യെമോറയുടെ തീനരകം

ആ ദൃശ്യങ്ങൾ മായക്കണ്ണാടിയിൽ തെളിഞ്ഞു വന്നു.

ഉടനെ യെമോറ ദേവൻ തന്റെ സ്ഥാനത്ത് നിന്ന് ചാടിയിറങ്ങി വന്നു. അദ്ദേഹത്തിന്റെ കണ്ണിൽ അരിശം കത്തിയെരിഞ്ഞു. തന്റെ കൈയിലേ മാന്ത്രിക ദണ്ഡ് കൊണ്ട് അവറാച്ചന്റെയും കൈമളിന്റെയും കണ്ണുകൾ യെമോറ ചൂഴ്ന്നെടുത്തു. അവർ അലറി വിളിച്ചു. തന്റെ സകല ദേഷ്യവും കാലിലേക്ക് ആവാഹിച്ചു കൊണ്ട് രണ്ട് പേരുടെയും നെഞ്ചിൽ ആഞ്ഞു ചവിട്ടി യെമോറ അവരെ നരകഗ്നിയിലേക്ക് വെന്തുരുകുവാൻ യാത്രയാക്കി. താഴെക്കുള്ള യാത്രയിൽ അവറാൻ തന്റെ സംസ്കാര ചടങ്ങിലെ പാട്ട് മാത്രം മായക്കണ്ണാടിയിൽ നിന്ന് നിർഗലിക്കുന്നത് കേട്ടു.

” മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെപ്പോരും നിൻ ജീവിത ചെയ്തികളും സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ !!!!! “.

അവസാനിച്ചു…………..

*********************************************

ഈ കഥ കളിത്തോഴി എഴുതിയ ശ്രീലക്ഷ്മി ചേച്ചി വായിക്കുന്നുണ്ടെങ്കിൽ കളിത്തോഴിയുടെ ബാക്കി പാർട്ടും കൂടെ ഇറക്കി ഞങ്ങളെ കമ്പിയടിപ്പിച്ചു കൊല്ലണമേ എന്ന് അഭ്യർത്ഥിക്കുന്നു. പൊതുജനതാല്പര്യാർദ്ധം ഒരു ആരാധകൻ ഒപ്പ് !

Leave a Reply

Your email address will not be published. Required fields are marked *