കുളിച്ചട്ട് മാസങ്ങളായിട്ടുണ്ടാകും അവൻ എന്ന് എനിക്ക് അവനെ കണ്ടപ്പോൾ തോന്നി .
ആളെ കണ്ടാൽ നല്ല കറുത്തിട്ട് ചെമ്പൻ മുടിയുമായി മെലിഞ്ഞ് ഉണങ്ങിയ ഒരു തമിഴ് പയ്യൻ…
ജീവിക്കാനായി വറ പൊരി സാധനങ്ങൾ ബിഗ് ഷോപ്പറിലാക്കി വീട് തോറും കയറിയിറങ്ങി വിൽപന നടത്തുന്ന ഒരു സാധുവാണ് അവനെന്ന് എനിക്ക് മനസിലായി.
ഞാൻ അവനെ തന്നെ നോക്കി റൂമിലിരുന്നു.
“ആരാ അബടെ,,,?? ഇബിടെ ഒന്നൂരിപ്പില്ല പൊക്കോ,,”
എന്ന് പറഞ്ഞ് കൊണ്ട് ഉമ്മാമ വീടിന് മുൻവശത്തേക്ക് നടന്നു വന്നു.
പിച്ചക്കാര് ആരെങ്കിലുമാകും എന്ന് വിചാരിച്ചാണ് ഉമ്മാമ മുന്നെ പറഞ്ഞ ഡയലോഗ് അടിച്ചത്….
“പടച്ചോനെ,,,,, ഇയ് ഏതാണ് മോനെ????”
“അമ്മാ ണാൻ പലകാരം വിൽക്കാൻ വന്നതാ,,,,, എതാവത് വാങ്ങി സഹായിക്കമ്മ,,,,,”
“ഇയ് പഠിക്കാൻ പോണില്ലേ…???”
“അഞ്ചാം തരം വന്ത് പഠിത്തം നിർത്തി.എനിക്ക് വന്ത് അപ്പാ ഇല്ല,,, അമ്മാവും ചിന്ന തങ്കച്ചിയും മട്ടുംതാ,,,, അമ്മാ വീട്ട് വേല സെയ്ത് ണങ്ങളെ ണോക്കുന്നു. ആനാ ണാൻ ഇന്ത വേലക്ക് ഇറങ്ങി.”
“അനക്ക് എത്ര ബയസുണ്ട് മോനെ??”
“എനക്ക് വന്ത് ഇറുപത്തി റണ്ട്,,,”
“എന്താപ്പോ ഞാൻ കേക്കണെ ൻ്റെ തമ്പുരാനെ,,,, അന്നെ കണ്ടാൽ കുഞ്ഞു പയ്യനാലോ മോനെ,,,, അനക്ക് തീറ്റേം കുടീം ഒന്നുല്ലെ പൊരേല്???”
“പശ്ണിയാണുമ്മാ,,,, എനിക്ക് വന്ത് ചിന്ന വയസില് ഫിക്സ് വന്ത്,, അത്ക്ക് ശേഷം നാൻ ഇപ്പടി താ,,,, ആസ്പത്രിയിൽ കാണാൻ തുട്ട് ഇല്ലാത്ത കാരണം ഇപ്പടി ആയി,,,”
“എൻ്റെ പടച്ചോനെ,,, ഇയ് അകത്തേക്ക് ബാ,,,,”
‘വേണ്ടമ്മ,,,, എനിക്ക് ഇത് വിക്കണം,,,,”
“അതൊക്കെ ഉമ്മ ബാങ്ങാം,,, ഇയ് എന്തേലും കയ്ച്ചാ???”
എന്നും പറഞ്ഞ് ഉമ്മാമ തൻ്റെ അരക്ക് മുകളിൽ ഉയരം വരുന്ന ആ വൃത്തിയും വെടിപ്പുമില്ലാത്ത തമിഴ് പയ്യനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
അവൻ പേടിച്ച് വിറച്ച് ഉമ്മാമയുടെ കുടവയറിന് അൽപം മുകളിലായി തല ചായ്ച്ച് ബിഗ് ഷോപ്പറും പിടിച്ച് അനങ്ങാതെ നിന്നു.
അവൻ്റെ കയ്യിൽ നിന്ന് ബിഗ്ഷോപ്പറ് വാങ്ങി ഉമ്മാമ ടേബിളിലേക്ക് വച്ചു.
എന്നിട്ട് അവനെയും ചേർത്ത് പിടിച്ച് പിറക് വശത്തേക്ക് നടന്നു.
ഞാൻ പതിയെ എൻ്റെ റൂമിന് പുറത്തേക്ക് ഇറങ്ങി വന്ന് നോക്കിയപ്പോൾ ഉമ്മാമ അവൻ്റെ പിറകിൽ നിന്ന് അവൻ്റെ കൈയ്യും മുഖവും മഗിൽ വെളളമെടുത്ത് കഴുകിക്കൊണ്ട് നിൽക്കുന്നു.
കറുത്ത പർദയിട്ട ഉമ്മാമയുടെ കൊഴുത്ത ശരീരത്തിന് മുന്നിൽ അവൻ നിൽക്കുന്നുണ്ടെന്ന് പോലും കാണാൻ കഴിയുമായിരുന്നില്ല.
അതുപോലുള്ള ശരീര വ്യത്യാസമായിരുന്നു അവർ തമ്മിൽ.
അവൻ പ്രായത്തിൽ എന്നെക്കാൾ മൂത്തതാണെങ്കിലും വളർച്ചയിൽ ഒരു കൊച്ചു പയ്യനായിരുന്നു.
ഉമ്മാമ പതിയെ അവനെ ചേർത്ത് പിടിച്ച് കൊണ്ട് വന്ന് ഹാളിലുള്ള തീൻ മേശയിലിരുത്തി.
ഞാൻ അപ്പോഴേക്കും എൻ്റെ റൂമിൽ കയറിയ ശേഷം വാതിൽ പഴുതിലൂടെ അവരെ തന്നെ വീക്ഷിച്ച് കൊണ്ട് നിന്നു.
ടേബിളിനരികിൽ മടിച്ച് നാണത്തോടെ നിന്ന അവനെ ഉമ്മാമ വാരിയെടുത്ത് കസേരയിലിരുത്തി.
“ഇയ് ഇബടെ ഇരിക്ക് ചെക്കാ,,, ഉമ്മ രാവിലത്തെ പൂരിയും കിഴങ്ങ് കറിയും ഇപ്പം കൊണ്ടോരാം,,,,”
ഉം എന്ന് നാണത്തോടെ അവനൊന്ന് മൂളി,.
“അന്നെ ബയറ് നെറച്ച് കയിപ്പിച്ച് ഈ ബെയിലാറിയിട്ടേ ഞമ്മള് ബിടത്തുള്ളൂ,,,”
അവൻ അൽപം ഭയഭക്തിയോടെ തല താഴ്ത്തി കസേരയിൽ ഇരുന്നു.
ഉമ്മാമ പർദയിൽ തെറിച്ച് നിൽക്കുന്ന ആനക്കുണ്ടികളും കുലുക്കിക്കൊണ്ട് അടുക്കളയിലേക്ക് ഭക്ഷണമെടുക്കാനായി പോയി.
രാവിലത്തെ പൂരിയും കറിയും ഫ്ലാസ്കിൽ ചായയുമായി ഉമ്മാമ അവൻ്റ അടുത്തേക്ക് വന്നു.
“ഉം വയറ് നിറച്ച് കൈക്ക്. ഇത് മുയുമനും തിന്ന് തീർക്കാതെ അന്നെ ഞമ്മൾ വിടൂല.”
ആറേഴ് പൂരിയും കിഴങ്ങ് കറിയും ഉമ്മാമ തന്നെ അവനിട്ടു കൊടുത്തു.
ഗ്രഹണി പിടിച്ച പിള്ളര് ചക്കക്കൂട്ടാൻ കണ്ട രീതിയിൽ എന്ന പഴഞ്ചൊല്ലാണ് എനിക്കപ്പോൾ ഓർമ വന്നത്.
മൂന്ന് മാസമായി ജലപാനം കഴിക്കാത്ത കാണ്ടാമൃഗത്തെ പോലെ അവൻ ആ ഭക്ഷണം മുഴുവനും കഴിച്ചു.
ബാക്കി ഉണ്ടായിരുന്ന പൂരിയും കൂടി ഉമ്മാമ അവന് നേരെ നീട്ടിയതും
