എന്നെ സംബന്ധിച്ചിടത്തോളം അന്നത്തെ ദിവസം പതുക്കെ ഇഴഞ്ഞാണ് നീങ്ങിയത്.
എങ്ങനെയെങ്കിലും ഒന്ന് ഇരുട്ടി കിട്ടാൻ വേണ്ടി ഞാൻ കാത്തിരുന്നു.
ആ കാത്തിരിപ്പിന്റെ സുഖം തന്നെ ഒന്ന് വേറെയായിരുന്നു. അപൂർവമായി ഞാൻ അനുഭവിക്കാൻ പോകുന്ന സുഖം.
അസുഖത്തെ പറ്റി ഓർകുന്തോറും മനസ്സിൽ കിടന്ന് ആ സുഖം ഇരട്ടിച്ചിരട്ടിച്ചുവന്നു.
എട്ടുമണി 8:30 ആകുമ്പോഴേക്കും അവരുടെ വീട്ടിൽ എല്ലാവരും ഉറങ്ങുമായിരുന്നു.
അവരുടെ അമ്മായിയമ്മയും അമ്മായി അച്ഛനും തെക്കേ മുറിയിലും ഇപ്പുറത്തെ മുറിയിൽ വത്സല ചേച്ചിയും ആയിരുന്നു കിടന്നുറങ്ങുന്നത്. വത്സല ചേച്ചി കിടന്നുറങ്ങുന്ന മുറിയോട് ചേർന്നായിരുന്നു അടുക്കള.
അടുക്കളയിൽ കൂടി കയറി ചേച്ചിയുടെ മുറിയിൽ എത്താമായിരുന്നു.
ഒടുവിലാസമയം വന്നെത്തി.
ഞാൻ പതുക്കെ പതുക്കെ അടുക്കള വാതിൽക്കൽ ചെന്നു.
വാതിൽ തുറന്നു കിടന്നിരുന്നു.
ഞാൻ ശബ്ദമുണ്ടാക്കാതെ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
ചേച്ചി കിടന്നിരുന്ന മുറിയിൽ എത്തി.
ചേച്ചിയുടെ മണം ആ മുറിയാതെ തങ്ങി നിന്നു. എന്തൊരു മണമാണ് ചേച്ചിക്ക്.
ആ മണം ആസ്വദിച്ചു കൊണ്ട് ഞാൻ ചേച്ചിക്കരികിയിലിരുന്നു.
വരാന്തയിൽ കിടന്ന് ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപ്പുറത്ത് മുറിയിൽ കിടക്കുന്നത് രണ്ട് വൃദ്ധ ദമ്പതികളാണ്.
അവർ ഉറങ്ങാനുള്ള സാധ്യത വളരെ കുറവാണ്. ആ ഒരു ഭയം ഞങ്ങൾക്ക് ഇരുവർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് ശബ്ദം വളരെ താഴ്ത്തിയാണ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചത്.
ഞാൻ: എടീ പൂച്ചക്കണ്ണി നീ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നോ.
ചേച്ചി: എന്നെ ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ വിളിക്കുന്നത്.
ഞാൻ: എങ്ങനെ വിളിക്കുന്നത്.
ചേച്ചി: പൂച്ചക്കണ്ണീന്ന്.
ഞാൻ: ഞാൻ നിന്നെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമാണോ.
ചേച്ചി: ഉം.
ഞാൻ: ഒത്തിരി ഇഷ്ടമാണോ.
ചേച്ചി: അതെ.
ഞാൻ: സത്യം പറഞ്ഞാൽ ഈ കണ്ണുകളാണ് എന്നെ ചേച്ചിയിലേക്ക് കൂടുതൽ ആകർഷിച്ചത്.
ചേച്ചി: ഇപ്പോൾ എങ്ങനെയൊക്കെ പറയും അണ്ടിയോട് അടുക്കുമ്പോളല്ലെ മാങ്ങയുടെ പുളി അറിയത്തുള്ളൂ
ഞാൻ: കൊച്ചണ്ണൻ ചേച്ചിയെ എന്താണ് വിളിക്കുന്നത്.
ചേച്ചിയുടെ ഭർത്താവിനെ എല്ലാരും കൊച്ചണ്ണാ എന്നാണ് വിളിക്കുന്നത്.
ചേച്ചി: എടീനല്ലാതെ എന്നെ ഇതുവരെ അയാൾ ഒന്നും വിളിച്ചിട്ടില്ല. ഇതുവരെ അയാൾ എന്നോട് സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഉദയനും അതുപോലെ തന്നെയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. രണ്ടുപേർക്കും രാത്രി ആയാൽ ഞാൻ കവച്ചു കൊടുക്കണം. കുറച്ചുദിവസം ഉദയൻ എന്നോട് ആത്മാർത്ഥത ഒക്കെ കാണിച്ചു.
പിന്നെ അയാൾക്കും ഞാൻ കവച്ചു കൊടുക്കുന്നതായിരുന്നു ഇഷ്ടം.
കാര്യം കഴിയുമ്പോൾ അയാൾ ഞാനൊന്നും അറിഞ്ഞില്ല എന്നപോലെ കൂർക്കം വലിച്ച് കിടന്നുറങ്ങും.
ഞാൻ: അത് പോട്ടെ, ഈ പൂച്ച കുട്ടിക്ക് എന്നോട് വലിയ ഇഷ്ടമാണോ.
ചേച്ചി: നിനക്ക് എന്നോടോ.
ഞാൻ: കല്യാണ പന്തലിൽ വച്ച് ചേച്ചിയെ കണ്ടെന്നു മുതൽ എനിക്ക് ചേച്ചിയെ മറക്കാൻ കഴിയുമായിരുന്നില്ല.
അന്നുമുതൽ ചേച്ചി എന്റെ മനസ്സിൽ കിടന്ന് വളരാൻ തുടങ്ങിയതാണ്. ഇന്നത് മനസ്സിൽ ഒരു വലിയ ആൽമരം ആയിട്ട് വളർന്നു മാറി. വലിയ ശിഖരങ്ങൾ ഉള്ള ഒരു ആൽമരം.
ചേച്ചി: എനിക്കും നിന്നെ വലിയ ഇഷ്ടമാണ് ദീപു.
ഞാൻ: എന്നുമുതൽ.
ചേച്ചി : ഇന്നുമുതൽ തന്നെ. നീ ഇന്നല്ലേ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്.
ഞാൻ: ഇഷ്ടമാണെന്ന് പറയാൻ ധൈര്യം വന്നത് ഇന്നുമുതലാണ് ചേച്ചി. ചേച്ചിയെ കണ്ടെന്ന് മുതലേ ആ ആ ഇഷ്ടം ചേച്ചിയെ ഞാൻ എങ്ങനെ അറിയിക്കും എന്നുള്ള തത്രപ്പാടിലായിരുന്നു ഞാൻ.
ഞങ്ങൾ അങ്ങനെ കഥകൾ പറഞ്ഞ് പറഞ്ഞ് പാതിരാവരെയിരുന്നു.
വെളിയിൽ രാപ്പാടികളും ചീവീടുകളും മത്സരിച്ച് ശബ്ദിച്ചുകൊണ്ടിരുന്നു.
പ്രപഞ്ചം ഞങ്ങൾക്കുവേണ്ടി മാത്രം ഒരുക്കിയതായിരുന്നു ആ രാത്രി.
പ്രണയത്തിന്റെ എല്ലാ അതിർവരമ്പുകളെയും ഞങ്ങൾ സ്വന്തമാക്കിയിരുന്നു.
അപ്പുറത്തുനിന്നും അമ്മായിയമ്മയുടെ ചുമ കേട്ടു.
