പ്രിയം പ്രിയതരം – 1

പ്രിയം പ്രിയതരം 1

Priyam Priyatharam Part 1 | Freddy Nicholas


നമസ്ക്കാരം…. പഴയതും പുതിയതുമായ എന്റെ എല്ലാ സുഹൃത്തുക്കൾക്കും.. കുറെ നാളുകൾക്ക് ശേഷമാണ് ഒരു കഥ എഴുതാൻ സാധിച്ചത്. ഇത് അല്പം “നിഷിദ്ധം” ആവാനുള്ള സാധ്യതയുണ്ട്… വായിച്ചിട്ട് തെറി പറയരുത്… ഇഷ്ടപെട്ടാൽ ലൈക്കും കമന്റും തരാൻ ഒരു കാരണ വശാലും മടി കാണിക്കരുത്. നന്ദി

ഫ്രഡ്‌ഡി നിക്കോളാസ്.


“”കുവൈറ്റ്‌ ടു കൊച്ചി പാസ്സിൻജർസ് മെയ്‌ കൈൻഡ്‌ലി റിപ്പോർട്ട്‌ ടു ദ കൌണ്ടർ ഫോർ ദ ഡിപ്പാർച്ചർ…. താങ്ക്യൂ.””

എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലെ അനൗൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ എന്റെ പാതി മയക്കത്തിൽ നിന്നും ഉണർന്നത്…

ഫ്‌ളൈറ്റിലേക്ക് കയറുന്ന ബോഡിങ് പാസ്സും പേപ്പർസും കൈയിലെടുത്തു ഞാനും മറ്റ് യാത്രക്കാർ നിൽക്കുന്ന ക്യുവിലോട്ട് ചേർന്നു നിന്നു.

ഫോർമാലിറ്റീസ് കഴിഞ്ഞു ഫ്‌ളൈറ്റിനകത്തേക്കുള്ള ജെറ്റ് ബ്രിഡ്ജിലേക്ക് കടന്ന് ഞാൻ നടന്നു… മനസ്സിൽ വല്ലാത്ത ഒരു ആന്തലായിരുന്നു… രണ്ടര വർഷത്തോളം ജീവിച്ച ഈ ഖത്തറിൽ നിന്നും നാട്ടിലേക്ക് വെക്കേഷൻ പോവുകയാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ല എന്നോ പറയാൻ വയ്യ. പോകുമ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല വീണ്ടും ഞാൻ ഈ നാട്ടിലേക്ക് തിരിച്ചു വരുമോ എന്ന് പറയുകയും വയ്യ.

എന്നാൽ എല്ലാവരും നാട്ടിൽ പോകുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒന്നും എനിക്കുണ്ടായിരുന്നില്ല.

അമ്മയ്ക്ക് സീരിയസ് ആണെന്ന് മാത്രമറിയാം, എന്തെങ്കിലും സംഭവിച്ചോ എന്നും പറയാൻ വയ്യ.

സീറ്റിൽ ഇരിക്കുമ്പോഴും മനസ്സിന്റെ ഉള്ളിലെ വിങ്ങൽ പുറത്ത് ചാടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

ഒന്നിന് പുറകെ ഒന്നായി എന്റെ ജീവിതത്തിൽ ദുരന്തങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ എല്ലാ സങ്കടങ്ങളും ഇറക്കിവച്ച് അല്പം സ്വസ്ഥമാകാൻ വേണ്ടി ഞാൻ ശ്രമിക്കുകയാണ്. അതിനിടെ ഇതും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു.

ജീവിതം എന്നാൽ ഇതാണ് എന്ന് എന്നെ അനുഭവങ്ങൾ പഠിപ്പിച്ചു. ആദ്യം അച്ഛന്റെ മരണം… വെറും ഒരു വർഷം മുൻപ്. അതിൽ നിന്നും എന്റെ മനസ്സ് പൂർണമായും മുക്തി നേടിയില്ല.

❤️2

ഇപ്പോൾ ഇതാ ഭർത്താവിന്റെ തിരോദാനം… നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷവും ആളെപ്പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല.

കമ്പനിയിൽ നിന്നും റിസൈൻ വാങ്ങിച്ചു എന്ന് പോലും ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.

അച്ഛന്റെ മരണം എല്ലാവർക്കും ഒരു വലിയ ഷോക്കാമായിരുന്നു. അതോടെ അമ്മയുടെ കാര്യം അവതാളത്തിലായി, നിലവിൽ ഒരുപാട് അസുഖങ്ങളുമായി കഴിയുന്ന അമ്മ പൂർണ രോഗിയായി.

കുറെ നാളായിട്ട് രോഗാവസ്ഥയിൽ തന്നെ യായിരുന്നു. ഇപ്പോൾ രോഗം മൂർച്ഛിച്ചു എന്നറിയിപ്പ് വന്നതടെ ഞാൻ നാട്ടിലേക്ക് പുറപ്പെടേണ്ടി വന്നു.

ഇനി എന്റെ സ്വന്തം എന്ന് പറയാൻ അവശേഷിച്ചിരുന്ന പൊക്കിൾ കൊടി ബന്ധം ഒരു ഏട്ടൻ മാത്രം.

മൂന്നു മാസം മുൻപ് കുവൈറ്റിൽ നിന്നും ഖത്തറിലേക്ക് ബിസിനെസ്സ് ടൂർ ഉണ്ടെന്നും പറഞ്ഞ് കാമുകിയോടൊപ്പം മുങ്ങിയ എന്റെ ഭർത്താവ് ഇപ്പൊ ഓസ്ട്രലിയിലെ ഏതെങ്കിലും വലിയ ഫ്ലാറ്റിലോ ഹോട്ടൽ മുറിയിലോ തന്റെ കാമുകിയുമായി ഹണിമൂൺ ആഘോഷിക്കുകയായിരിക്കും.

ഓഹ് സോറി…. ഞാൻ മറന്നു ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല…

ഞാൻ പ്രിയങ്ക… വീട്ടിൽ എല്ലാവരും എന്നെ പ്രിയ എന്ന് വിളിക്കും. എന്ത് പറയാനാ… സുഹൃത്തുക്കളെ ഞാൻ ഇങ്ങനെ ഒരു പൊട്ടിയായി പോയി. ഓഫീസിലെ എന്റെ കൂട്ടുകാരികളൊക്കെ എന്നെ ചിലപ്പോഴൊക്കെ “മന്ദബുദ്ധി” എന്നും വിളിക്കാറുണ്ട്.

എന്റെ ഹസ്സ്…. സുരേഷ് മേനോൻ. പുള്ളിക്കാരന് ഓഫിസിലെ വേറൊരു പെണ്ണുമായി ലൈൻ.

❤️3

കുവൈറ്റ് അമീർമാരുടെ നടത്തിപ്പിൽ ഉള്ള നല്ല റെപ്യൂട്ടഡ് ആയിട്ടുള്ള എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി.

ഓഫീസിലെ എല്ലാ കാര്യങ്ങൾക്കും അവർ രണ്ടുപേരും തന്നെയാണ് ബിസിനസ്സ് ടൂർ എന്നപേരിൽ പലയിടത്തും കറങ്ങി നടക്കുന്നത് എന്ന് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.

ഒരു സുപ്രഭാതത്തിൽ അങ്ങേര് അവളെയും കൂട്ടി നാട് വിട്ടു.

ഇപ്പോൾ ഓസ്‌ട്രേലിയയിലങ്ങാനു ആണെന്നാണ് പുള്ളിക്കാരന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത്, പക്ഷെ മറ്റു വിശദാംശങ്ങൾ ഒന്നും അറിയില്ല.

തിരികെ വരും എന്ന വിശ്വാസത്തിൽ ഞാൻ മൂന്ന് മാസം കാത്തിരുന്നു. എനിക്ക് ഒരു ചെറിയ ജോലി ഉള്ളത് കൊണ്ട് ഞാൻ രണ്ടുമൂന്നു മാസം കുവൈറ്റിൽ പിടിച്ചു നിന്നു.

ഞാൻ ഒരു സാധാരണ ഇടത്തരം ചെറിയ കുടുംബത്തിൽ ജനിച്ച രണ്ടാമത്തെ കുട്ടിയാണ് ഞാൻ. ഇനി എനിക്ക് ബന്ധു എന്ന് പറയാൻ ഉള്ളത് ഏക സഹോദരൻ “അഭിനവ് “മാത്രം. അഭിയേട്ടൻ എന്ന് ഞാൻ വിളിക്കും.

അഭിയേട്ടൻ ഒരു ലീഡിങ് മെഡിസിൻ കമ്പനിയുടെ റെപ്രെസെന്റാറ്റീവ് ആണ്.

അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.. പെട്ടന്നായിരുന്നു അച്ഛൻ ഞങ്ങളെ വിട്ടുപോയത്. ജോലി സ്ഥലത്ത് വച്ച് ഒരു അറ്റാക്ക്.

അമ്മ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.

വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലെങ്കിലും, തരക്കേടില്ലാത്ത സ്ഥിതിയൊക്ക ഉണ്ട് താനും…

സുരേഷേട്ടൻ ഇനി തിരികെ വരില്ലെന്ന് നല്ല ഉറപ്പായതോടെ ഞങ്ങൾ അത് വരെ കുവൈറ്റിൽ താമസിച്ചിരുന്ന കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്.

❤️4

മനസ്സിന്റെ താളം തെറ്റുമെന്നായപ്പോൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലേ മാനേജരെ സ്വാദീനിച്ച് ഒരു മാസത്തെ ലീവ് സംഘടിപ്പിച്ച് ഞാൻ നാട്ടിലേക്ക് പോന്നു.

ഫ്ലൈറ്റിൽ കയറിയ ശേഷം ലഘു ഭക്ഷണവും കഴിച്ച് ഒരു ചെറിയ ഉറക്കം… എങ്കിലും ഇടയ്ക്കിടെ വരുന്ന എയർ പോക്കറ്റുകളിൽ വീഴുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ചലനങ്ങൾ മാത്രമാണ് എന്റെ ഉറക്കം കെടുത്തിയത്.

മണിക്കൂറുകൾക്ക് ശേഷം പൈലറ്റിന്റെ എനൗൺസ്‌മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്.

ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുബോൾ നാട്ടിലെ ഒൻപതര മണി.

കൊച്ചിയിലെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ എന്റെ അഭിയേട്ടനും, ബിജുവേട്ടനും വന്നിരുന്നു എന്നെ കണ്ടപ്പോൾ തന്നെ ഓടി വന്ന് ഒത്തിരി സ്നേഹത്തോടെ എന്റെ കൈ പിടിച്ചു…

പക്ഷെ എന്റെ സന്തോഷവും സങ്കടവും, മനസ്സിന്റെ ഭാരവും, വിങ്ങലും ഒക്കെ ഒന്നിച്ച് അണ പൊട്ടിയപ്പോൾ ഞാൻ എന്റെ ഏട്ടന്മാരെ കെട്ടിപിടിച്ചു കരഞ്ഞു… ബിജുവേട്ടൻ എന്നെ ആശ്വസിപ്പിച്ചു ഞാൻ പോലുമറിയാതെ ഏറെ നേരം ഞങ്ങൾ അങ്ങനെ തന്നെ കെട്ടി പിടിച്ചിരുന്നു.

അതിയായ ഉൽക്കണ്ഠയോടെയാണ് അമ്മയുടെ അവസ്ഥയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞത്. ഇപ്പോൾ അൽപ്പം വ്യത്യാസം ഉണ്ടെന്നറിഞ്ഞപ്പോൾ മാത്രമാണ് എനിക്കൊരിത്തിരി ആശ്വാസമായത്.

വീട്ടിലേക്ക് പോകുന്ന വഴിനീളെ ഞാനും ഏട്ടനും വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു.