വാതിൽ തുറന്ന പൂജയുടെ വേഷം കണ്ട് അയാൾ ഒന്നന്ധാളിച്ചു.
സാം : ആരെ കൊല്ലാനാണാടോ ഇതെല്ലാം ?
പൂജ: എന്താ അങ്ങിനെ പറഞ്ഞത് ?
സാം : അല്ല, ഹൃദയത്തിന് എന്തെങ്കിലും പ്രശ്നമുള്ള ആരെങ്കിലും എൻ്റെ മാഡത്തിനെ ഇങ്ങിനെ കണ്ടാൽ ഹൃദയാഘാതം ഉറപ്പായിട്ട് ഉണ്ടാകും അതു പറഞ്ഞതാണ്.
പൂജ : മാഡമോ.. ഞാൻ എപ്പോഴാ നിങ്ങടെ മാഡമായത്. അതോ ഇനി നിങ്ങടെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ?
പൂജ : മുമ്പൊരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ മാഡത്തിനെ ഇങ്ങിനെ കാണുബോൾ എനിക്ക് തോന്നുന്നു ഞാൻ ഇപ്പൊ മരിക്കുമെന്
പൂജ : ഹമ്…വേണ്ട മോനെ വിക്രമിനെ ഓഫീസിലാകി വന്നിരിക്കാല്ലെ കള്ളാ… ഇവിടെ ഇരി ഞാൻ ചായ എടുക്കാം വീട്ടിലേക്കു ആദ്യായി വന്നതല്ലേ.
.
.
.
.
തുടരും