ആധിപത്യം – 1 2

അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓ അങ്ങനെ. ജേക്കബും ചിരിച്ചു. അപ്പോള്‍ എങ്ങനാ വര്‍ക്കിച്ചാ പരിപാടി?

എന്താണ് അവരുടെ ബലം ബലഹീനത എന്നൊക്കെ അറിഞ്ഞാലേ നമ്മള്‍ വിചാരിച്ചത് പോലെയൊക്കെ നടക്കുകയുള്ളു.

അര്‍ജുനന്‍ പിന്നെ പിള്ളയുടെ മൂത്തമകന്‍ ജീവന്‍ ഇവരെ തീര്‍ത്താല്‍ പിന്നെ നമ്മുക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കാര്യങ്ങള്‍ നടക്കും. എന്നാല്‍ അവര്‍ നിസ്സാരക്കാരല്ല. ജീവനും അര്‍ജുനനും തികഞ്ഞ കളരി അഭ്യാസികളും തന്ത്രശാലികളുമാണ്. മാത്രമല്ല നാട്ടുക്കാരുടെ സപ്പോര്‍ട്ടും ഉണ്ട്.

അങ്ങനെയാണെങ്കില്‍ നമ്മുക്കും ആള്‍ ബലം കൂട്ടണം .

അതിന് വഴിയുണ്ട്.

എന്‍റെ ഒരു കൂട്ടുക്കാരനുണ്ട്,

ശ്രീധരന്‍ ,ഒരു ഒറ്റയാന്‍ എവിടെ ഉണ്ടാകും എന്നറിയില്ല അവന്‍ ഇങ്ങനെ കറങ്ങികൊണ്ടിരിക്കും നല്ല ഒന്നാന്തരം ഗുണ്ട. പണമൊന്നും അല്ല നല്ല പെണ്ണ് തന്നെ വീക്നെസ്. അതെവിടെ ഉണ്ടോ അവനും അവിടെ തന്നെ. ഞാനൊന്ന് വിളിച്ചു നോക്കാം.

അയാള്‍ ഫോണ്‍ എടുത്തു പോയി. അല്പം കഴിഞ്ഞു തിരിച്ചെത്തി , സംഗതി ഓക്കേ അവന്‍ നാളെയെത്തും.

ഈ മാസം ഒടുവില്‍ ആ ജീവന്‍ ലീവിന് വരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണ അര്‍ജുനന്‍ ആണ് അവനെ കൊണ്ടുവരാന്‍ ടൗണില്‍ പോകാറുള്ളത്. അവന്മാര്‍ വരുന്ന വഴിയില്‍ തീര്‍ത്താല്‍ പിന്നെ പെടികേണ്ട. പിന്നെയുള്ളത് ആ പിള്ളയുടെ ഇളയമകന്‍ ജയേഷ് ആണ്. അത് നമ്മുക്ക് വലിയ പണിയുള്ള കേസല്ല.

ഓക്കേ , പിന്നെ എവിടെവെച്ചാണ് ബാക്കിയുള്ള കാര്യങ്ങള്‍ .

അവരെ തീര്‍ത്താല്‍ പിന്നെ നേരെ പിള്ളയുടെ വീട്.

ഞങ്ങള്‍ക്ക് ആവശ്യമുള്ള സകല പ്രമാണങ്ങളും അവിടെയുണ്ട്.

അതെല്ലാം കൈക്കലാക്കണം

പിന്നെ നമ്മളും അവന്‍റെ മക്കളും മരുമക്കളും ഒക്കെയായി ചെറിയൊരു യാത്രയപ്പ് പിള്ളയ്ക്ക് കൊടുക്കുന്നു.

ആയിക്കോട്ടെ. അങ്ങനെ തന്നെയാവാം.

നമ്മുടെ പ്ലാന്‍ യാതൊരു കാരണവശാലും അങ്ങോട്ടോ ഇങ്ങോട്ടോ പാളരുത്. പാളിയാല്‍ …. നമ്മുടെ പലരുടെയും ജീവന്‍ നഷ്ട്ടമായെക്കും.

ഇല്ല വര്‍ക്കിച്ചന്‍ ഇതങ്ങനെ പാളാന്‍ നമ്മള്‍ സമ്മതിക്കില്ല.

അവര്‍ പലതും പറഞ്ഞ് നേരം പോയതറിഞ്ഞില്ല. പിന്നെ എപോഴോ പിരിഞ്ഞു പോയി. പിറ്റേ ദിവസം ഉച്ചയായപ്പോള്‍ ശ്രീധരന്‍ ജേക്കബിന്‍റെ അടുത്തെത്തി. നീ വാ കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്.എന്ന് പറഞ്ഞു അയാളെയും കൂട്ടി ജീപ്പ് എടുത്തു നേരെ വര്‍ക്കിച്ചന്‍റെ എസ്റ്റിലെയ്ക്ക് പാഞ്ഞു. അവിടെ അപ്പോള്‍ സി ഐ അനിരുദ്ധനും എത്തിയിരുന്നു. വര്‍ക്കിച്ചന്‍ ഇതാണ് ഞാന്‍ പറഞ്ഞ ശ്രീധരന്‍.

വരണം ശ്രീധരാ … ഇരിക്ക്.

ജേക്കബ് എല്ലാം പറഞ്ഞില്ലേ ?

പറഞ്ഞു.

ഇനിമുതല്‍ ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.

അനിരുദ്ധന്‍ സാറേ നമ്മളെയൊക്കെ അറിയുമോ…..?
പിന്നില്ലാതെ നിന്നെയൊക്കെ മറക്കാന്‍ പറ്റുമോ…..?

നീ ഉണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിനാ ഇത്ര ടെന്‍ഷന്‍ അനുഭവിക്കുന്നത്.

വര്‍ക്കിച്ചോ ഇവനൊരു സംഭാവമാട്ടോ…..

നിങ്ങള്‍ നേരത്തെ അറിയുമോ ? വര്‍ക്കി ചോദിച്ചു.

ഒറ്റ തവണയെ ഞാന്‍ ഇവനെ കണ്ടിട്ടുള്ളു. പക്ഷെ മറക്കില്ല.

അതിനൊരു കാരണവും ഉണ്ട്.

ഒരിക്കല്‍ ഞാനും ജേക്കബും കൂടി ഒരു യാത്രപോയി. ഒരു വസ്തു പേരിലാക്കാന്‍ . മൂന്നാറില്‍. അവിടെ വെച്ച് രാത്രി ഭക്ഷണം കഴിക്കാന്‍ അവിടെ അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ കയറി. ഒരു വിധവയായ സ്ത്രീയുടെതാണ് അത്. ഒരു മുപ്പത്തിയഞ്ചു വയസ് കാണും.

അവളുടെ ശരീരപ്രകൃതി കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ വീണുപോയി. ഞങ്ങള്‍ പോകുന്നത് വരെ എന്‍റെ കണ്ണ് അവളില്‍ തന്നെ ആയിരുന്നു.

ഞങ്ങള്‍ ഓരോന്നും അടിച്ചു ഓരോ കഥകളും പറഞ്ഞു ഇരിക്കുമ്പോള്‍ ഇവന്‍ വണ്ടിയെടുത്തു ഒറ്റ പോക്കാണ്,

പിന്നെ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു.

വെറും കയ്യോടെയല്ല ആ കടയില്‍ കണ്ട ആ പെണ്ണിനേയും അവളുടെ മകളെയും കൊണ്ടാണ്.

അവരെ ക്ലോറോഫോം അടിച്ചു മയക്കി രണ്ടിനെയും പൊക്കിയെടുത്ത് ആശാന്‍ പോന്നു…

അത്രക്ക് മിടുക്കനാ….

സത്യം പറഞ്ഞാല്‍ രണ്ടു മൂന്നു ദിവസം ഞങ്ങള്‍ അങ്ങ് ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *