അല്ലെങ്കിലും അവിടെ നിന്നാല്‍ ഒന്നും കേള്‍ക്കാനാവില്ല എന്നവള്‍ക്ക് ധാരണയുണ്ടായിരുന്നു.. തമ്പുരാട്ടി മുന്പെങ്ങോ പറഞ്ഞ പ്രകാരം കുളത്തിനു മറുവശത്തുള്ള കോലം വക ക്ഷേത്രത്തില്‍ നിന്ന്‍ പൂജാരിമാര്‍ക്ക് കുളത്തിലെത്താന്‍ പണ്ടൊരു വഴി ഉണ്ടാക്കിയിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്..
അവള്‍ ശബ്ദമുണ്ടാക്കാതെ ക്ഷേത്രത്തിനടുത്തെത്തി..
വര്‍ഷങ്ങളായി പൂജയും വഴിപാടുകളും മുടങ്ങിക്കിടക്കുന്ന ക്ഷേത്രത്തിലേക്ക് കടക്കാന്‍ അവള്‍ക്ക് നല്ല ഭയം ഉണ്ടായിരുന്നെങ്കിലും, കുളക്കടവില്‍ തന്നെ ഒഴിവാക്കി തമ്പുരാട്ടി എന്തായിരിക്കാം ചെയ്യുന്നതെന്ന അവളുടെ ഉത്കണ്ട അവളെ മുന്നോട്ട് നയിച്ചു..
ക്ഷേത്രത്തിലെ പ്രധാന വഴിക്കിപ്പുറം ശ്രീകോവിലും കടന്നു ചെല്ലുന്ന ഭാഗത്തേക്ക് അവള്‍ നടന്നു.. ഇവിടെ നിന്നാല്‍ കുളം അപ്പുറത്തായിരിക്കും എന്നവള്‍ ഊഹിച്ചു.. ചുമരിനോടു ചേര്‍ന്ന് നടക്കാന്‍ നേരം അവിടെ കല്ലുകൾക്കിടയിലായി അവള്‍ ഒരു വിടവ് കണ്ടു..
നിലവിളക്കിന്റെ അരണ്ടാവേട്ടത്തില്‍ കുളക്കടവില്‍ കണ്ട കാഴ്ച്ച അവളില്‍ ഒരു ഉള്‍ക്കിടിലമുണ്ടാക്കി..
അവള്‍ പിരകിലോട്റ്റ് വീഴാതിരിക്കാന്‍ മതിലിൽ ചേർന്നു നിന്നു..
കുളക്കടവില്‍ തമ്പുരാട്ടിയും ആ രണ്ട് വാല്യക്കാരും ഉടുതുണിയില്ലാതെ പരസ്പരം രതികേളികളാടുകയാണ്..
താന്‍ നിന്നുകൊടുത്തത് തന്റെ കുഞ്ഞിന് വേണ്ടിയായിരുന്നെങ്കിലും ഇവിടെ സ്വന്തം സുഖത്തിനു വേണ്ടി വാല്യക്കാരുമൊത്ത് തമ്പുരാട്ടിയെ ഇങ്ങനെ കാണേണ്ടി വരുമെന്ന് അവള്‍ പ്രതീക്ഷിച്ചില്ല.. കൊഴുത്ത തമ്പുരാട്ടിയുടെ ശരീരം വേലായുധന്റെയും ശങ്കരന്റെയും കൈകളില്‍ പിടഞ്ഞു കൊണ്ടിരുന്നു.. അവരുടെ മുലകളിലും ചന്തിയിലും വാല്യക്കാരുടെ കൈകള്‍ കുഴച്ചു മറിക്കുകയാണ്.. എണ്ണയിട്ട് മിനുക്കിയ തമ്പുരാട്ടിയുടെ ദേഹത്ത് അവരുടെ കൈകള്‍ അമരുമ്പോള്‍ തമ്പുരാട്ടി പൂത്തുലയുന്നതവൾ കണ്ടു..
അതിനിടെ വേലായുധന്‍റെ കുണ്ണ തമ്പുരാട്ടിയുടെ യോനിയിലെക്കും ശങ്കരന്റെ കുണ്ണ അവരുടെ ചന്തികൾക്കിടയിലെക്കും ഒന്നിച്ച് ഊളിയിട്ടിറങ്ങുന്നത് കൂടി കണ്ടപ്പോള്‍ ആമിന ഭയന്നു..
“എന്താണ് താനേ കാണുന്നത്?
ഒരേ സമയം രണ്ട് കുണ്ണകളല്ലേ തമ്പുരാട്ടി തന്റെ രണ്ട് ദ്വാരങ്ങളിലേക്ക് പായിക്കുന്നത്..
പറമ്പില്‍ കിളയ്ക്കുന്ന വേലായുധന്റെയും തെങ്ങുകയറുന്ന ശങ്കരന്റെയും ബലിഷ്ഠമായ ശരീരം അവരേ രതിയുടെ മായലോകത്തെക്ക് എത്തിക്കുന്നുണ്ടെന്നു ആമിനയ്ക്ക് മനസ്സിലായി..
പക്ഷെ പൊടുന്നനെ തമ്പുരാട്ടിയുടെ മുഖം വലിഞ്ഞു മുറുകുന്നത് ആമിന കണ്ടു..രതിമൂര്‍ച്ചയില്‍ ആയിരിക്കണം… പക്ഷെ ഉടനെ തന്നെ അതിനിടയില്‍ തമ്പുരാട്ടി അപ്പുറത്ത് വച്ചിരുന്ന ഒരു മകുടി എടുത്ത് ഊതാന്‍ തുടങ്ങി..
വേലായുധനുമേല്‍ കയറിയിരുന്നു ശങ്കരന്റെ കുണ്ണയെ പുറകില്‍ പ്രവേശിപ്പിച്ച്, രതിമൂര്‍ച്ച്ചയോടോപ്പം മകുടിയൂതുന്ന തമ്പുരാട്ടിയുടെ രൂപം അവളില്‍ ഭീതി നിറച്ചു..
നിലവിളക്കിന്റെ വെട്ടത്തില്‍ അന്നേരം എവിടെനിന്നോ ഒരു പാമ്പ് പ്രത്യക്ഷേപ്പെടുന്നതവൾ കണ്ടു.. തമ്പുരാട്ടി മകുടി പിന്നെയും ഊതിക്കൊണ്ടിരുന്നു.. അസംഖ്യം ഉരകങ്ങള്‍ അവരുടെ ചുറ്റിലേക്കും ഇഴഞ്ഞടുക്കുന്നത് കണ്ടു ആമിനയുടെ ഭയമേരി.. കൂട്ടത്തില്‍ പൊളിഞ്ഞു കിടക്കുന്ന ആ പഴയ ക്ഷേത്രക്കെട്ടിനകത്തു നിന്ന് വിചിത്രമായ ഒരു ഓരിയിടല്‍ കൂടിയായപ്പോള്‍ അവള്‍ക്ക് ബോധം നഷ്ടപ്പെടുന്നതായി തോന്നി..
“തമ്പുരാട്ടീ…”
അവള്‍ നിലവിളിച്ചുകൊണ്ട് പിറകിലേക്ക് വീണു..
*******************
ബോധം വീഴുമ്പോള്‍ അവള്‍ പഴയ പടി തമ്പുരാട്ടിയുടെ കട്ടിളിലായിരുന്നു..
അന്നത്തെപ്പോലെ ദേഹത്ത് ഒരു വസ്ത്രത്തിന്റെ ഇഴപോലുമില്ല.. അടുത്തിരിക്കുന്ന തമ്പുരാട്ടിയുടെ ദേഹത്തും ഉടുതുണിയില്ലായിരുന്നു..
ഉണര്‍ന്ന അവള്‍ തമ്പുരാട്ടിയെ വിളിച്ചു..
“തമ്പുരാട്ടി…ഞാന്‍ വെറുതെ…”
“മോളൂട്ടി ഒന്നും പറയണ്ട… ഒന്നും ചോദിക്കുകേം വേണ്ട… കണ്ടകാര്യങ്ങള്‍ ഇപ്പൊ തന്നെ മറന്നു കളഞ്ഞേക്കൂ.. കുട്ടിക്കറിയാത്ത പലതും ഈ ലോകത്തുണ്ട്.. അത് അംഗീകരിക്കുക മാത്രം ചെയ്യുക..”
“എന്നാലും തമ്പുരാട്ടി.. അത്..”
“ഒരെന്നാലുമില്ല… ഇനിയും അതറിഞ്ഞേ തീരൂ എന്നാണെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.. അതിനു സമയമാവട്ടെ.. അപ്പോള്‍ മാത്രം.. തത്കാലം ഞാന്‍ പറഞ്ഞു തരുന്ന മന്ത്രം ജപിച്ച്, കുഞ്ഞിന് നല്ലത് മാത്രം വരുത്തണെ എന്ന് പ്രാര്‍ത്ഥിച് കിടന്നോള്വാ..”
