റഫീക്ക് ഇന്നലെ നാട്ടിലെത്തി അല്ലേ..? രവിയേട്ടൻ പറഞ്ഞിരുന്നു. പക്ഷെ ഇന്നലെത്തന്നെ ഇങ്ങോട്ടെത്തുമെന്നായിരുന്നു ഏട്ടൻ പറഞ്ഞത്…”
അവനെതിരെയുള്ള സോഫയിലേക്ക് തന്റെ ഭാരിച്ച നിതംബം അമർത്തിയിരുന്നുകൊണ്ട് ശാരി ചോദിച്ചു.
“ഇന്നലെ രാവിലെ വിമാനമിറങ്ങി നേരെ കോടതിയിലേക്കാണ് ചേച്ചീ പോയത്. കേസ് ഇന്നലെയായിരുന്നു അവസാന ട്രയൽ. ഒന്നോ രണ്ടോ സെന്റല്ലല്ലോ .ഏക്കർ നാലാണേ. ഉപ്പ മരുഭൂമിയിൽ ചോര നീരാക്കി ഉണ്ടാക്കിയ മുതലാണ്. ഏതോ ഒരുത്തൻ അവകാശവും പറഞ്ഞു വന്നാൽ അത് അങ്ങനെ അങ്ങ് അംഗീകരിക്കാൻ നമുക്കാവില്ലല്ലോ…”
“എന്നിട്ട് എന്തായി കേസിന്റെ കാര്യം..?”
“വിധി മറ്റേന്നാളിലാണ്. നമുക്ക് അനുകൂലമായിട്ടേ അതുണ്ടാവൂ…”
ശാരിയുടെ ഭർത്താവ് കെ ആർ മേനോൻ ദുബായിലാണ്. ജൂവലറികൾ, മാളുകൾ….അങ്ങനെ വിപുലമായ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് കെ ആർ മേനോൻ എന്ന കിഴക്കേടത്തു രവിചന്ദ്ര മേനോൻ. അയാളുടെ മാനേജരും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് റഫീക്ക്. സിവിൽ എഞ്ചിനീയറിംഗ് പാസായി ജോലിതേടി ദുബായിൽ എത്തിയ റഫീക്കിനെ കെ ആർ മേനോൻ ഒപ്പം കൂട്ടുകയായിരുന്നു. ഇപ്പോൾ തന്റെ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ മാനേജരായി റഫീക്കിനെ മേനോൻ നിയമിച്ചിട്ട് ഒരു വര്ഷമായിട്ടേയുള്ളൂ.
റഫീക്കിന്റെ ഭൂമിയുടെ മേലുള്ള കേസ് എത്രയും വേഗം തീർപ്പാക്കണമെന്നു അവനെക്കാൾ ആഗ്രഹം മേനോനാണ്. അത് വേറൊന്നും കൊണ്ടല്ല. കായലിനോട് ചേർന്നുള്ള ആ നാലേക്കറിൽ മേനോന് ഒരു കണ്ണുണ്ട്. ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള യോഗയും ആയുർവേദവും ഒക്കെ ചേർത്തൊരു പരിപാടി. വിദേശ ടൂറിസ്റ്റുകൾക്ക് ഇപ്പോൾ അത് ഏറെ പ്രിയപ്പെട്ടതാണെന്ന വിവരം മേനോനറിയാം. പിന്നെ ഉഴിച്ചിൽ…പിഴിച്ചിൽ…സുഖ ചികിത്സ… അതിനൊക്കെ മേൽനോട്ടം വഹിക്കാൻ പുറത്തുനിന്നും ആരെയും നിയമിക്കേണ്ട കാര്യവുമില്ല. മേനോന്റെ ഭാര്യ ശാരിമേനോൻ ആയുർവേദ വൈദ്യ ശാസ്ത്രത്തിൽ ബിരുദവും യോഗ പഞ്ചകർമ്മയിൽ ഡിപ്ലോമയും നേടിയവളാണ്. ഇതിനോടൊപ്പം വിശാലമായ റിസോർട്ട് സമുച്ചയം…പിന്നെ ഒരു നാലഞ്ച് ഹൗസ് ബോട്ടുകൾ .വിദേശികൾക്ക് ഇതെല്ലാം ചേർത്തൊരു പായ്‌ക്കേജ്. ഇതാണ് മേനോന്റെ സ്വപ്നം.
റഫീക്കുമായി ഇതേപ്പറ്റിയെല്ലാം മേനോൻ ചർച്ച ചെയ്തിട്ടുണ്ട്. മേനോൻ പറയുന്ന വിലയ്ക്ക് തന്റെ ഭൂമി ,മേനോന് നൽകുന്നതിൽ റഫീക്കിന് സന്തോഷമേയുള്ളൂ. കാരണം നാട്ടിൽ നിലവിലുള്ള വിലയുടെ പത്തു ശതമാനം കൂടുതലാണ് മേനോൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. മാത്രമല്ല, റോസോർട്ടിന്റെ പണി റഫീക്കിന്റെ മേല്നോട്ടത്തിലായിരിക്കും. മിക്കവാറും റിസോർട്ടിന്റെയും മറ്റും തുടർ നടത്തിപ്പിന് റഫീക്കിനെയാവും ഏൽപ്പിക്കുക എന്നൊരു സൂചനയും മേനോൻ ഇടയ്ക്ക് നൽകിയിരുന്നു. അപ്പോൾ നാട്ടിൽ സ്ഥിരമായി നിൽക്കാം.
റഫീക്കിന്റെ വീട് വയനാട്ടിലാണ്. വീട്ടിൽ ഉമ്മയും ഭാര്യയും രണ്ട് വയസുള്ള മകളും മാത്രമാണ് താമസം. എത്രയോ നാളായി നാട്ടിൽ വന്നു നിൽക്കാൻ ഉമ്മ നിർബന്ധിക്കുന്നു.
“ഹേയ്….എന്താ ഇത്ര ആലോചന ?”
ശാരിയുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
“ഒന്നുമില്ല ചേച്ചീ…ഉമ്മയെ ഓർത്തു…”
“ഉമ്മയെ മാത്രം…??? അപ്പോൾ ജുനൈദയോ…? അവളെ ഓർത്തില്ലേ..?”
അവൻ ശാരിയുടെ മുഖത്തേക്ക് നോക്കി.
അവിടെ ഒരു കള്ളച്ചിരി തെളിഞ്ഞു. നാക്ക് കടിച്ചുകൊണ്ട് ഒരു കണ്ണിറുക്കി അവൾ ചിരിച്ചപ്പോൾ അവനും ചിരിച്ചുപോയി.
“ഞാൻ ചായയെടുക്കട്ടെ ?”
അവൾ മെല്ലെ സോഫയിൽ നിന്ന് എഴുന്നേറ്റു. അരയ്ക്കൊപ്പമെത്തുന്ന കുർത്തയുടെ സൈഡ് സ്ലിറ്റ് ഒന്നകന്നു മാറിയപ്പോൾ ഇറുകി കിടക്കുന്ന ലെഗ്ഗിൻസിൽ പൊതിഞ്ഞ തടിച്ചുരുണ്ട തുടത്തൂണുകൾ… നടന്നപ്പോൾ പിന്നിൽ ഉരുണ്ടുമറിയുന്ന ചന്തിപ്പന്തുകൾ…ജീൻസിന്റെ മുന്നിൽ മുഴച്ചുയർന്ന ലഗാനിൽ സ്വയമറിയാതെയെന്നവണ്ണം അവൻ ഒന്നു പിടിച്ചു ഞെരിച്ചു. അതേ നിമിഷമാണ് ശാരി ഒന്നു തിരിഞ്ഞു നോക്കിയത്. അവൻ ഒന്നു ചമ്മിയെങ്കിലും ഒന്നും കാണാത്ത ഭാവത്തിൽ അവൾ അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ചായയിട്ടുകൊണ്ടു നിൽക്കുമ്പോൾ അവളുടെ മനസിൽ ആ ദൃശ്യമായിരുന്നു. റഫീക്കിന്റെ വിരലുകൾക്കിടയിൽ ഞെരിയുന്ന അവന്റെ പുരുഷത്വം. കുറച്ചു നാളുകളായി പുരുഷസുഖമറിഞ്ഞിട്ട്…!!!! ആറു മാസങ്ങൾക്ക് മുൻപ് രവിയേട്ടൻ നാട്ടിൽ വന്നപ്പോൾ നന്നായി പണ്ണി ഒതുക്കിയതാണ്. ഇപ്പോഴും രവിയേട്ടൻ കട്ടിലിൽ ഒരു പുലിതന്നെയാണ്. അടുക്കളയിലും ബെഡ്റൂമിലും ബാത് റൂമിലും പിന്നെ രാത്രിയിൽ പുറത്തെ ഗാർഡനിലുമെല്ലാം പരസ്പരം കടിച്ചു കീറി വന്യമായി ഭോഗിച്ചു. പക്ഷെ ലൈംഗിക ബന്ധത്തിന് തന്റെ ശരീരം ഒരു നീണ്ട ഇടവേള സമ്മതിച്ചു തരില്ല. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴഞ്ഞ തവണ രവിയേട്ടൻ ഒരു ഡിൽഡോ തനിക്ക് സമ്മാനിച്ചത്. ഇപ്പോൾ മിക്ക രാത്രികളിലും അത് പൂറ്റിൽ തിരുകിയാണ് ഉറക്കം.
ഇപ്പോൾ റഫീക്കിനെ കണ്ടതുമുതൽ ,അടങ്ങിക്കിടന്നിരുന്ന കാമത്തിരമാലകൾ
