എസ്റ്റേറ്റിലെ രക്ഷസ് – 11 11

വൈകുന്നേരം ക്ഷേത്രത്തിലെത്തിയ പ്രഭാവതി ചെയ്ത തെറ്റുകൾക്കും ചെയ്യാൻ പോകുന്ന തെറ്റുകൾക്കും മാപ്പപേക്ഷിച്ച് ഈശ്വരനോട് പ്രാർത്ഥിച്ചു. അവൾക്കറിയാം അവൾ ചെയ്യുന്നത് മഹാപരാധമാണെന്ന്. പക്ഷേ അവൾ അതിൽ നിന്നും പിന്തിരിയാനാവാത്ത അവസ്ഥയിലാണ് എന്നതും അറിയാം.

തിരികെ മനയിലെത്തിയ പ്രഭാവതി പതിവുപോലെ ടിവി ഓൺ ചെയ്തു. പതിവായി കാണുന്ന സീരിയൽ തുടങ്ങിക്കഴിഞ്ഞു. പക്ഷേ പ്രഭാവതിക്ക് അതിലൊരു താത്പര്യവും തോന്നിയില്ല. അവളുടെ മനസ് നിറയെ തലേരാത്രിയിലെ സംഭവങ്ങളാണ്. അദൃശ്യനായ പ്രഭു. അയാളുടെ ബലവത്താർന്ന കുണ്ണ അത് പൂറിതളുകളെ പിളർത്തി അകത്തു കയറിയിറങ്ങിയപ്പോൾ താനനുഭവിച്ച അവാച്യമായ ആനന്ദം സുഖം. അതെല്ലാം ഓർത്തപ്പോൾത്തന്നെ പ്രഭാവതിയുടെ പൂറ് തേനൊലിപ്പിക്കാൻ തുടങ്ങി. ഇന്നു രാത്രി പ്രഭു വന്നിരുന്നെങ്കിൽ എന്ന് പ്രഭാവതി ആഗ്രഹിച്ചു.

“തമ്പ്രാട്ടീ.” കുമുദം അവിടേയ്ക്ക് വന്നു. പ്രഭാവതിയുടെ കിടക്കറ തയ്യാറാക്കിയതിനു ശേഷം വന്നതാണവൾ. “ഇത് തമ്പ്രാട്ടി അമ്പലത്തതീന്നു കൊണ്ടുവന്നതാണോ? ” അവൾ കയ്യിലിരുന്ന ചമ്പകപ്പൂ പ്രഭാവതിയെ കാണിച്ചു.

പ്രഭാവതി അത് കയ്യിൽ വാങ്ങി. അവളുടെ കണ്ണുകൾ വിടർന്നു. കവിളുകൾ ചുവന്നു തുടുത്തു. അവളുടെ സിരകൾ ത്രസിച്ചു. യോനീമുഖത്ത് പതിഞ്ഞിരുന്ന കന്ത് പിടഞ്ഞുണർന്നു. പ്രഭു വരുന്നു. താനാഗ്രഹിച്ചതു പോലെ പ്രഭു ഇന്ന് വീണ്ടുമെത്തും.

“ഇത് പടിക്കെട്ടിൽ കിടന്നതാണ്.” പ്രഭാവതി ഉദാസീനമായി പറഞ്ഞു. പ്രഭാവതി വീണ്ടും ടിവിയിലേക്ക് ശ്രദ്ധിക്കുന്നതുപോലെ ഭാവിച്ചു.

കുറച്ചു സമയം കഴിഞ്ഞ് കുമുദം വീണ്ടും വന്നു. “ഭക്ഷണം എടുത്തു വെയ്ക്കട്ടെ? ”

“വെയ്ച്ചോളൂ, ഞാനിതാ വരുന്നു.” ടിവി ഓഫ് ചെയ്ത് പ്രഭാവതി എഴുന്നേറ്റു.

ഭക്ഷണം കഴിഞ്ഞ് കിടക്കയിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് പ്രഭാവതി കിടന്നു. ആരായിരിക്കും ഈ പ്രഭു. അദ്ദേഹം എന്തുകൊണ്ട് അദൃശ്യനായിരിക്കുന്നു. ശാസ്ത്രത്തിന്റെ വല്ല പ്രവർത്തനവുമാണോ, അതോ താൻ കരുതിയതുപോലെ ദേവനോ ഗന്ധർവ്വനോ. ഏതായാലും ഇന്ന് തനിക്കു നേരിട്ടു കാണണമെന്നു പറയണം.

ക്ലോക്കിൽ സമയം പതിനൊന്നടിച്ചു. പെട്ടെന്ന് ജനാലയുടെ പാളികൾ തുറന്നടയാൻ തുടങ്ങി. മൂടൽമഞ്ഞിന്റെ ഒരു പാളി മുറിയിലേക്കൊഴുകി വന്നു. ഒപ്പം പനിനീർപ്പൂവിന്റെ സുഗന്ധവും.

“പ്രഭു.” പ്രഭാവതി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. “പ്രഭൂ… “അങ്ങെത്തിയോ.”

“ഞാനെത്തി, നീ ആഗ്രഹിച്ചതു പോലെ ഈ രാത്രിയും നാമൊന്നാകും.” നെക്കാർഡോയുടെ കൈപ്പടം പ്രഭാവതിയുടെ ചുമലിൽ അമർന്നു.

“എനിക്ക് അങ്ങയെ നേരിൽ കാണാനാകില്ലേ?” തരളിതയായി പ്രഭാവതി ചോദിച്ചു.

“തീർച്ചയായും. എന്റെ രൂപം നിനക്കു ദർശിക്കാനാകും.” നെക്കാർഡോ പ്രഭാവതിയുടെ ചുമലിൽ നിന്നും കയ്യെടുത്തു.

പ്രഭാവതി നോക്കിനിൽക്കെ മൂടൽമഞ്ഞു പാളികൾ സാവധാനം ഒരു മനുഷ്യരൂപം പ്രാപിച്ചു. അവിടെ തെളിഞ്ഞ രൂപത്തെ പ്രഭാവതി അത്ഭുതപരതന്ത്രയായി കണ്ണിമയ്ക്കാതെ നോക്കി നിന്നു. പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ഒരു യുവകോമളൻ. ആറടിയിലധികം ഉയരം. വിശാലമായ നെഞ്ച്. മസിലുകൾ ഉരുണ്ടു കളിക്കുന്ന ബലിഷ്ഠമായ കൈകൾ. ദേവതകളെ തോൽപ്പിക്കുന്ന സൌന്ദര്യമുള്ള മുഖത്ത് വശ്യ മനോഹരമായ കണ്ണുകൾ. കറുത്ത് നേരിയ താടിമീശ.

പ്രഭാവതി ശരിക്കും അയാളിൽ മയങ്ങിപ്പോയി. തലേന്ന് അയാളുടെ കരുത്താണ് അവളെ മയക്കിയത്. ഇപ്പോഴിതാ അയാളുടെ സൌന്ദര്യവും. തന്റെ പകുതി പ്രായം പോലും ഈ യുവാവിന് കാണില്ല എന്നു പ്രഭാവതിക്ക് തോന്നി.

“നമ്മുടെ ബന്ധത്തിന് പ്രായം ഒരു തടസ്സമല്ല പ്രഭാവതി.” അവളുടെ മനസ്സ് വായിച്ച നെക്കാർഡോ പറഞ്ഞു. “നാം തമ്മിലുള്ള ബന്ധം നിനക്ക് ഗുണകരമായതാകും. ഇനി നിനക്ക് പ്രായം വർദ്ധിക്കില്ല. നിന്റെ ശരീരസൗന്ദര്യം കൂടി വരുകയേ ഉള്ളൂ.”

നെക്കാർഡോ പ്രഭാവതിയുടെ ഇരുതോളുകളിലും കൈ വെച്ച് അവളെ തന്നോട് ചേർത്തു പിടിച്ചു മന്ത്രിക്കുന്നതുപോലെ പറഞ്ഞു. “നിലാവസ്തമിക്കുന്നതിന് മുൻപ് എനിക്കു മടങ്ങണം.”

Leave a Reply

Your email address will not be published. Required fields are marked *