ദത്തന്‍റെ സ്വന്തം ലിസ്സ Like

അന്നേരം മറ്റാരോ വന്നു ലൈബ്രറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടി. ഞങ്ങൾ ഉള്ളിൽ പെട്ടുപോയിരുന്നു അന്നേരം. ഞാൻ ആവുന്നത് ശ്രെമിച്ചു വാതിൽ തുറക്കാൻ എന്നാൽ കഴിഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോൾ എല്ലാരും കൂടെ അവിടെയെത്തി വാതിൽ തുറന്നു. ഞങ്ങൾ പുറത്തിറങ്ങി. അവിടെയുള്ളവർ എല്ലാരും കൂടെ ഞങ്ങളെ ആവുന്നത് കുറ്റപ്പെടുത്തി.

എന്നെ അടിക്കാൻ വരെ ഒരുങ്ങി അവര്. എന്നാൽ ഞങ്ങൾ അവരെ എതിർത്തു. അവസാനം ടീച്ചർ കരഞ്ഞുകൊണ്ട് സ്റ്റാഫ്‌റൂമിലേക്കു ഓടിപ്പോയി എന്റെ ചങ്കുതെല്ലൊന്നു കാളി.

ഞാൻ ആകെ തളർന്നുപോയി വിഷയം പ്രിൻസിപ്പലി ന്റെ അടുത്തെത്തി എല്ലാരും ഞങ്ങൾക്കെതിരെ തിരിഞ്ഞു. ഞങ്ങൾ 2പേരെയും പുറത്താക്കണം എന്നായി. എന്നാൽ അതുവേണ്ട എന്നു അവസാനം തീരുമാനിച്ചു. മാനസികമായി ലിസ തകർന്നിരുന്നു എന്നാൽ ആകും വിധം ഞാൻ സമാധാനിപ്പിക്കാൻ ശ്രെമിച്ചു. അവരു പഠിപ്പീര് നിർത്തുവാനെന്നു എന്നോടുപറഞ്ഞു. അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി പോവുന്നില്ലാന്നു സമ്മതിച്ചു പിന്നീട് ഞാൻ പഴയതുപോലെതന്നെ അവരോടു ഇടപെട്ടു.
ലാസ്റ്റ് എക്സമും കഴിഞ്ഞു ഞങൾ തിരിച്ചുപോയി.പിന്നീട് കുറച്ചു നാളത്തേക്ക് ഒരു കോൺടാക്ട് ഇല്ലായിരുന്നു. ഒരു ദിവസം യാദ്ര്ശ്ചികമായി എനിക്കൊരു കാൾ വന്നു. ഞാൻ തിരികെ വിളിച്ചു. മറുതലക്കൽ ലിസ ടീച്ചറെ കൂടുതൽ ഒന്നും സംസാരിച്ചില്ല എന്നെ അത്യാവശ്യമായി ഒന്നു കാണണം എന്നുമാത്രം ആവശ്യപ്പെട്ടു കാൾ കട്ട്‌ ആയി ഒന്നും ചോദിക്കണോ പറയണോ കഴിഞ്ഞില്ല.

ഞാൻ അമ്മയോട്‌പുറത്തുപോവാണെന്നും പറഞ്ഞു ബൈക്ക് എടുത്തു പോയി നേരെ വണ്ടി ചെന്നുനിന്നത് ടീച്ചർ ടെ വീട്ടിൽ ആയിരുന്നു.ഞാൻ ഇറങ്ങി കാളിങ് ബെൽ അടിച്ചു. അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.

ടീച്ചർ ഇറങ്ങിവന്നു. അകത്തേക്ക് വരു എന്നുമാത്രം പറഞ്ഞു. ഞാൻ ഉള്ളിലേക്ക് കയറി. അവിടെ കണ്ട കസേരയിൽ ഇരുന്നു, എനിക്കുനേരെ തന്നെ ടീച്ചറും ഇരുന്നു അൽപസമയം നിശബ്ദത മാത്രം. ഇടവേളയെ കീറിമുറിച്ചുകൊണ്ടു ഞാനാദ്യം സംസാരിച്ചു. ടീച്ചർ എന്തുപറ്റി.

. ടീച്ചർ എന്തുപറ്റി. എന്റെവാക്കുകൾ കേട്ടിട്ടെന്നോണം ടീച്ചർ പറഞ്ഞു നടന്ന ഓരോകാര്യങ്ങളും. ആദ്യം എനിക്കൊന്നും സത്യത്തിൽ വിശ്വസിക്കാനായില്ല. ഞങ്ങൾ തമ്മിലുണ്ടായകാര്യങ്ങൾ അറിഞ്ഞിട്ടു ഹസ്ബൻണ്ടുമായി വഴക്കുണ്ടായതും അവസാനം അയാൾ ടീച്ചറെ ഡിവോഴ്സ് ചെയ്തതും ആകെയുള്ള മോളെയും കൊണ്ടയാൾ അമേരിക്കയിലേക്കു പോയതുമെല്ലാം ഒന്നും മറയ്ക്കാതെതന്നെ പറഞ്ഞു.
എല്ലാം പറഞ്ഞുതീർത്ത അവരെ എനിക്കു വേദനയോടെ നോക്കാൻ മാത്രേ കഴിഞ്ഞുള്ളു. എല്ലാം കേട്ടശേഷം ഒന്നും തിരികെപറയാതെ ഞാനിറങ്ങി പോന്നു. വീട്ടിലെത്തിയ എനിക്കെന്തോ മനസിനു വല്ലാത്ത ഭാരം. മൂന്നു നാലു ദിവസം കഴിഞ്ഞു ഞാനവരെ കാണാൻ പോയി. ചെന്നു.

കണ്ടു പറഞ്ഞു. ഞാൻ കാരണമാണ് ടീച്ചർക്കിതു വന്നത് എല്ലാത്തിനും ക്ഷെമ ചോദിച്ചാൽ തീരില്ലെന്നറിയാം എന്നാലും മാപ്പ് എന്നോടു ക്ഷേമിക്കെ ഒന്നിനുംവരാതെ എവിടേലും ആരുമറിയാതെ ജീവിച്ചോളാം ഞാൻ.

പോവാണു ഞാൻ. പോവാനിറങ്ങിയ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു എന്റെ വിധി അതിനു നീ എന്തിനു പോണം ദത്താ. എന്നും പറഞ്ഞുകൊണ്ടു ടീച്ചർ കരയാൻ തുടങ്ങി. എങ്ങനെ ആസ്വസിപ്പിക്കണമെന്നറിയാതെ ഞാൻ കുഴഞ്ഞുനിൽക്കുന്ന അവസ്ഥയായിരുന്നു അന്നേരം. ആ വീട്ടിൽ വേറെ ആരുമില്ലായിരുന്നു അന്നേരം. ടീച്ചറും വേലക്കാരിയും മാത്രമാണ് ഇപ്പോൾ ഉള്ളത്. ഞാൻ പറഞ്ഞു ടീച്ചർ എല്ലാം സംഭവിച്ചു ഇനി ടീച്ചർക്കു വേണ്ടത് മനസമാധാനമാണ്.

പഴയപോലെ ആ ചിരിയും കളിയുമെല്ലാം തിരികെവരണം. ഇനി ഒരിക്കലും കരയരുത്. ടീച്ചർ കരയുന്നതോ സങ്കടപ്പെടുന്നതോ എനിക്കു സഹിക്കില്ല. സത്യം… അത്രയ്ക്കിഷ്ടാ എനിക്കെന്റെ ടീച്ചറെ ഒറ്റയ്ക്കാവില്ല ടീച്ചറെ ഇനി ഒരിക്കലും ടീച്ചർക്കിനി ഞാനുണ്ട്.

ഇതു ദത്തന്റെ വാക്കാണ് മാറില്ലൊരിക്കലും . ഞാനിത്രേം പറഞ്ഞപ്പോൾതന്നെ ടീച്ചർടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എനിക്കതു സഹിച്ചില്ല ഞാൻ ടീച്ചർടെ അടുത്തേക്ക് ചെന്നു ടീച്ചർടെ അടുത്തിരുന്നു. ഇനിയും കരയരുതേ എന്നുപറഞ്ഞപ്പോളെക്കും എന്റെ മേലേക്ക് ചാരിയിരുന്നു ടീച്ചർ. എന്റെ വിരിഞ്ഞ നെഞ്ചിലേക്കു ചാരിയ ടീച്ചറെ ഞാൻ ചേർത്തുപിടിച്ചു, കണ്ണുനീർ തുടച്ചു. അന്നെനിക്ക് സത്യം ചെയ്തു തരുവാരുന്നു ഇനിയെന്റെതാണെന്ന്. അന്നു ഞാൻ തിരികെപ്പോയി മറ്റൊരു ദിവസം ടീച്ചറെന്നെ വിളിച്ചു എന്റെ രണ്ടു മൂന്നു ഡ്രസ്സ്‌ എടുത്തിട്ടങ്ങോട്ട്‌ ചെല്ലാൻ.

Leave a Reply

Your email address will not be published. Required fields are marked *