കൊച്ചമ്രാട്ടീ…കോലോത്തെ കാര്യസ്ഥൻ കോവിന്നൻ തല ചൊറിഞ്ഞുകൊണ്ട് അവളുടെ മുന്നിൽ രണ്ടു ദിവസത്തിനകം രഹസ്യമായി ചോർത്തിയ വിവരങ്ങൾ പറഞ്ഞപ്പോൾ ഉമ കൈകൾ കൂട്ടിത്തിരുമ്മി. ഉള്ളിൽ നുരഞ്ഞ വികാരമവൾ പുറത്തുകാട്ടിയില്ല. ഓ… അയാളെ ഇവിടൊരു പൂജയ്ക്കു വിളിക്കാന്നു നിരീച്ചു. കോന്നനെന്തു പറയുന്നു? അവൾ പുരികമുയർത്തി.
അടിയൻ! അങ്ങേർക്ക് എല്ലാ തമ്രാട്ടിമാരേയും ഭയമായിരുന്നു. ഏറ്റവുമിളയ കൊച്ചമ്രാട്ടിയെ വരെ!
ആ ശരി ശരി. കോന്നൻ പൊക്കോളൂ… അവൾ കസേരയിൽ ചാഞ്ഞിരുന്നു. മുഴുത്തു വിടർന്ന കുണ്ടി ആ കസേരയിൽ ഒതുങ്ങിയില്ല. ഒരു ജാക്കറ്റു മാത്രമായിരുന്നു കൊഴുത്ത മുലകളെ ബന്ധിച്ചു നിർത്തിയത്! ഉം… വിഷ്ണുവുണ്ണി നമ്പൂതിരി! ഉണ്ണി എന്നു വിളിക്കാം. ക്ഷയിച്ച ഇല്ലത്തെ ഒരേയൊരാൺതരി. ഒരു മൂത്ത പെങ്ങളെ മങ്ങലം കഴിഞ്ഞയയ്ക്കാനുണ്ട്. ഏറ്റവും മൂത്ത പെങ്ങൾ സ്ത്രീധനം മുഴുവനും കൊടുക്കാത്തതിൻ്റെ പേരിൽ വീട്ടിൽ തിരികെ വന്നു നിൽപ്പാണ്. അച്ഛൻ നമ്പൂരി മരിച്ചിട്ട് രണ്ടു വർഷമായി. ഉണ്ണി അടുത്തുള്ള, നരസിംഹമൂർത്തീടെ അമ്പലത്തിലെ ശാന്തിയാണ്. പ്രധാന ശാന്തിയല്ല. സഹായിയാണ്. നാളെ നല്ല ദിവസാണ്. ഉഷപ്പൂജയ്ക്ക് പോവാൻ! അവൾ മന്ദഹസിച്ചു…
എന്താണ് മോളൂ! ഇത്രേം നേരത്തേ അമ്പലത്തില് പോവണത്? അതും ഞാനും വരണോ! കാലത്ത് അഞ്ചുമണിയ്ക്ക് രേവതിത്തമ്പുരാട്ടി കണ്ണു തിരുമ്മിക്കൊണ്ട് മോളെ നോക്കി മന്ദഹസിച്ചു.
അമ്മയൊന്നു കുളി കഴിഞ്ഞു വരൂ! ഞാൻ എല്ലാം പറയാം. മാലേ! അമ്മയെ സഹായിക്കൂ! വെളിയിൽ കാത്തുനിന്ന മാലപ്പെണ്ണിനെ പണിയേൽപ്പിച്ചിട്ട് ഉമ ഒരുങ്ങാൻ പോയി.
ചുവന്ന ജാക്കറ്റും ചുവന്ന കരയുള്ള ഒറ്റമുണ്ടും ധരിച്ച് ഉമ തയ്യാറായി. ഉള്ളിൽ നനുത്ത മല്ത്തുണി കൊണ്ടുള്ള താറ്. അതിനുമുള്ളിൽ ചുവന്ന പട്ടു കൗപീനം. താഴ്ത്തിയുടുത്ത മുണ്ടിനു മോളിൽ നഗ്നമായ, ഒട്ടും വെളിയിലേക്കു തള്ളാത്ത അണിവയർ. ആഴമേറിയ പൊക്കിൾച്ചുഴി. അവളണിഞ്ഞിരുന്ന അരഞ്ഞാണം ഇടയ്ക്കൊന്നെത്തിനോക്കി.
അപ്പോഴാണ് രേവതി കുളിച്ച് ലളിതമായ ഒരുങ്ങലും കഴിഞ്ഞ് അവളുടെയടുത്തേക്കു വന്നത്. അമ്മത്തമ്പുരാട്ടിയും മോളെപ്പോലെ ഒത്ത ഉയരവും കൊഴുത്ത ശരീരവുമുള്ള പെണ്ണായിരുന്നു. ഇളം നീലനിറത്തിലുള്ള ഇറുകിയ ജാക്കറ്റിനുള്ളിൽ ഞെരുങ്ങുന്ന മുട്ടൻ മുലകൾക്കും പിന്നിൽ തള്ളിനിൽക്കുന്ന വിടർന്നു കൊഴുത്ത ചന്തികൾക്കും മോളുടേതിനേക്കാളും ഒരു പൊടിക്ക് വലിപ്പം കൂടുതലായിരുന്നു. മുലകൾക്കു മീതേ ഒരു ലോലമായ കസവു നേര്യതണിഞ്ഞിരുന്നു. അമ്മയും മോളും അതിസുന്ദരിമാരായിരുന്നു.
രേവതി കാറിൻ്റെ പിൻസീറ്റിൽ തൻ്റെ ഇടതുവശത്തിരുന്ന മോളെ കൗതുകത്തോടെ നോക്കി. അവളുടെ ഭംഗിയുള്ള മൂക്കും ഉയർന്ന കവിളെല്ലുകളും… നിലമ്പൂർ കോവിലകത്തെ തമ്പുരാൻ്റെയാണ്! ഉയർന്ന മുലകളും ആ ഉയരവും വലിയ അരക്കെട്ടും ആനച്ചന്തികളും കോവിലകത്തിൻ്റെ പാരമ്പര്യം തന്നെ! അവളുടെ സ്വഭാവവും.. അമ്മേടെ താവഴിയിൽ നിന്നാണ്! പിന്നെ രേവതി വെളിയിലേക്കു നോക്കിയിരുന്നു.
പിന്നിലേക്കോടി മറയുന്ന തെങ്ങിൻ തോപ്പുകൾ… കാലം മാറി വരുവാണ്. പാട്ടത്തിൻ്റെ കാര്യങ്ങളൊക്കെ രേവതി പണ്ടേ സെറ്റിലു ചെയ്തതാണ്. ഇപ്പോഴുള്ള തെങ്ങും, റബ്ബറും, ഏലവും, കൊച്ചീലെ പീടികകളും, ബോംബേയിലും മദ്രാസിലുമുള്ള ഫ്ലാറ്റുകളും…പിന്നെ ഇപ്പോൾ പൈസ ഉണ്ടാക്കാത്ത പുരയിടങ്ങളും..എല്ലാമിപ്പോൾ കോവിലകത്തിൻ്റെ സ്വന്തം. വക്കീലന്മാര് ഭൂതക്കണ്ണാടി വെച്ചു നോക്കി പഴുതുകളടച്ചു കോവിലകത്തിൻ്റെ പേരിലാക്കിയ സ്വത്തുക്കൾ…
ചെറിയ ഭംഗിയുള്ള അമ്പലമായിരുന്നു. ആകാശം വെളുത്തു വരുന്നതേയുള്ളൂ. രണ്ടുമൂന്നൊണക്ക കെഴവികളും ചെല കൊച്ചു പിള്ളാരും കടുത്ത ഭക്തന്മാരായ മൂന്നാണുങ്ങളും. എല്ലാരും ശ്രീകോവിലിനു മുന്നിൽ നട തുറക്കുന്നതും നോക്കി തൊഴുതു നില്പാണ്. അകത്ത് നേർത്ത മണിയടിയൊച്ച കേൾക്കാം. നട തുറന്നപ്പോൾ! അതാ! ഉണ്ണിനമ്പൂരി! അപ്പോൾ ഇന്ന് ഉണ്ണിയാണ് ശാന്തി.

adipoli..ith pole oru thatha story ezhuthoo…strict discipline story ittha