന്റെ വിവാഹത്തിന് മുമ്പുള്ള തീരുമാനം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ പിശുക്കനായ അവന്‍ ഫ്ലാറ്റ് എടുത്ത് താമസിച്ചാല്‍ ഉണ്ടാകുന്ന അധികച്ചിലവ്‌ കണക്കിലെടുത്താണ് അത് തല്‍ക്കാലം വേണ്ടെന്നു വച്ചത്. എന്നാലിപ്പോള്‍ അത് മണ്ടത്തരമായി എന്നവനു തോന്നുന്നുണ്ടായിരുന്നു. ഫ്ലാറ്റ് എടുത്തിട്ട് വന്നിരുന്നെങ്കില്‍ അവളെ ഒപ്പം കൊണ്ടുപോകാമായിരുന്നു. ഇനി പറഞ്ഞിട്ടോ ചിന്തിച്ചിട്ടോ കാര്യമില്ലല്ലോ? എന്തായാലും ഈ വരവില്‍ അവളെ ഒപ്പം കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, അബുവുമായി അവള്‍ ഒരിക്കലും അടുക്കാതിരിക്കാന്‍ വേണ്ടത് ചെയ്യണം എന്നവന്‍ കണക്കുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *