കരിമ്പനക്കാട്ടിലെ മേമ – 9

“ഇനി അവർ അവിടെ ഇല്ലേൽ എന്തേലും ആവശ്യം ഉണ്ടേൽ ജംഗ്ഷനിൽ ചെന്ന് കേശവൻ നായർടെ വീട് ചോദിച്ചാൽ മതി. അങ്ങേരു ഇവിടത്തെ ഒരു നാട്ടു പ്രമാണിയാ. ദൂരേന്ന് വരണോരൊക്കെ അദ്ദേഹത്തിന്റെ വീട്ടിൽ തങ്ങാറുണ്ട്. ഇവിടെ ഹോട്ടലൊന്നും ഇല്ല”

“താങ്ക്സ്” വീണ്ടും നന്ദി പറഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി. അയാൾ പറഞ്ഞ പോലെ വളവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞു. കല്ലും മണ്ണും നിറഞ്ഞ പാത. മഴപെയ്തതുകൊണ്ടാകാം ചളിയുണ്ട്. ഇരുവശത്തും വലിയ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പറമ്പുകൾ. വീടുകൾ ഒന്നും ഇല്ല. ഒരു ഇറക്കം ഇറങ്ങി ചെന്നതും പുഴകണ്ടു. ഇടത്തോട്ട് തിരിയുന്ന വഴിയിലൂടെ വണ്ടി തിരിച്ചു. വൻ മരങ്ങളും അതിൽ നിന്നും നീണ്ടു കിടക്കുന്ന വള്ളിച്ചെടികളും. വഴിയിൽ നിറയെ ഇലകൾ വീണു കിടക്കുന്നു. ഉള്ളിലായി മൂന്ന് നിലയുള്ള ഓടുമേഞ്ഞ വലിയ ഒരു വീട് കണ്ടു. ഒരു കൂറ്റൻ ബംഗ്ലാവെന്ന് പറയാം. മുറ്റം നല്ല വൃത്തിയാക്കി ഇട്ടിരിക്കുന്നു. അവിടവിടെ ചളിവെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഔട്ട് ഹൗസ് പോലെ ഒരു എണ്ണം വീടിനോട് ചേർന്നുണ്ട്. അതിന്റെ മുമ്പിൽ ഒരു കാർ കിടക്കുണ്ട്. ഞാൻ വണ്ടി മുറ്റത്ത് സ്റ്റാൻഡ് ഇട്ടു നിർത്തി.
മുൻ വശത്ത് വലിയ ഒരു പൂമുഖം. വശങ്ങളിലേക്ക് നീളുന്ന കോലായ. ഒരു വില കൊരുതി വച്ചിരിക്കുന്നു. പുറത്ത് ആരെയും കാണുന്നില്ല. ഉമ്മറത്ത് തൂക്കിയിട്ടിരുന്ന മണിയുടെ ചരടിൽ പിടിച്ച് വലിച്ചു.

അൽപ സമയം കാത്തുനിന്നെങ്കിലും ആരെയും കണ്ടില്ല. ഉള്ളിൽ ഒരു ഭയം അറിയാതെ കടന്നു കൂടി. എവിടെയോ ഒരു കൂമൻ കൂവുന്ന ശബ്ദം.
ഞാൻ വീണ്ടും മണിയടിച്ചു.

ഏതാണ്ട് ഒരു മൂന്ന് മീറ്ററിൽ കൂടുതൽ കാണും പൂമുഖവും പ്രധാന വാതിലും തമ്മിലുള്ള ദൂരം. അക്ഷമയോടെ ഞാൻ വാതിൽ തുറക്കുന്നതും കാത്ത് നിന്നു.

അൽപ സമയം കഴിഞ്ഞപ്പോൽ കരകര ശബ്ദത്തോടെ വാതിൽ തുറന്നു.

വാതിൽ തുറന്ന് വിളക്കുമായി വശ്യസുന്ദരിയായ ഒരു സ്ത്രീ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

വെളുത്ത് സുന്ദരമായ വട്ട മുഖം, കരിനീല മഷിയെഴുതിയ വലിയ കണ്ണുകൾ. ഉയർന്ന് മൂക്ക്, ചുവന്ന് മനോഹരമായ ചുണ്ടുകൾ. വിളക്കിൻറ വെളിച്ചത്തിൽ കഴുത്തിനു മുകളിലേക്ക് മാത്രമേ വ്യക്തമായി കണ്ടുള്ളൂ.

“അകത്തേക്ക് വരൂ” അവരെന്ന് ക്ഷണിച്ചു. വശ്യവും അതെ സമയം അഞ്ജാ ശക്ടിയുള്ളതുമായ സ്വരം.

ഉള്ളിൽ അൽപം ഭയം തോന്നിയെങ്കിലും ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോൾ അവരുടെ വേഷമെന്നെ അൽഭുതപ്പെടുത്തി. ഒരു മുലക്കച്ചയണിഞ്ഞിരിക്കുന്നത്. മാംസളമായ മുലകളുടെ ഭംഗി വ്യക്ടം. താഴെ ഒറ്റമുണ്ട്. പെരുന്തച്ചൻ സിനിമയിൽ വിനയ പ്രസാദിനെ ഓർമ്മവന്നു. “പ്രൊഫസർ ജയന്തിയെ കാണാനാ”

“അറിയാം വരൂ”

അവർ എന്റെ മുമ്പിൽ നടന്നു. ഞാൻ അവരുടെ പുറകെയും. കാലിൽ കിലുങ്ങുന്ന പാദസ്വരം.
അകത്തേക്ക് പ്രവേശിച്ചതും വല്ലാത്ത ഒരു മാസ്മരിക ലോകത്തെത്തിയ പോലെ തോന്നി എനിക്ക്. ഞാൻ ഞാനല്ലാതാകുന്നതു പോലെ.
നിലവിളക്കിൻറെ അരണ്ട വെളിച്ചമുള്ള ഇടനാഴി കടന്ന് വിശാലമായ ഒരു നടുമുറ്റം. അതിന്റെ ഒരു വശത്തായി അരടിയോളം ഉയരം ഉള്ള ഒരിടം. അവിടെ ഒരു ആട്ടുകട്ടിൽ തൂങ്ങിക്കിടക്കുന്നു. വിളക്ക് ഒരു സ്കൂളിൽ വച്ചു എന്നിട്റ്റ് ആട്ടുകട്ടിലിൽ അവർ ഇരുന്നു. തൊട്ടടുത്ത കസേര ചൂണ്ടി അവർ ഇരിക്കുവാൻ പറഞ്ഞു. ബാഗ് താഴെ വച്ച് ഞാൻ ഇരുന്നു. അരണ്ട പ്രകാശത്തിൽ കൂടുതൽ ഒന്നും വ്യക്തമല്ല.

“ഞാൻ തന്നെയാണ് പ്രൊഫസർ ജയന്തി.”

“ഗുഡ് ഈവനിങ്ങ് മാഡം”

“ഗുഡ് ഈവനിങ്ങ്.

പ്രൊഫസർ ജയന്തി എന്ന് ഞാൻ കരുതിയത് അമ്പതു വയസ്സു കഴിഞ്ഞ മുടിനരച്ചു തുടങ്ങിയ അൽപം മേദസ്സുള്ള ഒരു സ്ത്രീയെ ആയിരുന്നു. എന്നാൽ ഇത് തികച്ചും വസ്ത്യസ്ഥമായ ഒരു സ്ത്രീ. കണ്ടാൽ ഒരു നാൽപതു വയസ്സ് തോന്നിക്കുകയുള്ളൂ. വാലിട്ടെഴുതിയ കണ്ണിൽ ആഞ്ജാശക്ടിയും ഒപ്പം കാമവും തിരയടിക്കുന്നു. ആരോഗ്യമുള്ള ശരീരം. എന്തോ ആ ശരീരത്തെ കണ്ടുകൊണ്ട് വിശദമായി ഒന്ന് ഉഴിഞ്ഞു നോക്കുവാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല.

അവർ സ്റ്റൂളിൽ വച്ചിരുന്ന ഒരു ജഗ്ഗിൽ നിന്നും എന്തോ പാനീയം പകർന്നു.

“ഉം ഇത് കുടിക്ക്”

ഞാൻ അത് വാങ്ങി കുടിച്ചു. മധുരമോ ചവർപ്പോ എരിവോ കൃത്യമായി എന്താണ് അതിന്റെ രുചി എന്ന് പറയുവാൻ ആകില്ല. വിശപ്പും ദാഹവും കൊണ്ട് ഞാൻ അത് ഒറ്റവലിക്ക് കുടിച്ചു. അതു കുടിച്ചപ്പോൾ എനിക്ക് ക്ഷീണവും മറ്റും പെട്ടെന്ന് മാറിയതായും പുതിയ ഒരു ഉന്മേഷം വന്നതായും തോന്നി.

“താങ്ക്സ് മാം” ഞാൻ പറഞ്ഞു.

അത് ശ്രദ്ധിക്കാത്ത മട്ടിൽ അവർ തുടർന്നു
“മനുവിന്റെ യാത്രയുടെ ഉദ്ദേശ്യം എനിക്കറിയാം. ആശാൻ പറഞ്ഞത് മുഴുവൻ ഓർമ്മയുണ്ടല്ലൊ. ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ സമയം 6.45 ആയിരിക്കുന്നു. സംസാരിച്ചിരിക്കാൻ സമയം ഇല്ല. ഇപ്പോൾ തന്നെ പുറപ്പെടുക. എത്ര വൈകീട്ടാണെങ്കിലും അവളുമൊത്തുള്ള ശയനം നിന്റെ ഒരു ആഗ്രഹമാണല്ലൊ. ആഗ്രഹപൂർത്തീകരണം കഴിഞ്ഞാൽ ഇങ്ങോട്ട് തിരികെ വരിക………

”ഈ രാത്രി അപരിചിതമായ ഇവിടെ. ഞാൻ എങ്ങിനെ ഗിരിജേടത്തിയെ കണ്ടെത്തും? “

“നീ മുന്നോട്ട് നടന്നാൽ മാത്രം മതി. ഗിരിജയുടെ വീട്ടിൽ കൃത്യമയി തന്നെ എത്തിക്കൊള്ളും. പോകുന്ന വഴിയിൽ ആരെ കണ്ടാലും സംസാരിക്കരുത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നും പറയണ്ട” ദൃഢസ്വരത്തിൽ ആയിരുന്നു അവരുടെ ആ വാക്കുകൾ.

“ഒന്നും ഭയപ്പെടേണ്ടതില്ല… നീ എന്റെ അതിഥിയാണ്. ഈ നാട്ടിൽ മനുഷ്യനേയും, ജന്തുക്കളേയും, വൃക്ഷണങ്ങളെയും ഒന്നിനെയും നീ ഭയപ്പെടേണ്ടതില്ല. നീ പുറപ്പെട്ടുകൊള്ളുക.’

“ബാഗും, മൊബൈലും, വാച്ചും പേഴ്സം മറ്റും ഇവിടെ വച്ചുകൊള്ളൂ”

ബാഗിൽ നിന്നും ആശാൻ തന്ന കണ്മഷി എടുത്ത് കയ്യിൽ തന്നു.

”ഇത് മറക്കണ്ട.”

ഞാൻ എഴുന്നേറ്റു. പൻറും ഷർട്ടും ഒഴികെ എല്ലാം അവിടെ വച്ചു.

അവർ വിളക്കുമായി മുന്നിൽ നടന്നു. നടക്കുമ്പോൾ ആ വലിയ ചന്തികൾ ഓലം വെട്ടുന്നു.
ഉമ്മറത്തെത്തിയപ്പോൾ അവർ കയ്യിൽ ഒരു പൊതി തന്നു.
“പാൻറും ഷർട്ടും ഇവിടെ ഊരിവച്ച് ഈ തോർത്ത് മുണ്ട് ഉടുത്ത് പുഴവരെ എത്തുക. പുഴയിൽ ഇറങ്ങി ഒന്ന് മുങ്ങി നിവരുക. എന്നിട്ട് ഈ വസ്ത്രങ്ങൾ ധരിക്കുക. പിന്തിരിഞ്ഞു നോക്കാതെ നടക്കുക” ഒന്നും പറയാതെ ഞാൻ അത് കേൾക്ക് മാത്രം ചെയ്തു.

അവർ ഒരു ചരട് തന്നു. “ഇവിടെ നിന്നും ഇറങ്ങുമ്പോൾ ഇത് അരയിൽ ധരിക്കുക.കുളികഴിഞ്ഞ് തിരിച്ചു വരിക. വരുന്ന വഴിക്ക് പടിപ്പുര കടന്ന് ഉടനെ വലതു വശത്ത് ഒരു കരിമ്പനയുണ്ട്. അതിന്റെ ചുവട്ടിൽ നിന്നാൽ മതി.” അവർ പുറകിൽ നിന്നും പറഞ്ഞു. ഞാൻ പുറത്തേക്ക് നടന്നു വാതിൽ പുറകിൽ അടയുന്ന ശബ്ദം കേട്ടു.

വസ്ത്രങ്ങൾ മാറി. അവർ പറഞ്ഞ പോലെ ഒരു തോർത്ത് ഉടുത്തു. എന്നിട്ട് അരയിൽ ചരട് ധരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *