ആകാശം ഭൂമിയെ പ്രണയിക്കുന്നു – 1

മലയാളം കമ്പികഥ – ആകാശം ഭൂമിയെ പ്രണയിക്കുന്നു – 1

ഈ കഥ സുഹൃത്ത് പങ്കാളിയ്ക്ക് വേണ്ടി എഴുതുന്നതാണ്. ഒരു ടീച്ചര്‍ കഥ എന്നോട് എഴുതാന്‍ നമ്മളൊക്കെ സ്നേഹപൂര്‍വ്വം പങ്കു എന്ന് വിളിക്കുന്ന പങ്കാളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ധേഹത്തിന്‍റെ കൂത്തിച്ചി വില്ലയ്ക്ക് ഞാന്‍ കമന്‍റ്റ് ഇട്ടപ്പോള്‍ അത് ഒരിക്കല്‍ കൂടി അദ്ധേഹം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
എന്‍റെ ആദ്യത്തെ കഥ “അമ്മയുടെ കൂടെ ഒരു യാത്ര” വളരെ നിരാശാജനകമായ രീതിയിലാണ് ഞാന്‍ നിര്‍ത്തിയത്. അതിന്‍റെ കാരണം കുടുംബത്തില്‍ സംഭവിച്ച മരണമായിരുന്നു. ആ ഘട്ടത്തില്‍ പ്ലാന്‍ ചെയ്തത്പോലെ അത് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്ത പലരുടെയും അപ്രീതിക്ക് ഞാന്‍ അത്കാരണം പാത്രമായി. അതിനു ക്ഷമ ചോദിക്കുന്നു.
ശ്രീദേവി ടീച്ചറിന്‍റെ ഈ കഥ അറുപതു ശതമാനവും യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയാണ്. ഇതില്‍ ഞാന്‍ അവിടിവിടെയുണ്ട്. സ്ഥലവും പേരുകളും മാറ്റിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ആരെയും ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കുവാനാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
വായനക്കാര്‍ ഈ കഥയും സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്തിക്കുന്നു.
സ്വന്തം,
ജോയ്സ്.

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഷാരോണ്‍, ശ്രീദേവി മിസ്സിനെ ഒന്ന് പാളി നോക്കി. ഗ്ലാസ്സിലൂടെ അവള്‍ പുറത്തുള്ള ദ്രിശ്യവിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്. പട്ടിക്കാട്ട്കാരന്‍ നയാഗ്ര വെള്ളച്ചാട്ടം കാണുമ്പോളുണ്ടാവുന്ന വിസ്മയമാണ് മിസ്സിന്‍റെ മുഖത്ത്.
പാതയുടെ ഇരു വശങ്ങളിലും നിരനിരയായി മേപ്പിള്‍ മരങ്ങള്‍. അവയുടെ മേല്‍ മഞ്ഞയും ചുവപ്പും വര്‍ണ്ണങ്ങളില്‍ പ്രഭാത മഞ്ഞില്‍ക്കുളിച്ച പുഷ്പങ്ങള്‍. നേര്‍ത്ത മൂടല്‍ മഞ്ഞിന്‍റെ സുതാര്യതയിലൂടെക്കാണാവുന്ന വിദൂരതയിലെ മലനിരകള്‍ക്ക് ചിരവപ്പല്ലിന്‍റെ ആകൃതി.
ദില്ലി ലോക്കണ്ട് വാലയിലെ അലീക്ക നഗറില്‍ ജനിച്ചു വളര്‍ന്ന ശ്രീദേവി മിസ്സിന് സര്‍ഗ്ഗം താണിറങ്ങി വന്ന ഈ പ്രദേശത്തിന്‍റെ സൌന്ദര്യം വിസ്മയിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ഷാരോണ്‍ മുമ്പോട്ട്‌ നോക്കി. സ്ഥലമെത്തിയോ? ആല്‍മരം. ഒരു ചെറിയ ജെനറല്‍ സ്റ്റോര്‍. അതിന്‍റെ മുകളില്‍ ഐഡിയ കമ്പനിയുടെ വലിയ ഹോര്‍ഡിംഗ്. അതിന്‍റെ പിമ്പിലൂടെ ഒരു ഇടവഴി. അതിലൂടെ ഏകദേശം അന്‍പതു മീറ്റര്‍ നടന്നാല്‍ വീട്. അങ്ങനെയാണ് റോയി ഫിലിപ്പ് വഴിപറഞ്ഞു തന്നത്.
“ആ, എത്തിപ്പോയി,” മുമ്പില്‍ ആല്‍മരം കണ്ട്‌ ഷാരോണ്‍ പറഞ്ഞു. “റോയിച്ചായന്‍ പറഞ്ഞടം എത്തി മിസ്സേ.”
പറഞ്ഞ അടയാളങ്ങളൊക്കെ കൃത്യമാണ്. ഐഡിയ സിമ്മിന്‍റെ പരസ്യ ഹോര്‍ഡിംഗിലേക്ക് നോക്കി ഷാരോണ്‍ ഓര്‍ത്തു. കാര്‍ ഇവിടെ നിര്‍ത്തണം. ഇടവഴിയിലൂടെ കാറ് കയറില്ല.
“വിനയചന്ദ്രന്‍ സാറെന്തിനാ സ്കൂളീന്ന് ഇത്രേം ദൂരെ മാറിത്താമാസിക്കുന്നെ?” ഗ്ലാസ്സിലൂടെ ചുറ്റുപാടുകളിലേക്ക് നോക്കിക്കൊണ്ട് ശ്രീദേവി ചോദിച്ചു.
“ഞാന്‍ ഓര്‍ക്കുവാരുന്നു ഈ ചോദ്യം ചോദിക്കാന്‍ ടീച്ചര്‍ മാഡം എന്താ ഇത്ര താമസിച്ചേന്ന്. പറയാം ശ്രീദേവി മാഡം. സാര്‍ കുളിക്കത്തില്ല. നനയ്ക്കത്തില്ല. വെള്ളമടി എന്ന് വെച്ചാല്‍ പൊരിഞ്ഞ വെള്ളമടി. ഇപ്പോഴും കയ്യില്‍ സിഗരെറ്റും കാണും. പക്ഷെ മാഡം സാറിന്‍റെ മുഖം ശ്രദ്ധിച്ചോ? എന്തൊരു സൌന്ദര്യവാ? യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് അല്ല എന്ന് ആരേലും പറയുവോ? എനിക്ക് മെമ്മറീസിലെ മദ്യപാനിയായ പ്രിഥ്വിരാജിനെയാ സാറിനേ എപ്പക്കണ്ടാലും ഓര്‍മ്മ വരിക….”
“ഞാനെന്നതാ ചോദിച്ചേ? നീയെന്നതാ ഈ പറയുന്നെ?”
“കൂള്‍ മാഡം. ഐം കമിംഗ് ടു ദാറ്റ്‌ പോയിന്‍റ്റ്. ആ സാറിനെ നന്നാക്കാന്‍ സാധിച്ചാല്‍? ആ സാറിനെ മാനസാന്തരപ്പെടുത്താന്‍ സാധിച്ചാല്‍? എന്തായിരിക്കും അതിന്‍റെ ഫലം?”
“മാനസാന്തരപ്പെട്ടാല്‍ അയാള്‍ മദ്യപിക്കില്ല. സിഗരെറ്റ്‌ വലിക്കില്ല.”
“എന്തായിരിക്കും അതിന്‍റെ ഫലം?”
“അതല്ലേ ഞാന്‍ പറഞ്ഞേ?” ശ്രീദേവി ഈര്‍ഷ്യയോടെ പറഞ്ഞു.
“എന്തായിരിക്കും അതിന്‍റെ ഫലം?” ഷാരോണ്‍ പിന്നെയും ശ്രീദേവിയെ ടീസ് ചെയ്യുന്നതുപോലെ ചോദിച്ചു. “എന്‍റെ ശ്രീദേവി മാഡം വിനയചന്ദ്രന്‍ സാര്‍ വെള്ളമടിയും കഞ്ചാവടിയും നിര്‍ത്തിയാല്‍ എന്തായിരിക്കും ഫലം?”
“ഈശ്വരാ കഞ്ചാവോ?” ശ്രീദേവി തലയില്‍ കൈവെച്ചു.
“അത് വിട്. എന്തായിരിക്കും ഫലം?”
“കുന്തം!” ശ്രീദേവി ഒച്ചയിട്ടു.
“കുന്തമല്ല, വാള്‍. എനിക്കൊരു വാള്‍ കിട്ടും എന്‍റെ ഉറയിലിടാന്‍.”
ശ്രീദേവിയ്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. മനസ്സിലായപ്പോള്‍ അവള്‍ ഷാരോണിന്‍റെ ചുമലില്‍ അടിച്ചു. “എന്തൊരു വൃത്തികേടാ നീയീപ്പറയുന്നെ എന്‍റെ ഷാരോണേ? എടീ നീ എങ്ങനെ, എവിടുന്ന്‍, എപ്പം പഠിച്ചു ഈ വൃത്തികെട്ട കാര്യങ്ങള്‍?”
“സാറങ്ങനെയാ എന്‍റെ മിസ്സേ,” ഷാരോണ്‍ ഡോര്‍ തുറന്ന്‍ ഇറങ്ങിക്കൊണ്ട് പറഞ്ഞു. “മിസ്സേ നമ്മളീ പ്രായത്തില്‍ എന്തിനെപ്പറ്റിയൊക്കെയാ കൂടുതല്‍ ഓര്‍ക്കാറ്? നല്ല സുന്ദരന്‍ ചുള്ളന്മാരെപ്പറ്റിയല്ലേ? വിനയചന്ദ്രന്‍ സാറിന്‍റെ പ്രായത്തിലൊള്ള ചുള്ളന്‍ ആണുങ്ങള്‍ എന്തിനെപ്പറ്റിയാ സാധാരണ ഓര്‍ക്കാ? മിസ്സിനെയും എന്നെയും പോലുള്ള ചരക്ക് പെമ്പിള്ളേരേപ്പറ്റിയല്ലേ? പക്ഷെ സാറിന്‍റെ കണ്ടീഷന്‍ അങ്ങനെയല്ല. നിത്യമദ്യപാനി. സിഗരെറ്റ്‌ തീനി. കുളിയില്ല, നനയില്ല. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാ ആള്. നമ്മള്‍ പെണ്ണുങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അങ്ങനെ നശിക്കാന്‍ വിടാവോ പുള്ളിയെ?”
“എന്താ കക്ഷി അങ്ങനെയാകാന്‍ കാരണം?”
“ആണുങ്ങള്‍ അങ്ങനെയാകാന്‍ ഒരു കാരണമേയുള്ളൂ. പ്രേമ നൈരാശ്യം. ഏതോ ഒരു മൈര് പെണ്ണ് സാറിനെ ഊമ്പിച് കടന്നു കളഞ്ഞു.”
“കാര്യമൊക്കെ ശരി ഷാരോണ്‍,” ശ്രീദേവി അസംതൃപ്തിയോടെ പറഞ്ഞു. “നീയെന്തിനാ ചീത്ത ആണുങ്ങളെപ്പോലെ ഈ ഡേര്‍ട്ടി വേഡ്സ് ഒക്കെ പറയുന്നെ. ഡോണ്ട് ഫോര്‍ഗറ്റ് ദാറ്റ്‌ യൂ ആര്‍ അ ടീച്ചര്‍.”
“ഓ, എന്‍റെ പോന്നു മിസ്സേ. ഇടയ്ക്ക് അങ്ങനെയൊക്കെ പറഞ്ഞില്ലേല്‍ ഒരു സമാധാനക്കെടാ. ഹോസ്റ്റലീന്ന് ശീലിച്ചതാ. ഏഴു കൊല്ലമാ ഹോസ്റ്റലില്‍ നിന്നെ. അത്ര പെട്ടെന്നൊന്നും നാക്കീന്ന് പറിച്ചു കളയാന്‍ തോന്നില്ല മിസ്സേ. മിസ്സുള്ളത് കൊണ്ടാ ഞാന്‍ ഇങ്ങനെ കണ്ട്രോള്‍ ചെയ്യുന്നേ. ഈ മൈര് എന്ന് പറയുന്നത് അത്ര വലിയ തെറി ഒന്നുമല്ല. അതിലും ഭയങ്കര ഐറ്റംസ് വേറെ ഉണ്ട്.”
“അതെന്തായാലും മോള്‍ നാക്കില്‍ തന്നെ സൂക്ഷിച്ചാ മതി. എന്‍റെ കേക്കെ പറഞ്ഞേക്കരുത്‌.”
അപ്പോഴേക്കും അവര്‍ നന്ദകുമാര്‍ താമസിക്കുന്ന വീടിന്‍റെ മുറ്റത്ത്‌ എത്തിയിരുന്നു. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നു. വരാന്തയില്‍ തവിട്ടു നിറത്തിലുള്ള ഒരു ജൂബ്ബയും നീല ജീന്‍സുമിട്ട് താടിയും മുടിയും നീട്ടിവളര്‍ത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. വരാന്തയില്‍ നില്‍ക്കുന്നവരോട് അയാള്‍ കയര്‍ത്ത് സംസാരിക്കുകയാണ്. വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരെറ്റ്‌.
“വിനയചന്ദ്രന്‍ സാര്‍,” ഷാരോണ്‍ മന്ത്രിച്ചു.
“തന്‍റെ മോള് നന്നായി ഡാന്‍സ് ചെയ്താ ഞാന്‍ മാര്‍ക്ക് കൊടുക്കും. ഡാന്‍സിന് പകരം ഗോഷ്ട്ടി കാണിച്ചാലും മാര്‍ക്ക് കൊടുക്കും സീറോ. അല്ലാതെ പണപ്പെട്ടി കാണിച്ച് എന്നെ വെലക്കെടുക്കാം എന്ന് കരുതണ്ട. അത് കൊണ്ട് വേഗം സ്ഥലം വിട്ടാട്ടെ.”
“അത് സാറേ,” മധ്യവയസ്ക്കനായ ഒരാള്‍ അയാളെ തണുപ്പിക്കാന്‍ ശ്രമിച്ചു. “മന്ത്രീടെ ലെറ്റര്‍ ഉണ്ട് എന്‍റെ കയ്യില്‍. സാറതൊന്നു വായിച്ചു നോക്ക്.”
“ഓ, മന്ത്രീടെ ശുപാര്‍ശക്കത്തും കൊണ്ടാണോ വന്നിരിക്കുന്നെ? അത് ഞാന്‍ അറിഞ്ഞില്ലല്ലോ. കാണിച്ചേ, കാണിച്ചേ.”
മധ്യവയസ്ക്കന്‍ ഉത്സാഹത്തോടെ ഒരു കവര്‍ എടുത്തു വിനയചന്ദ്രന്‍റെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി വായിച്ചു. അടുത്ത നിമിഷം അയാള്‍ ആ കടലാസ് ചിന്നംപിന്നമായി കീറി നുറുക്കി.
“സാറെന്താ കാണിച്ചേ?” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ ചോദിച്ചു. “മന്ത്രീടെ കത്താ അത്.”
“അതെ മന്ത്രീടെ കത്താ. മന്ത്രി എനിക്കെഴുതിയതല്ലേ. അപ്പോള്‍ ആ കത്ത് കീറിക്കളയാനും കടലാസ് തോണിയുണ്ടാക്കി പൊഴേല്‍ ഒഴുക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേല്‍ ഒന്ന് പോയിത്തരാമോ?”
“മനുഷ്യര്‍ക്ക് ഇത്രേം അഹമ്മതി പാടില്ല,” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ പിറുപിറുത്തു. പിന്നെ തന്‍റെ കൂടെ വന്നവരെ നോക്കി പറഞ്ഞു. “വാടാ. സാറ് ഹരിശ്ചന്ദ്രനാ. സത്യേന്ദ്രനാ. കമ്മീഷണറിലെ സുരേഷ് ഗോപിയാ. ഹരിശ്ചന്ദ്രന്‍ സാറേ. നമക്ക് പൊറത്ത് വെച്ച് കാണാം കേട്ടോ.”
“ഫ! നാറീ എറങ്ങിപ്പോടാ,” അയാളുടെ അലര്‍ച്ചകേട്ട് ഷാരോണും ശ്രീദേവിയും വിറച്ചുപോയി. മധ്യവയസ്ക്കനും കൂട്ടാളികളും അത് കേള്‍ക്കേണ്ട താമസം വീടിന്‍റെ കോമ്പൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.
വിനയചന്ദ്രന്‍ പെട്ടെന്ന് അകത്തേക്ക് കടക്കാന്‍ തിരിഞ്ഞു.
“സാര്‍,” ഷാരോണ്‍ വിളിച്ചു. അകത്തേക്ക് കയറാന്‍ തുടങ്ങിയ അയാള്‍ അവരുടെ നേരെ തിരിഞ്ഞു.അസന്തുഷ്ട്ടിയോടെ, ചോദ്യ രൂപത്തില്‍ അയാള്‍ അവരെ നോക്കി.
“സാര്‍,”
“വെറുതെ സാര്‍ സാര്‍ എന്ന് വിളിക്കാതെ കാര്യം പറ.” അയാളുടെ സ്വരം ക്രുദ്ധമായി. അതിസുന്ദരികളായ രണ്ടു യുവതികളാണ് കാണാന്‍ വന്നിരിക്കുന്നത്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. പക്ഷെ അതൊന്നും വിനയചന്ദ്രന്‍റെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ അല്ല.
“സാറേ സയന്‍സ് ക്ലബ്ബിന്‍റെ വീക്ക്‌ലി പ്രോഗ്രാമില്‍ അടുത്ത ആഴ്ച്ച സാറിന്‍റെ ഒരു സ്പീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അക്കാര്യം പറയാനാണ് ഞങ്ങള്‍ വന്നത്.’
“എന്‍റെ വിഷയം ഇംഗ്ലീഷ് സാഹിത്യവും ചരിത്രവുമാണ്.”
“പക്ഷെ ഇന്നലെ സാറിന്‍റെ ക്ലാസ്സിലുണ്ടായിരുന്ന നന്ദന നായര്‍ പറഞ്ഞു സാര്‍ പോയെട്രി പഠിപ്പിക്കുന്നതിനിടയില്‍ ടാവോയെക്കുറിച്ച്, ക്വാണ്ടം ഫിസിക്സിനെക്കുറിച്ച്, സ്റ്റീഫന്‍ ഹോക്കിന്‍സിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റൈല്‍ഡായി, ഇന്‍റ്റെറെസ്റ്റിംഗ് ആയി പറഞ്ഞൂന്ന്‍. സോ…”
“ങ്ങ്ഹാ, ഞാനൊന്നാലോചിക്കട്ടെ. നാളെ പറയാം,” അത് പറഞ്ഞ് അയാള്‍ അകത്തേക്ക് കയറി വാതിലടച്ചു.
“എന്തൊരു ജാഡ!” വിനയചന്ദ്രന്‍റെ അങ്കണത്തില്‍നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ശ്രീദേവി അനിഷ്ട്ടത്തോടെ പിറുപിറുത്തു. “എന്ത് കാര്യമാണെങ്കിലും വീട്ടില്‍ വന്നവരോട് ഇങ്ങനെയൊന്നുമല്ല ബീഹേവ് ചെയ്യേണ്ടത്.”
“ഏതായാലും ഞാന്‍ ഹാപ്പിയാ. ഞാന്‍ പ്രതീക്ഷിച്ചത്ര റഫ് ആയൊന്നും സാര്‍ പറഞ്ഞില്ല.”
“നിനക്കെന്താ ഷാരോണ്‍, അയാളോടിത്ര താല്‍പ്പര്യം?” കാറിലേക്ക് കയറവേ ശ്രീദേവി ചോദിച്ചു.
“എന്‍റെ പോന്നു മദര്‍ തെരേസാ മഹാത്മാ ശ്രീദേവി ടീച്ചറെ. തീര്‍ന്നില്ല. വിനയചന്ദ്രന്‍ സാറിന് ഷാരോണിനോട് കടപ്പാട് തൊന്നും. ഇഷ്ട്ടം തൊന്നും. പ്രണയം തോന്നും. അവസാനം കാമം തൊന്നും. സാറിന്‍റെ തുരുമ്പിക്കാന്‍ തുടങ്ങിയ വാള്‍ ഞാന്‍ നന്നായി എന്‍റെ വിരല്‍ കൊണ്ടും വാ കൊണ്ടും രാകി രാകി രാകി മിനുക്കി…” ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഷാരോണ്‍ തന്‍റെ ചൂണ്ടുവിരല്‍ വായിലേക്കിട്ടും പുറത്തെടുത്തും ശ്രീദേവിയെ കാണിച്ചു. “നന്നായി എന്‍റെ തീ കത്തുന്ന ഉലയിലിട്ടു കാച്ചി സുന്ദരക്കുട്ടപ്പനാക്കി അവസാനം പതുക്കെ പതുക്കെ പതുക്കെ പിന്നെ സകല കലിപ്പുമെടുത്ത് നല്ല സ്പീഡില്‍ എന്‍റെ ഉറയിലെക്ക് അടിച്ചുകേറ്റിയിടും.”
ഷാരോണ്‍ അവളുടെ നേരെ നോക്കി ചിരിച്ചു.
“ഐഡിയാ എപ്പടി ടീച്ചര്‍ മാഡം?”

Leave a Reply

Your email address will not be published. Required fields are marked *