അയ്യപ്പനും പത്രോസും

ഡീ….. സുപ്രിയേ നാട്ടിൽ എത്തിയിട്ട് വിളിക്കണേ ….. വിശേഷങ്ങൾ എല്ലാം പറയണം

ചെന്നെ നഗരത്തിൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർത്ഥികളായ സുപ്രിയ മേനോൻ
രേഷ്മാ നമ്പീശൻ , സുനിത നായർ
സബീന റഷീദ് , രമ്യ രമേശൻ ,

അഞ്ച് മലയാളി വിദ്യാർത്ഥികളിൽ
സുപ്രിയ മേനോൻ പാലക്കാട്ട് കാരിയാണ് അവളുടെ അമ്മയുടെ വീട് ഒറ്റപ്പാലത്തിനടുത്ത് ഒരു ഗ്രാമത്തിലാണ്
വെക്കേഷന് വരുമ്പോൾ ഒരു 5 ദിവസം അമ്മ വീട്ടിൽ പോയി താമസിക്കാനുള തീരുമാനത്തിൽ ആയിരുന്നു അവൾ… മുത്തശ്ശന്റെ നിർബന്ധമായിരുന്നു അതിന് കാരണം …..
റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കൂട്ടുകാരികൾ ട്രെയിനിൽ നിന്നും കൈവീശി യാത്ര പറഞ്ഞു അവളും തിരിച്ച് കൈവീശി യാത്ര പറഞ്ഞു

ബാക്കി നാല് പേരും തെക്കൻ ജില്ലകളിൽ ഒള്ളവരാണ്

ഈ അഞ്ച് എണ്ണവും ജഗ ജില്ലികൾ എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അതുക്കും മേലെ

കേരളം വിട്ട് അന്യ സംസ്ഥാനത്തിൽ ആണല്ലോ പഠനവും

അപ്പോൾ പിന്നെ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല അവർക്ക്

സുപ്രിയ സ്റ്റേഷനിൽ നിന്നും ഇറങ്ങി നേരെ ഒരു ഓട്ടോ പിടിച്ച് അമ്മയുടെ വീട്ടിലേക്ക് വിട്ടു.

അമ്മ വീട്ടുകാർ ആ നാട്ടിലെ പഴയ ഒരു ജന്മി കുടുംബം ആയിരുന്നു ധാരാളം ഭൂ സ്വത്തുക്കൾ ഉള്ള ഒരു തറവാട്

ആ തറവാട്ടിൽ ഇപ്പോൾ അമ്മയുടെ ഇളയ
സഹോദരനും ഭാര്യയും രണ്ടു മക്കളും മുത്തച്ചനും മുത്തശ്ശിയും ആയിരുന്നു താമസം

സുപ്രിയ ഒരു അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവും അവിടെ പോയിട്ട്
ഇപ്പോൾ അവൾക്ക് 21 കഴിഞ്ഞു

ഏകദേശ ഒരു അഞ്ച് കിലോമീറ്റർ യാത്ര ചെയ്തു കാണും അപ്പോഴേക്കും നാട്ടിൽ പുറത്തുള്ള അവരുടെ തറവാട്ടിലേക്ക് ഉള്ള റോട്ടിലെത്തി
കുറച്ചു കൂടി ഉള്ളിലോട്ട് പോയി തറവാടിന്റ മുന്നിലുള്ള ഗെയ്റ്റിന്റെ അടുത്ത് ഓട്ടോ നിർത്തി അവൾ ബാഗും എടുത്ത് ഇറങ്ങി തറവാട്ടിലേക്ക് നടന്നു
അത്യാവശ്യം വലിയ ഒരു വീടായിരുന്നു അത്

വീടിന്റെ പിറകു വശം ഏകദേശം 5 ഏക്കറോളം തെങ്ങിൽ തോപ്പായിരുന്നു
അതും കഴിഞ്ഞ് പിന്നെ റബർ തോട്ടവും അതിന് അപ്പുറത്ത് ഭാരതപ്പുഴയും

ഗെയ്റ്റ് കടന്നു ചെല്ലുന്ന അവളെ കണ്ടപ്പോൾ മുത്തശ്ശി ഇറങ്ങി വന്ന് അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ
കൊടുത്ത് കൊണ്ട് പറഞ്ഞു
പ്രിയ മോളെ നീ വലിയ പെണ്ണായല്ലോ …….
അവർ അവളുടെ പേര് ഒന്നു കൂടി ചുരുക്കി സുപ്രിയ എന്നത് പ്രിയ , എന്നാണ് വിളിക്കാറ്

അപ്പോഴേക്കും മുത്തശ്ശനും എത്തി
അവൾ ആ വലിയ തറവാടിന്റെ പൂമുഖത്ത് ഒരു കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു

മുത്തശ്ശാ …. മാമനും അമ്മായിയും മക്കളും എവിടെ

ഒന്നും പറയണ്ട മോളേ…
അവർ അമ്മായീടെ വീട്ടിൽ പോയതാ
രണ്ട് ദിവസായി പോയീട്ട് : ഇനീം രണ്ട് ദിവസം കഴിയത്രേ വരാൻ

ഓ….. നശിപ്പിച്ചു … ഇനി ഞാനെന്ത് ചെയ്യും മുത്തശ്ശി
എനിക്കിനി ഇവിടെ ആരാ കൂട്ടിനുള്ളത്

ഓ അതിനെന്താ മോളെ മുത്തശ്ശനും മുത്തശ്ശിയും ഇല്ലേ ഇവിടെ നിനക്ക് കൂട്ടിന്

അതെങ്ങനെ നടക്കും മുത്തശ്ശി എനിക്ക് ഈ സ്ഥലവും ഭാരതപുഴയും എല്ലാം നടന്നു കാണണം കുറെ ഫോട്ടോ എടുക്കണം വീഡിയോ എടുക്കണം എന്നിട്ട് കൂട്ടുകാർക്ക് കാണിച്ചു കൊടുക്കാനാണ്

അതിനെന്താ മോളേ …. ഇവിടുന്ന് പുഴ വരേക്കും നമ്മുടെ സ്ഥലങ്ങളല്ലേ നീ ധൈര്യമായി പൊക്കോളു…

പിന്നെ തെങ്ങിൻ തോപ്പിൽ നമ്മുടെ പണിക്കാരൻ അയ്യപ്പൻ ഉണ്ടാവും അവനോട് പറഞ്ഞാൽ അവൻ പുഴയും ഭാക്കി സ്ഥലങ്ങളും എല്ലാം കൊണ്ടു പോയി കാണിച്ചു തരും

പിന്നെ പ്രിയമോളെ തെങ്ങിൻ തോപ്പ് കഴിഞ്ഞാൽ റബർ തോട്ടം ഉണ്ട് അതിലെ പോവുമ്പോൾ ശ്രദ്ധിക്കണം പാമ്പുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്

പിന്നെ ഉച്ചക്ക് ശേഷം അവിടെ പത്രോസ് ഉണ്ടാവും അത് കൊണ്ട് ഒരു പേടിയും വേണ്ട അവൻ ഉള്ള പ്പോൾ പോയാൽ മതി

എന്തായാലും മോളൊന്ന് വിശ്രമിക്ക് അത് കഴിഞ്ഞിട്ട് മതി

നാളെ മതി മുത്തശ്ശി …. ഇന്നെന്തായാലും ഞാൻ റസ്റ്റ് ചെയ്യട്ടെ

ഒന്ന് കുളിച്ചാലോ എന്ന് വിചാരിക്കുന്നുണ്ട്
നമ്മുടെ കുളത്തിൽ പോയി കുളിച്ചാലോ മുത്തശ്ശി ……..ബാത് റൂമിൽ കുളിച്ചു മടുത്തു

കുളം എല്ലാം നന്നാക്കിയിട്ടുണ്ട് മോളെ
കുളത്തിൽ ആഴമുണ്ട് ശ്രദ്ധിക്കണം

എനിക്ക് നന്നായി നീന്താൻ അറിയാലോ
പിന്നെന്തിനാ പേടിക്കുന്നേ :::

അവരുടെ വീടും കഴിഞ്ഞ് കുറച്ച് ദൂരം തെങ്ങിൽ തോപ്പിലൂടെ പോയാൽ നല്ലൊരു കുളം ഉണ്ട് അവരു ടെ തോട്ടത്തിൽ

അവരുടെ തോട്ടം നനക്കാനുള്ള വെള്ളമെല്ലാം മോട്ടോർ വച്ച് പമ്പ് ചെയ്യാൻ ഒരു വലിയ ഷെഡും അതിനോട് ചേർന്നു ഉണ്ടാക്കിയിട്ടുണ്ട് ….. തെങ്ങിൽ നിന്നും പറിച്ചെടുക്കുന്ന തേങ്ങയും എല്ലാം അവിടെ ആണ് സൂക്ഷിക്കാറുള്ളത്

നമ്മുടെ അയ്യപ്പന്റെ ഒരു വിശ്രമ കേന്ദ്രം കൂടിയാണ് അവിടെ

ഇനി അയ്യപ്പനെ പറ്റി പറയാം …
അയ്യപ്പന്റെ അച്ചൻ അവിടത്തെ പണിക്കാരനായിരുന്നു ….അയ്യപ്പൻ അയാളുടെ അച്ചന്റെ കൂടെ വളരെ ചെറുപ്പം മുതൽ അവിടെ സഹായത്തിന് വന്നിരുന്നു : പിന്നീട് അച്ചന്റെ മരണ ശേഷം അയാൾ അവിടെ മെയിൽ പണിക്കാരനായി …
ആദ്യമെല്ലാം തെങ്ങിൽ കയറി തേങ്ങ പറിക്കലും മറ്റു പണികളുമായിരുന്നു പിന്നീട് തെങ്ങ് ചെത്തി തെങ്ങിൻ കള്ള് എടുക്കലായി പണി

സുപ്രിയയുടെ അമ്മയുടെ അനിയൻ ഒരു ബിസിനസ് കാരനായിരുന്നു അയാളുടെ ഒരു സുഹൃത്താണ് ആ പ്രദേശത്തുള്ള കള്ള് ഷാപ്പുകൾ നടത്തിയിരുന്നത്
അയാളുടെ ഷാപ്പിലേക്കുള്ള തെങ്ങിൻ കള്ള് ഇവരുടെ തെങ്ങിൻ തോപ്പിൽ നിന്നും ചെത്തി കൊണ്ട് പോയി കൊടുത്തുന്നത് അയ്യപ്പൻ ആയിരുന്നു ….

പത്രോസിനെ പറ്റി പറയാണെങ്കിൽ
അവർ കോട്ടയത്ത് നിന്നും ഇങ്ങോട്ട് കുടിയേറി താമസിച്ചവർ ആയിരുന്നു
പത്രോസ് ആണ് ഇവരുടെ റബർ തോട്ടത്തിലെ റബർ വെട്ടലും റബർ പാൽ ശേഖരിക്കലും
ഈ പത്രോസും അയ്യപ്പനും വലിയ കൂട്ടായിരുന്നു
കാരണം അവർ രണ്ടു പേരും തോട്ടത്തിലേക്ക് പോയാൽ നല്ല തെങ്ങിൻ കള്ള് അത്യാവശ്യത്തിന് അടിക്കാറുണ്ട്

പിന്നെ തോട്ടത്തിൽ പുല്ല് വെ ട്ടാനും മറ്റുമായി പണിക്കാരി പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ട് അതിലെ ചിലതിനെ എല്ലാം ഇവർ നന്നായി അടിച്ച് മാറാറും ഉണ്ടായിരുന്നു

വിശാല മായി കിടക്കുന്ന ഇവരുടെ തോട്ടത്തിലേക്ക് അങ്ങനെ ആരും വരാറില്ല എന്നെങ്കിലും ഒരിക്കൽ കാരണവർ ഒന്നു പോവും അത്ര തന്നെ

പിന്നെ തോട്ടത്തിൽ നിന്നുള്ള വരുമാനം അയ്യപ്പനും പത്രോസും കൃത്യമായി കാരണവരെ ഏൽപ്പിക്കും
അത് കൊണ്ട് കാരണവർക്ക് അങ്ങോട്ട് പോവേണ്ട ആവശ്യവും ഇല്ല

ഇതൊക്കെ ആണ് ഇവിടത്തെ കാര്യങ്ങൾ

………….—-………………………………..

സുപ്രിയ കുറച്ചു നേരം വിശ്രമിച്ചതിന് ശേഷം ഒരു കട്ടനും കുടിച്ച് ഇറങ്ങി

അവൾ മുത്തശ്ശിയോട് പറഞ്ഞു
മുത്തശ്ശി ഞാൻ ഒന്നു തോട്ടത്തിലൂടെ കറങ്ങിട്ട് വരാം കുളത്തിൽ നിന്നും ഒന്നു കുളിക്കാനും പ്ലാൻ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *