ശാരദ, ടീച്ചേർക്ക്കിപ്പോൾ വയസ്സു 48 കഴിഞ്ഞു. വളണ്ടിയർ റിട്ടുയർമെൻ എടുത്തു വീട്ടിൽ ഗ്രിഹ ഭരണവുമായി, അംബലങ്ങളിൽ ദർശനവുമായി കഴിയുന്നു.
നാട്ടുക്കാർക്കൊക്കെ വലിയ കാര്യമാണു താമരത്തു വീട്ടുകാരോട്, വളരെ നല്ല പെരുമാറ്റം എല്ലാവർക്കും വേണ്ടുന്ന സഹായം ചെയ്യാൻ, ഒരു മടിയും ഇല്ലാത്തവർ. പണമുണ്ടായിട്ടും ഇത്രയും ഭഹുമാനത്തോടെ, ആദരവോടെ, പെരുമാറുന്ന മറ്റൊരു വീട്ടുകാരെ നാട്ടുകാർ കണ്ടിട്ടു കൂടിയില്ലാ എന്നു നാട്ടുകാർ പരസ്പരം പറയും.
അവർക്കു മൂന്നു പെൺ മക്കൾ്യശീദേവി, സിന്ധു, പിന്നെ സുജ. ഒരു ചെറിയ സന്തുഷ്ട്ട കുടുംബം എന്നു പറയാം.
ിദവിക്കു വയസ്സ, 24 കഴിഞ്ഞു. എം എ കഴിഞ്ഞു. കംബ്യൂട്ടർ ക്ലാസ്സിനും പോകുന്നുണ്ടു. ബി എഡിനു പഠിക്കാൻ പോകുകയാണു. കൂടാതെ കൂട്ടികളെ പഠിപ്പിക്കുന്നുണ്ട്. ആറു വയസ്സു മുതൽ അവൾ നൃത്തം പഠിക്കുന്നുണ്ട്. അതിന്റെ ഗുണം അവളുടെ ശരീര വടിവിൽ കാണാം. ആവശ്യത്തിനുയരം. വെളൂത്ത നിറം. വിരിഞ്ഞു മാർവിടം. ഒതുങ്ങിയ അരകെട്ട, ചന്ധമൊത്ത വിരിഞ്ഞു കൂണ്ടികൾ, കുണ്ടികളെ മിക്കുന്ന മൂടി
കല്യാണാലോചനകൾ പലതും വന്നെങ്കിലും, ഇപ്പോൾ കല്യാണം വേണ്ട, ബി എഡ കഴിഞ്ഞിട്ടാകാം എന്നു പറഞ്ഞിരിക്കുകയാണവൾ, അവളുടെ വാശിക്കുമുംബ്ബിൽ സമ്മതിച്ചു കൊടുക്കുക മാത്രമെ, ശീധർന്നും, ശാരധക്കും കഴിഞ്ഞുള്ള.
സിന്ധുവിനു വയസ്സ് 21. ബി കോം കഴിഞ്ഞു. എം കോമിനു പോകാൻ തയ്യാറെടുക്കുന്നു.
സുജിക്കു വയസ്സ് 17. പ്രി ഡിഗ്രി കഴിഞ്ഞു. സയൻസ്സു ഗ്രൂപ്പായിരുന്നു. നല്ല മാർക്കും ഉണ്ട്. എൻറൻസ് ക്ലാസ്സിനു പോകുകയാണവൾ, മെഡിസിന്നു പോകാനാണവൾക്കു താൽപര്യം.
വത്സലക്കും ശങ്കരനും കൂട്ടികൾ രണ്ടു. മൂത്തവൻ നന്ധു എന്ന് നന്ധനോപൻ, ഈപ്പോൾ വയസ്സ് 2 കഴിഞ്ഞു. സോഫ്റ്റ് വെയർ എൻ ജീനീയറിങ് കഴിഞ്ഞു. ഇപ്പോൾ ഡെൽഹിയിൽ ഒരു കബനിയിൽ ജോലി ചെയ്യുകയാണു.
രണ്ടാമത്തവൾ കാർത്തിക. വയസ്സ് 20. ബി എക്കു പടിക്കുന്നു. മഹാ കുസൃതിയാണവൾ. ആനൊരു ഞായറാഴ്ച ആയിരുന്നു.
തയ്യും തത്ത്, തയ്യ, താഹ,
തയ്യും തത്ത്, തയ്യും താഹ,
തയ്യം തത്ത, ശ്രീജ, അങ്ങനെ അല്ല കുട്ടി, ദാ ഇങ്ങനെ വേണം കൈ പിടിക്കാൻ, മനസ്സിലായല്ലോ?
ഇനി കളിക്കു നോക്കട്ടെ.
തയ്യും തത്ത്, തയ്യും താഹ,
അങ്ങിനെ, ശരി, ഇനി നാളെ പഠിക്കാം.
എല്ലാവരും തട്ടി കുംബിട്ടെഴുനേറ്റോളൂട്ടൊ. ശ്രിദേവി ടീച്ചർ ഹാളിൽ നിന്നും പുറത്തേക്കു കടന്നു. പിന്നാലെ കൂട്ടികളും. കൂട്ടികൾ എല്ലാം പോയതിനു ശേഷം വാതിൽ തഴുതിട്ടു അടുക്കളയിലേക്കു പോകും
വഴിയാണു ശ്രീദേവി തളത്തിൽ ഇരുന്നു പ്രതം വായിക്കുന്ന നന്ദുവിനെ കണ്ടത്.
അല്ലാ, ഇതാരാ വന്നിരിക്കുന്നത്? നന്ദുവൊ? നീ എപ്പോൾ വന്നു? എന്തേ എന്നെ വിളിച്ചില്ല? എന്തെ നീ വരുന്ന വിവരത്തിനു വിളിച്ചു പറയാതിരുന്നതെന്തേ?
ഇങ്ങോട്ടില്ലെങ്കിലും നിന്റെ അമ്മക്കെങ്കിലും വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ ഒരു സർപ്രെസ് ആയിക്കൊട്ടേ എന്നു വിജാരിച്ചു. നല്ല കൂത്ത്, ഇതാണു പറയുന്നത്, കണ്ടാൽ അറിയത്തവൻ കൊണ്ടാൽ അറിയുമെന്ന് എന്ന് ഇന്നാണെങ്കിൽ, അമ്മയും, അച്ചന്നു, ശങ്കരമാവനും, വലമായിയും, കാർത്തികയും, സിന്ധുവും, സുജയും കൂടി ച്ചോറ്റ്ലാനിക്കര മകം തൊഴാൻ രാവിലെ തന്നെ പുറപെട്ടു. ഇനി,
നാളെ വൈകുന്നേരമേ തിരിച്ചു വരൂ.
മനസ്സിലായി. ജാനുഅമ്മ പറഞ്ഞു. എന്നാലും അതിനു മകം നാളെയാണെന്നാണല്ലൊ ജാന്നു.അമ്മ പറഞ്ഞത്.
അതേടി, ജാനുഅമ്മ പറഞ്ഞു ശരിയാ, മകം നാളെ തന്നെയാണൂ. പക്ഷെ അവർ ഇന്നു കൂട്ടമ്മാമ്മയുടെ വീട്ടീൽ താമസിച്ച്, നാളെ രാവിലെ കുളിച്ചു തൊഴുത്ത് ഊണു കഴിച്ചേ അവിടെ നിന്നും തിരിക്കുകയുള്ളൂ. കൂട്ടമ്മാമ്മ ദുബായിൽ നിന്നും ലീവിനു വന്നിട്ടു മാസം ഒന്നു കഴിഞ്ഞില്ലേ? ഇവിടേ നിന്നും ആരും ഇതുവരേയായിട്ടും പോയിട്ടില്ല. അവർ രണ്ടു പ്രാവശ്യം ഇവിടെ വന്നിരുന്നു.
അപ്പോൾ എന്തേ ദേവ്യേച്ചി പോകാതിരുന്നത്?
ഞാൻ കൂടി പോയാൽ ഇവിടെ ആരാ നന്ദു? മാത്രമല്ല. കൂട്ടികൾക്കു ഓണത്തിനു എന്തെങ്കിലും പുതിയതായി പഠിപ്പിച്ചില്ലെങ്കിൽ എന്താ അതിന്റെ ഒരു ത്രില്ല? അപ്പോൾ ഞാൻ പോകണ്ട ഏന്നു വിജാരിച്ചു. കൂടാതെ ബി. ഏഡിനു അച്ഛിക്കേഷൻ കൊടുക്കുവാനുള്ള അവസാന തീയതിയും നാളെ ആണു മോനെ അപ്പോൾ ഞാൻ വരുന്നതു പ്രമാണിച്ചു ഒരു നല്ല ഒരു യാത്രയും, ട്രീറ്റും പോയി അല്ലെ ദേവൃച്ചി
നീ പോടാ ചെറുക്കാ, അനാവശ്യം പറയാതെ എന്നും പറഞ്ഞു. ദേവി നന്ദവിന്റെ കവിളിൽ സ്നേഹപൂർവ്വം ഒന്നു നുള്ളി,
