കരിമ്പനക്കാട്ടിലെ മേമ – 9 2

അൽപ സമയം കാത്തുനിന്നെങ്കിലും ആരെയും കണ്ടില്ല. ഉള്ളിൽ ഒരു ഭയം അറിയാതെ കടന്നു കൂടി. എവിടെയോ ഒരു കൂമൻ കൂവുന്ന ശബ്ദം.
ഞാൻ വീണ്ടും മണിയടിച്ചു.

ഏതാണ്ട് ഒരു മൂന്ന് മീറ്ററിൽ കൂടുതൽ കാണും പൂമുഖവും പ്രധാന വാതിലും തമ്മിലുള്ള ദൂരം. അക്ഷമയോടെ ഞാൻ വാതിൽ തുറക്കുന്നതും കാത്ത് നിന്നു.

അൽപ സമയം കഴിഞ്ഞപ്പോൽ കരകര ശബ്ദത്തോടെ വാതിൽ തുറന്നു.

വാതിൽ തുറന്ന് വിളക്കുമായി വശ്യസുന്ദരിയായ ഒരു സ്ത്രീ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

വെളുത്ത് സുന്ദരമായ വട്ട മുഖം, കരിനീല മഷിയെഴുതിയ വലിയ കണ്ണുകൾ. ഉയർന്ന് മൂക്ക്, ചുവന്ന് മനോഹരമായ ചുണ്ടുകൾ. വിളക്കിൻറ വെളിച്ചത്തിൽ കഴുത്തിനു മുകളിലേക്ക് മാത്രമേ വ്യക്തമായി കണ്ടുള്ളൂ.

“അകത്തേക്ക് വരൂ” അവരെന്ന് ക്ഷണിച്ചു. വശ്യവും അതെ സമയം അഞ്ജാ ശക്ടിയുള്ളതുമായ സ്വരം.

ഉള്ളിൽ അൽപം ഭയം തോന്നിയെങ്കിലും ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോൾ അവരുടെ വേഷമെന്നെ അൽഭുതപ്പെടുത്തി. ഒരു മുലക്കച്ചയണിഞ്ഞിരിക്കുന്നത്. മാംസളമായ മുലകളുടെ ഭംഗി വ്യക്ടം. താഴെ ഒറ്റമുണ്ട്. പെരുന്തച്ചൻ സിനിമയിൽ വിനയ പ്രസാദിനെ ഓർമ്മവന്നു. “പ്രൊഫസർ ജയന്തിയെ കാണാനാ”

“അറിയാം വരൂ”

അവർ എന്റെ മുമ്പിൽ നടന്നു. ഞാൻ അവരുടെ പുറകെയും. കാലിൽ കിലുങ്ങുന്ന പാദസ്വരം.
അകത്തേക്ക് പ്രവേശിച്ചതും വല്ലാത്ത ഒരു മാസ്മരിക ലോകത്തെത്തിയ പോലെ തോന്നി എനിക്ക്. ഞാൻ ഞാനല്ലാതാകുന്നതു പോലെ.
നിലവിളക്കിൻറെ അരണ്ട വെളിച്ചമുള്ള ഇടനാഴി കടന്ന് വിശാലമായ ഒരു നടുമുറ്റം. അതിന്റെ ഒരു വശത്തായി അരടിയോളം ഉയരം ഉള്ള ഒരിടം. അവിടെ ഒരു ആട്ടുകട്ടിൽ തൂങ്ങിക്കിടക്കുന്നു. വിളക്ക് ഒരു സ്കൂളിൽ വച്ചു എന്നിട്റ്റ് ആട്ടുകട്ടിലിൽ അവർ ഇരുന്നു. തൊട്ടടുത്ത കസേര ചൂണ്ടി അവർ ഇരിക്കുവാൻ പറഞ്ഞു. ബാഗ് താഴെ വച്ച് ഞാൻ ഇരുന്നു. അരണ്ട പ്രകാശത്തിൽ കൂടുതൽ ഒന്നും വ്യക്തമല്ല.

“ഞാൻ തന്നെയാണ് പ്രൊഫസർ ജയന്തി.”

“ഗുഡ് ഈവനിങ്ങ് മാഡം”

“ഗുഡ് ഈവനിങ്ങ്.

പ്രൊഫസർ ജയന്തി എന്ന് ഞാൻ കരുതിയത് അമ്പതു വയസ്സു കഴിഞ്ഞ മുടിനരച്ചു തുടങ്ങിയ അൽപം മേദസ്സുള്ള ഒരു സ്ത്രീയെ ആയിരുന്നു. എന്നാൽ ഇത് തികച്ചും വസ്ത്യസ്ഥമായ ഒരു സ്ത്രീ. കണ്ടാൽ ഒരു നാൽപതു വയസ്സ് തോന്നിക്കുകയുള്ളൂ. വാലിട്ടെഴുതിയ കണ്ണിൽ ആഞ്ജാശക്ടിയും ഒപ്പം കാമവും തിരയടിക്കുന്നു. ആരോഗ്യമുള്ള ശരീരം. എന്തോ ആ ശരീരത്തെ കണ്ടുകൊണ്ട് വിശദമായി ഒന്ന് ഉഴിഞ്ഞു നോക്കുവാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല.

അവർ സ്റ്റൂളിൽ വച്ചിരുന്ന ഒരു ജഗ്ഗിൽ നിന്നും എന്തോ പാനീയം പകർന്നു.

“ഉം ഇത് കുടിക്ക്”

ഞാൻ അത് വാങ്ങി കുടിച്ചു. മധുരമോ ചവർപ്പോ എരിവോ കൃത്യമായി എന്താണ് അതിന്റെ രുചി എന്ന് പറയുവാൻ ആകില്ല. വിശപ്പും ദാഹവും കൊണ്ട് ഞാൻ അത് ഒറ്റവലിക്ക് കുടിച്ചു. അതു കുടിച്ചപ്പോൾ എനിക്ക് ക്ഷീണവും മറ്റും പെട്ടെന്ന് മാറിയതായും പുതിയ ഒരു ഉന്മേഷം വന്നതായും തോന്നി.

“താങ്ക്സ് മാം” ഞാൻ പറഞ്ഞു.

അത് ശ്രദ്ധിക്കാത്ത മട്ടിൽ അവർ തുടർന്നു
“മനുവിന്റെ യാത്രയുടെ ഉദ്ദേശ്യം എനിക്കറിയാം. ആശാൻ പറഞ്ഞത് മുഴുവൻ ഓർമ്മയുണ്ടല്ലൊ. ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ സമയം 6.45 ആയിരിക്കുന്നു. സംസാരിച്ചിരിക്കാൻ സമയം ഇല്ല. ഇപ്പോൾ തന്നെ പുറപ്പെടുക. എത്ര വൈകീട്ടാണെങ്കിലും അവളുമൊത്തുള്ള ശയനം നിന്റെ ഒരു ആഗ്രഹമാണല്ലൊ. ആഗ്രഹപൂർത്തീകരണം കഴിഞ്ഞാൽ ഇങ്ങോട്ട് തിരികെ വരിക………

”ഈ രാത്രി അപരിചിതമായ ഇവിടെ. ഞാൻ എങ്ങിനെ ഗിരിജേടത്തിയെ കണ്ടെത്തും? “

“നീ മുന്നോട്ട് നടന്നാൽ മാത്രം മതി. ഗിരിജയുടെ വീട്ടിൽ കൃത്യമയി തന്നെ എത്തിക്കൊള്ളും. പോകുന്ന വഴിയിൽ ആരെ കണ്ടാലും സംസാരിക്കരുത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നും പറയണ്ട” ദൃഢസ്വരത്തിൽ ആയിരുന്നു അവരുടെ ആ വാക്കുകൾ.

“ഒന്നും ഭയപ്പെടേണ്ടതില്ല… നീ എന്റെ അതിഥിയാണ്. ഈ നാട്ടിൽ മനുഷ്യനേയും, ജന്തുക്കളേയും, വൃക്ഷണങ്ങളെയും ഒന്നിനെയും നീ ഭയപ്പെടേണ്ടതില്ല. നീ പുറപ്പെട്ടുകൊള്ളുക.’

Leave a Reply

Your email address will not be published. Required fields are marked *