* ചെങ്ങായിമാരെ ആദ്യായിട്ടാണ് – സ്വന്തം പോലെയുള്ള കുണ്ടൻ
ഗേ കഥ എയ്താൻ ശ്രമിക്കുന്നു.
********************
മിഠായിയുടെ മണമുള്ള ആ കോഴിത്തെരുവിലാണ്.. ഞാൻ വളർന്നത്. നഗരത്തിലെ മനോഹര ഗ്രാമം….!! കേൾക്കുമ്പോൾ അലുവയും മത്തിക്കറിയും പോലെ ആണങ്കിലും അതെ ശരിക്കും നഗരത്തിന്റെ ഒരു ഗ്രാമം തന്നെ ആണത്…………. യഥാർത്ഥത്തിൽ പലഗ്രാമങ്ങളിലും ആറ് മണി കഴിഞ്ഞ് സന്ധ്യക്ക് പുറത്തിറങ്ങാൻ പലസ്ത്രീകൾക്കും കഴിയാറില്ലല്ലോ. പഴയ പല ഗ്രാമ കഥകളിലും ജൻമിത്തറവാടുകളും ദുരൂഹതകളും ജാതിയും തീണ്ടലും അയിത്തവും ഒക്കെ ഉണ്ടായിരുന്നു.. പലപല യക്ഷിയും മാടനും മറുതയും കാണനുമൊക്കെ ഗ്രാമങ്ങളിൽ വിലസിയിരുന്നല്ലോ..!
മുതിർന്ന ജാതിക്കാർ ഓണസദ്യ
ഉണ്ണുമ്പോൾ കോരന് കഞ്ഞി
കുമ്പിളിൽ തന്നെ..!പക്ഷെ എങ്കിലും
നമ്മൾ ഗ്രാമീണനൻമ എന്നാണ്
പറയാറ്!? കളകളമൊഴുകുന്ന പുഴകളും മരതകക്കാടുകളും മാനും മയിലുമെല്ലാമുള്ള ഗ്രാമങ്ങളിലെ മനുഷ്യരുടെ ഔന്നത്യം കൊണ്ടല്ല പലപ്പോഴും പുകഴ്ത്താറുള്ളത്..
എങ്കിലും നമ്മൾ ഗ്രാമീണ നന്മ
എന്നാണ് പറയാറ്!?
എന്തായാലും പച്ച മനുഷ്യർ എന്ന് നമ്മൾ പറയുന്നത്, ഗ്രാമീണരെ ആണല്ലോ!? …………ഇവിടെയും
തെരുവിന്റെ കഥയിലൂടെ സാഹിത്യ
ലോകത്തും പലർക്കും സുപരിചിതം!
അങ്ങനെയുള്ള ആ ഗ്രാമീണമായ
ചക്കരത്തെരുവിലാണ് ഞാൻ
വളർന്നത്……. ശരിക്കും മറ്റൊരു
ജില്ലയിലെ വളരെ ഉൾനാടൻ
ഗ്രാമത്തിലാണ് എന്റെ വീട് … പക്ഷെ
വാപ്പയ്ക്ക് ഇവിടെ കയറ്റിറക്ക്
ജോലി ആയത് കൊണ്ട് ഞാനും
കൂടുതൽ സമയം ഇവിടെയാണ്
വളർന്നത്…..
അപ്പോൾ എല്ലാവരോടും മാപ്പ്!
കാരണം തുടക്കത്തിൽ നിങ്ങളെ
വെറുപ്പിക്കണ്ട എന്ന് കരുതിയാണ നല്ല ഭാൎക്ഷയിൽ എഴുതിയത്.. ഇനി
എന്റെ സ്വന്തം കാളകൂട ഭാക്ഷയിൽ
ആണ് പറയാൻ പോകുന്നത്!!!!!
അപ്പോൾ ആദ്യം എന്റെ സ്വന്തം കാളകൂട ദേശീയ ഗാനത്തിൽ
തുടങ്ങാം…
““ബെക്കുവേ ബേണ്ടു.. കുണ്ടാൻ
തമ്പ്രി … ഉമ്മാന്റെ പൂറ്റിൽ ബാണമടിയാ.. ഡാ ഡാ.. ഡു…
ഡു….. എറ്റിസലാറ്റ് … മക്കന
മക്കന മക്കാനി….”” ഇത് പല രീതിയിൽ പല പല മോഡലിൽ
ഉണ്ട്.‘ബെട്ടിയിട്ട ബായ’ ഇപ്പോൾ
ഫെയ്മസായത് കൊണ്ട് നിങ്ങൾക്ക്
ബായുടെ അർത്ഥം പറഞ്ഞ് തരണ്ട
കാര്യമില്ലല്ലോ.
അപ്പോൾ കഥയിലേക്ക് വരാം…
ടിപ്പു സുൽത്താൻ പടയോട്ടത്തിൽ
വാണമടിച്ച് ഉണ്ടായ ഏതോ ഒരു
പരമ്പരയിൽപ്പെട്ടതാണത്ര എന്റെ
ഉപ്പ. പണ്ട് വല്യ വല്യ കുടുംബത്തെ
ഒക്കെ മതം മാറ്റുമ്പോൾ താഴെ
ജാതിയിൽ ഉള്ളവരൊക്കെ ഒരുമിച്ച്
മാറ്റിയെങ്കിലും അടിയാളരായ
അവരുടെ കുലത്തൊഴില് മാറാൻ പറ്റില്ലല്ലോ!? അങ്ങനെ പാവങ്ങളായ അവരൊക്കെ മാപ്പിള ഖലാസികൾ
ഒക്കെ ആയ വകയിലുള്ള ഒരു
വകയിലുണ്ടായതാണ് ഞാനും.
സ്വാഭാവികം എന്റെ വാപ്പയും
ലോഡിങ്ങ്കാരനായി..
അങ്ങനെ ‘ഷാമിന ടൈലേഴ്സ്’
ഷൂട്ടിങ്ങ് നടന്നത് കൊണ്ട് മാത്രം
ഫെയ്മസായ ഞങ്ങളുടെ കുഗ്രാമത്തിൽ നിന്ന് പത്താം
വയസിൽ ഞാനും വണ്ടി കയറി
വാപ്പയുടെ ഒപ്പം ആ മധുരമുള്ള കോഴിത്തെരുവിലെത്തി.
അതുവരെ ‘ഇല്യ… പോയിട്ടില്യ..’
എന്നൊക്കെ കേട്ടും പറഞ്ഞ്
വളർന്ന ഞാൻ പെട്ടന്ന് “ദാപ്പോ..
ദിപ്പോ കണ്ടിന് … എത്തിരിക്കണ്…
ങ്ങക്കാ… ഉക്കാ.. ബെക്കുവേ
ബേണ്ടു..” എന്നൊക്കെയുള്ള
ബഹളങ്ങളിലേക്ക് വീണു..! ഫലത്തിലിപ്പോൾ ഭാഷ ഇങ്ങനെ
കെട്ട ഒരു മലയാളമായി! മാത്രമല്ല
പതിയെ ഞാൻ പലരുമിപ്പോൾ
പരിഹസിക്കുന്ന ഒരു തനി കുണ്ടൻ
മൈരനായി മാറി.! കുണ്ടൻ എന്ന്
പറഞ്ഞാൽ നമ്മുടെ നാട്ടിൽ വെടി
എന്ന് പറയുന്നത് പോലെത്തന്നെ
ആണ്. എല്ലാരും ചെയ്യുവേം ചെയ്യും
എന്നാ ആർക്കും അംഗീകരിക്കാൻ
വയ്യതാനും!. ല്ലാരും ബല്യ പകൽ മാന്യൻമാര്.! കാര്യം കയിഞ്ഞാ
പിന്നെ ങ്ങക്കാ ങ്ങൊക്കാ എന്ന്
പരിഹാസം കുത്തുവാക്ക് . ശരിക്കും
ഞാൻ എന്റെ സ്വന്തം കാര്യം തന്നെ
ആണ് ചെങ്ങായിമാരെ പറഞ്ഞത്.
രഹസ്യമായ കുണ്ടനടി കാരണം
ഞാനിപ്പോ വാ തുറന്നാൽ വെഷം
മാത്രമേ വരു……‘കട്ടപ്പനയിലെ’ ധർമുന്റെ അച്ചനെ നോക്കി അവൻ പറയുല്ലേ..‘ഈ എൻഡോസൾഫാൻ’
..അതെ സ്വഭാവം തന്നെ എന്റെതും.!
ഒരു രഹസ്യകുണ്ടന്റെ സ്വാഭാവിക പരിണാമം.!
“ ബാ… ടാ.. മുട്ടായി തിന്നാം…”
