മകള്‍ക്ക് വേണ്ടിയൊരു ക്വട്ടേഷന്‍ – 1 Like

“നമ്മള്‍ എന്ത് കൊടുക്കും ഇക്കാ?” അവള്‍ നിഷ്കളങ്കയായി ചോദിച്ചു, “അതിന് നമ്മുടെ കൈയ്യില്‍ ഒന്നുമില്ലല്ലോ.”

“എന്‍റെ പൊന്നേ, നീ എന്നോട് ദേഷ്യപ്പെടരുത്. വാക്ക് താ. ഞാന്‍ പറയുന്നത് കേള്‍ക്കണം.” അവന്‍ അവള്‍ക്ക് നേരെ കൈ നീട്ടി. അവള്‍ തന്‍റെ വലത് കൈപ്പടം അവന്‍റെ കൈയ്യില്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞു, “എന്റിക്കാ ഞാന്‍ പറഞ്ഞില്ലേ, എന്‍റെ പൊന്നിക്കാ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കുമെന്ന്. എന്നെ വിശ്വാസമില്ലേ? ഇക്ക പറയൂ, നമ്മള്‍ എന്ത് നല്‍കും അവര്‍ക്ക്?”

“നീ എനിക്ക് തന്നത് തന്നെ.” അവന്‍ പറഞ്ഞു.

“എന്ത്?” അവള്‍ക്ക് മനസിലായില്ല.

“കുറച്ച് നേരത്തേ ഈ കട്ടിലില്‍ കിടന്ന്‍ നീ എനിക്ക് തന്നില്ലേ. അത് തന്നെ.”

അവന്‍റെ വാക്കുകള്‍ കേട്ട അവള്‍ ഞെട്ടി. “ഇക്കാ!!!” അവളുടെ സ്വരം ഉയര്‍ന്നു.

“മോളേ, നീ തന്നെയല്ലേ എനിക്ക് കുറച്ച് മുന്‍പേ വാക്ക് തന്നത് ഞാന്‍ എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന്. എന്നിട്ടിപ്പോ?” അവന്‍ ചോദിച്ചു.

“ശരിയാണ് ഇക്കാ, ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത്…!!!” അവള്‍ക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.

“എന്‍റെ പൊന്നു മോളേ, ഇക്കാ പറയുന്നത് മോളു മനസിരുത്തി ഒന്ന് കേള്‍ക്ക്‌ എന്നിട്ട് തീരുമാനിക്ക്. എന്നിട്ടും വേണ്ടെങ്കില്‍ വേണ്ട.” സ്വന്തം ഭാര്യയെ
അന്യര്‍ക്ക്‌ കൂട്ടിക്കൊടുക്കാന്‍ വേണ്ടി അവന്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന് ഞങ്ങള്‍ കാതോര്‍ത്തു.

“എന്‍റെ പൊന്നു മോളേ, ഞാന്‍ പറഞ്ഞില്ലേ, ഉപ്പയും ഉമ്മയും ഇല്ലാത്ത എന്നെ പൊന്നു പോലെ നോക്കി വളര്‍ത്തി പഠിപ്പിച്ചത് അവരാണ്. എന്നാല്‍ എന്‍റെ പഠിപ്പ് മുടക്കിയത് നിന്‍റെ അപ്പനാണ്. എന്‍റെ ശരീരത്തിലെ ഓരോ രോമത്തിന് പോലും അവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അങ്ങനെയുള്ളവരെ നമ്മള്‍ ഉള്ളത് നല്‍കി സന്തോഷിപ്പിക്കുന്നതല്ലേ പടച്ചോന് ഇഷ്ടം. നമുക്കിപ്പോള്‍ ഇതല്ലെയുള്ളൂ. മാത്രമല്ല എന്‍റെ ശരീരം അടിച്ച് പഞ്ചറാക്കിയ നിന്‍റെ അപ്പനോട് നിന്‍റെ ശരീരം കൊടുത്ത് തന്നെ പകരം വീട്ടണം. അങ്ങനെ ഒരേ സമയം പുണ്യവും പക വീട്ടലും നമുക്ക് ചെയ്യാന്‍ പറ്റും. അതിനല്ലേ മോളേ. വേറെ ആരുമല്ലല്ലോ. നമ്മുടെ എളാപ്പമാരല്ലേ. ഇത് നമ്മുടെ കുടുംബത്തിന് മൊത്തത്തില്‍ സന്തോഷവും സുഖവും ഐശ്വര്യവും നല്‍കും. എല്ലാവരുടേയും അഭിവൃദ്ധിക്ക് വേണ്ടിയായത് കൊണ്ട് പുണ്യം ലഭിക്കും. മനസ്സിലായോ മോളേ. അല്ലാതെ മോള്‍ ഇക്കാനെ വെറുമൊരു കൂട്ടിക്കൊടുപ്പ്കാരന്‍ ആയിട്ടാണോ കാണുന്നത്? എന്‍റെ പൊന്നല്ലേ നീ. നീയില്ലാതെ എനിക്കെന്ത് ജീവിതം! നീയല്ലാതെ എനിക്കെന്ത് സ്നേഹം!”

“എന്റിക്കാ…” ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി. അവള്‍ തേങ്ങി തേങ്ങി കരഞ്ഞു. അവന്‍ അവളുടെ നഗ്ന ശരീരത്തില്‍ തഴുകി കൊണ്ടേയിരുന്നു.

“പൊന്നു മോളേ, നീയെന്താ ഒന്നും മിണ്ടാത്തത്? നിനക്ക് വേണ്ടെങ്കില്‍ ഈ പുണ്യം നമുക്ക് വേണ്ടെന്ന് വെക്കാം. നന്ദിക്കേടിന് പടച്ചോന്‍ തരുന്ന എന്ത് ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങിക്കൊള്ളാം.” പുലയാടി മോന്‍. ഈ വക കന്നംത്തിരിവിന് പടച്ചോനെയാണ് കരുവാക്കുന്നത്. എനിക്ക് എന്തെന്നില്ലാത്ത കോപം വന്നു.

“ഊം…” അവള്‍ ഒന്ന് മൂളി.

“എന്താ മോളേ നീ മൂളിയത്? സമ്മതമാണോ?” അവന്‍ അവളെ തഴുകി കൊണ്ട് പിന്നെയും ചോദിച്ചു.

“ഊം…” ദുര്‍ബലമായ ഒരു മൂളല്‍ മാത്രം അവളില്‍ നിന്ന് ഉയര്‍ന്നു.

“വ്യക്തമായി പറയൂ മോളേ, സമ്മതമാണോ?” അവന്‍ ചോദിച്ചു.

“ഊം, സമ്മതം” ദുര്‍ബലമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.
“ഉറച്ച ശബ്ദത്തില്‍ സമ്മതം എന്ന് മൂന്ന്‍ വട്ടം പറയൂ.” അവന്‍ അവളോട്‌ ആവശ്യപ്പെട്ടു.

“സമ്മതം. സമ്മതം.. സമ്മതം…” അവള്‍ പറഞ്ഞു.

“എന്‍റെ പൊന്നു മോളേ” – “എന്‍റെ പൊന്നിക്കാ” അവര്‍ രണ്ടാളും പരസ്പരം വാരിപ്പുണര്‍ന്നു. അവളുടെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണീര്‍ വീണു. എന്നാല്‍ അവന്‍റെ മുഖത്ത് ഒരു കൊലച്ചിരിയാണ് ഉയര്‍ന്നത്. പുലയാടി മോന്‍, അവളെ ചതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *