ആൻസി : അവിടെയൊക്കെ വെള്ളം കയറിയിട്ടുണ്ടാവും കുട്ടാ.
ജോമോൻ : പ്ലീസ് മമ്മി..
ആൻസി : വേണ്ട.. ഇവിടുന്ന് കളിച്ചാൽ മതി.. ആദ്യം ചന്തു വരട്ടെ..
ജോമോൻ : ങും.. ജോമോനെ പോലെ ആൻസിയും ചന്തുവിന്റെ വരവിനായി കാത്തു നിന്നു. കൃത്യമായി ചന്തു ജോമോന്റെ വീട്ടിലെത്തി. രണ്ടു പേരും പുറത്ത് തന്നെ ഇരിക്കുന്നത് കണ്ട് അവന് അത്ഭുതം തോന്നി. ചന്തു : ആഹ രണ്ടു പേരും പുറത്ത് തന്നെ ഉണ്ടല്ലോ.
ജോമോൻ : ചേട്ടനെ കാത്തിരിക്കുകയാണ്..
ചന്തു : മമ്മിയോ?? കള്ളത്തരം ഒളിപ്പിച്ച ഭാവത്തോടെയവൻ ചോദിച്ചു.
ജോമോൻ : അതെ മമ്മിയും. അത് കേട്ട് ചന്തു ആൻസിയെ നോക്കിയപ്പോൾ അവൾ പുഞ്ചിരിക്കാൻ ശ്രമിക്കുകയായിരിന്നു. ആ സമയം ബാറ്റ് എടുത്ത് കൊണ്ട് വരാൻ ജോമോൻ വേഗം ഉള്ളിലേക്കോടി. ചന്തു : മമ്മിയെന്താ രാവിലെ പുറത്ത് വരാഞ്ഞത്..?
ആൻസി : അത്.. അത് ഞാൻ കുറച്ച് പണി തിരക്കിൽ ആയിപോയി
ചന്തു : മ്മ്.. അതൊന്നുമല്ല.
ആൻസി : മോനു വിഷമമായോ??
ചന്തു : ഞാൻ വിചാരിച്ചു മമ്മി പിണക്കത്തിലാണെന്ന്..
ആൻസി : എന്തിനാ..?
ചന്തു : ഇന്നലെ രാത്രി കഴിഞ്ഞ കാര്യമോർത്ത്.
ആൻസി : ഇല്ലേടാ കുട്ടാ..
ചന്തു : ഇഷ്ട്ട്പ്പെട്ടിരുന്നോ??
ആൻസി : മ്മ്.. അവൾ അൽപം നാണത്തോടെ മൂളി കൊണ്ട് അവന്റെ മുഖത്തു നിന്ന് കണ്ണെടുത്തു. ആ സമയം ജോമോൻ ബാറ്റ് എടുത്ത് പുറത്തേക്ക് കുതിച്ചെത്തി. ജോമോൻ : ചേട്ടാ കളിക്കാം..
ആൻസി : ഹോ ഈ ചെക്കന് ഏതു നേരവും കളിയെന്നൊരു ചിന്തയെ ഉള്ളു.. വയസ്സ് പതിനെട്ടു കഴിഞ്ഞു.
ജോമോൻ : ഓ… അവൻ പിണക്ക ഭാവം നടിച്ചു.
ആൻസി : കുറച്ച് നേരം ഇവിടെയിരിക്ക് എന്നിട്ട് കളിക്കാം.
ജോമോൻ : ങും. ചന്തുവും ചിരിച്ചു കൊണ്ട് സിറ്റ് ഔട്ടിൽ കയറി ഇരുന്നു. ആൻസി : ചന്തു ഇന്നെന്താ ചെയ്യുന്നേ?? രാത്രി വരുന്നുണ്ടോ??
ജോമോൻ : അത് ചോദിക്കേണ്ട ആവിശ്യമുണ്ടോ മമ്മി. ചേട്ടൻ വരില്ലേ?? മകൻ പറയുന്നത് കേട്ട് അതേ ചോദ്യഭാവത്തോടെ ആൻസി ചന്തുവിനെ നോക്കി. ചന്തു : ഉറപ്പായും വരും. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അതിന്റെ ഉദ്ദേശം മനസിലായ പോലെ അവളും കള്ളച്ചിരിയോടെ തുടർന്നു.
ആൻസി : വീട്ടിൽ നിന്നു വിടാതിരിക്കുമോ??
ചന്തു : ഇല്ല വിടും
ജോമോൻ : മമ്മി ഗ്രൗണ്ടിൽ പോവട്ടെ ഞങ്ങൾ..?
ആൻസി : വേണ്ട.. ഇവിടുന്ന് കളിച്ചാൽ മതി ആൻസിയുടെ ശകാരത്തിനു വഴങ്ങി ജോമോന് വീട്ടുമുറ്റത്തു നിന്നു കളിക്കേണ്ടി വന്നു. ആ സമയം മഴക്കാർ മാറി തെളിഞ്ഞ ആകാശമായിരുന്നു. അവരെ കളിക്കാൻ വിട്ട് ആൻസി വീട്ടിലെ പണിയൊക്കെ സാവധാനം തീർത്തു. പിള്ളേർ ഇപ്പോഴൊന്നും കളി നിർത്തുന്ന മട്ട് കാണാഞ്ഞപ്പോൾ ആൻസി പുറത്തെത്തി. ആൻസി : ചന്തൂ… ജോക്കുട്ടാ…. മതി.. അത് കേട്ടപ്പോഴാണ് അവരുടെ ആർത്തലപ്പുകൾ ഒന്ന് നിന്നത്. ആൻസി : രണ്ടാളും ഇങ്ങ് കേറിക്കേ…
ചന്തു : മമ്മി ഞാനെന്നാൽ വേഗം പോയി കുളിച് പുസ്തകവുമായി വരാം..
ആൻസി : എങ്കി വേഗം പോയി വാ ചന്തു.. വൈകിക്കേണ്ട…
ജോമോൻ : വേഗം വരണേ ചേട്ടാ… അനുസരണയോടെ മറുപടി തലയാട്ടലിൽ ഒതുക്കി അവൻ ഒരു ഓട്ടമായിരുന്നു. ആൻസി : മോനേ സൂക്ഷിച്ച്.. ചന്തു പോയി കഴിഞ്ഞപ്പോൾ ജോമോനും ആൻസിയും ഉള്ളിലേക്ക് കയറി. ആൻസിക്ക് അധികം ടെൻഷൻ ഉണ്ടായിരുന്നില്ല. ചന്തു ഏതു വിധേനെയും എത്തും എന്നൊരു വിശ്വാസം അവൾക്കുണ്ടായിരുന്നു. ജോമോനെ പഠിക്കാനിരുത്തി ആൻസി കുളിച്ചു വസ്ത്രം മാറി വന്നിട്ടും ചന്തു എത്തിയതായി കണ്ടില്ല. അവൾ ജോമോന്റെ കൂടെ സോഫയിലിരുന്നു. മനസ്സ് ഭ്രാന്തമാവാൻ തുടങ്ങി. എന്തിനോടൊക്കെയോ ഉള്ള പക ഉള്ളിൽ ഉയരുന്നത് പോലെ.. ആൻസി : എവിടെയാ മോനു നിന്റെ ചേട്ടൻ..?
ജോമോൻ : ആവോ.. കാണുന്നില്ലല്ലോ..
ആൻസി : വീട്ടിൽ നിന്നു വിട്ടു കാണില്ല..
ജോമോൻ : ഏയ് അതിനു സാധ്യതയില്ല.. അന്നും ഈ സമയത്തല്ലേ വന്നത്.
ആൻസി : മ്മ്
ജോമോൻ : മമ്മിയെന്താ രാവിലെ പപ്പയെ കുറിച്ച് ചോദിച്ചത്?? വിളിച്ചിരുന്നോ?? ആ ചോദ്യം അവൾക്ക് തുടിക്കുന്ന ഞരമ്പുകളെ ഇല്ലാതാകുന്നത് പോലെയൊരു തോന്നൽ. അമർഷം കത്തിയെരിയുന്ന ചാമ്പൽ അവളുടെ ഹൃദയമിടിപ്പിന്റെ കൂടെ കേൾക്കാം. എന്നാലും ആവും വിധം അവൾ മകനോട് സംയീപനം പാലിക്കാൻ ശ്രമിച്ചു കൊണ്ട് മൂളി. ജോമോൻ : എന്തു പറഞ്ഞു??
ആൻസി : ഈ മാസവും വരാൻ മേലെന്ന്.. തിരക്കിലാണെന്ന്..
ജോമോൻ : അല്ലെങ്കിലും ഏതു മാസമാണ് തിരക്ക് കുറവ്..
ആൻസി : മോന് പപ്പയെ കാണാൻ തോന്നുന്നുണ്ടോ?? ഉള്ളിലൊരു പകയോടെ അവൾ ചോദിച്ചു.
ജോമോൻ : ആദ്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു വന്നു. അതിപ്പോ ചന്തു ചേട്ടൻ ഒക്കെ ഉള്ളത് കൊണ്ടാവും അല്ലെ മമ്മി..
ആൻസി : ആയിരിക്കും..
ജോമോൻ : ചേട്ടനെ നമുക്കങ്ങു ദത്തെടുത്താലോ??
ആൻസി : എടുക്കാം.. അവളുടെ മറുപടി യാന്ത്രികമായിരുന്നു.
ജോമോൻ : മമ്മി ഞാൻ കാര്യമായിട്ട് പറഞ്ഞതാ..
ആൻസി : ഞാനും. അതിനു ചന്തുവിന്റെ അമ്മയും അച്ഛനും സമ്മതിക്കണ്ടേ..?
ജോമോൻ : നമുക്ക് ചേട്ടനോട് തന്നെ ചോദിക്കാം
ആൻസി : മ്മ്..
ജോമോൻ : മമ്മിക്ക് ചേട്ടനെ നന്നായി ഇഷ്ടപ്പെട്ടോ…
ആൻസി : എന്നാടാ അങ്ങനെ ചോദിച്ചത്..?
ജോമോൻ : അല്ല മമ്മി പറഞ്ഞിട്ടില്ലേ വേറൊരു ആൺകുട്ടിയാണ്.. അവരുടെ മുന്നിൽ വച്ച് സ്വാകാര്യതകൾ ഒന്നും പറയരുത് എന്ന്..
ആൻസി : അതിപ്പോ മാറിയില്ലേ..
ജോമോൻ : ഇനി ചേട്ടന്റെ മുന്നിൽ വച്ച് എന്ത് പറഞ്ഞാലും കുഴപ്പമുണ്ടാകില്ലല്ലോ..
ആൻസി : ഇല്ല..
ജോമോൻ : എന്റെ നാവിനു ബ്രേക്കില്ല അതാ..
ആൻസി : മ്മ് സാരില്ല.. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം മുഴങ്ങിയത്. ചന്തുവിന്റെ മുത്തശ്ശിയായിരുന്നു. അത് കണ്ടപ്പോൾ തന്നെ ആൻസിക്ക് എന്തോ പന്തികേട് മനസ്സിൽ ഉയർന്നു. അവൾ കോളെടുത്തു. ആൻസി : ഹലോ..
ചന്തു : ഹെലോ മമ്മി.. ഞാനാണ് ചന്തു..
ആൻസി : എന്നതാ മോനു.. ഇന്ന് വരുന്നില്ലേ?? സംസാരം കേട്ടപ്പോൾ ജോമോൻ മമ്മിയുടെ അടുത്തേക്ക് നീങ്ങി വന്നു. ചന്തു : മുത്തച്ഛന് ഒരു വയ്യായ്ക പോലെയുണ്ട്. ഇന്ന് പോകേണ്ടെന്നാ മുത്തശ്ശി പറയുന്നേ.. ആൻസി : ഓ.. അവൾക്ക് ദേഷ്യവും നിരാശയും തോന്നി. അടുത്ത് നിന്ന് എന്താ എന്നുള്ള രീതിയിൽ പുരികം പൊക്കി കാണിക്കുന്ന ജോക്കുട്ടനെ അവൾ നോക്കി. ചന്തു : നാളെ വരാം മമ്മി..
ആൻസി : എന്നാ പറ്റിയതാ മുത്തച്ഛന്??
ചന്തു : പനിയാണ്.
ആൻസി : ഹോസ്പിറ്റലിൽ പോണോ??
ചന്തു : വേണ്ട.. ഹോസ്പിറ്റലിൽ പോയിട്ടാണ് വന്നത്. ഇപ്പോ മേലും കയ്യും വേദന..ഞാൻ അങ്ങോട്ടേക്ക് വരണ്ടെന്ന് മുത്തശ്ശി പറഞ്ഞു.
ആൻസി : ആ മോനു. നാളെ പോര്
ചന്തു : ഓക്കെ മമ്മി.. ഗുഡ് നൈറ്റ്..
ആൻസി : ഗുഡ് നൈറ്റ്. അവൻ കാൾ കട്ട് ചെയ്തു. ചന്തുവിനും അതിയായ നിരാശയുണ്ടെങ്കിലും മുത്തച്ഛനെ ഓർത്തപ്പോൾ അവനത് സഹിക്കാൻ ശ്രമിച്ചു. ആൻസിയെ വട്ടം ചുറ്റി നിന്ന ജോമോൻ കാര്യം തിരക്കി. നിരാശ ഭാവം കലർന്ന മുഖത്തോടെ ആൻസി സോഫയിൽ ഇരുന്നപ്പോഴും ജോമോൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല. ജോമോൻ : ചേട്ടൻ വരുന്നില്ലെ മമ്മി.