രണ്ടു മദാലസമാർ 4
Randu Madalasamaar part 4 | Author : Deepak
[ Previous Part ] [ www.kambi.pw]
അന്നൊരു ശനിയാഴ്ച ദിവസം.
കറുത്തിരുണ്ട രാത്രി. അങ്ങ് ദൂരെ കുറുനരികളുടെ ഇടയ്ക്കിടെ ഉള്ള ശബ്ദം ഒഴിച്ചാൽ രാത്രി ഏറെക്കുറെ ശാന്തമായിരുന്നു.
ഞാൻ റൂമിനു വെളിയിൽ വന്ന് ഭിത്തിയിൽ ചാരി നിലത്തിരുന്നു.
ബിന്ദു രാത്രിയിൽ വെളിയിൽ വരാമെന്നു ഏറ്റതാണ്. ഇന്ന് കഴിഞ്ഞ ദിവസങ്ങളിലേക്കാൾ അന്തരീക്ഷം ചൂടുപിടിച്ചു. എന്നാൽ ആ ചൂടിനും ഒരു മദോന്മത്തമായ ഗന്ധമുണ്ട്. രാത്രിയുടെ തീഷ്ണമായ ആ ഗന്ധം പുലരുവോളം ആസ്വദിക്കണം, ബിന്ദുവിനൊപ്പം.
ഈ കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെയാണ്.
അവൾ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടു പ്രതീക്ഷയ്ക്കും ഒരു പ്രത്യേക സുഖം തന്നെയാണ്.
രാത്രിയുടെ നിഗൂഢ സംഗമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. അതൊരു ഒളിച്ചുളകി ആണെങ്കിലും അനുഭൂതികൾ ഏറെ നൽകുന്നവയാണ്. ഒരു പക്ഷെ ജീവിതാന്ത്യം വരെ ഓർമയിൽ നിൽക്കുന്ന സുഖകരമായ അനുഭവങ്ങൾ, സത്യങ്ങൾ.
ഒന്ന് പോയി വാതിലിൽ മുട്ടിയാൽ അവളുടെ കൂട്ടുകാരികൾ ഉണരും. അതുകൊണ്ടു വീണ്ടും ഞാൻ കാത്തിരുന്നു, ഇരുട്ടിന്റെ ലഹരിക്കൊപ്പം.
അവൾ പുറത്തു വന്നപ്പോഴേയ്ക്കും അർദ്ധരാത്രിയോടടുത്തിരുന്നു. അവൾ അവളുടെ ചുണ്ടുകളിൽ ചൂടുവിരൽ വെച്ച് നിശ്ശബ്ദനായിരിക്കാൻ ആംഗ്യം കാട്ടി.
ശാരീരിക ബന്ധങ്ങൾ രഹസ്യമായിരിക്കണമെന്നു അവൾക്കു നന്നായി അറിയാമല്ലോ. അതെ അത്തരം ബന്ധങ്ങൾ രഹസ്യമായിരുന്നാലേ അതിനു സുഖം കൂടുകയുള്ളൂ. എത്രമാത്രം രഹസ്യമയമായിരിക്കുമോ അത്രയും അനുഭൂതികൾ കിട്ടും ലൈഗീകതയ്ക്ക്.
യഥാർത്ഥത്തിൽ പുതിയ തലമുറ പാലിക്കാത്തതും ഈ രഹസ്യം തന്നെ. ഒരു കാലഘട്ടത്തിൽ ഞങ്ങൾ അനുഭവിച്ച പ്രണയവും ലൈഗീകതയുമൊന്നും ഇപ്പോഴുള്ള യുവ ശരീരങ്ങൾ അറിയുന്നില്ല. വിവാഹവും പ്രണയവുമൊക്കെ
ഓരോ പരിധികളിൽ തളച്ചിട്ടിരിക്കുന്നു. ഇണകൾക്കിടയിലുള്ള ഈ പരിധികൾ അവരുടെ സ്വർഗ്ഗതുല്യമായ പ്രണയ-ലൈംഗീക ജീവിതത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടാവാം.
സംഭോഗ സമയത്തെങ്ങാനും ഇണയുടെ ഒരു ഫോൺകോൾ മതി, ചിലപ്പോൾ വെള്ളം പോകാത്ത കുണ്ണയുമായി ഡൈവോഴ്സിന് നിന്ന് കൊടുക്കേണ്ടി വരും അവന്.
ഭർത്താവിനേക്കാൾ കേമനായ ഒരുവനോടൊപ്പം ആദ്യരാത്രിയിൽ തന്നെ ഇറങ്ങിയോടുന്ന പെണ്കുട്ടികളെത്ര?
ഇതൊന്നുമില്ലാത്ത മനോഹരമായ ഒരു കാലഘട്ടത്തിൽ ജനിച്ചതിനു ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.
അവൾ വാതിൽ മെല്ലെ അടച്ചു വെളിയിൽ നിന്നും കുറ്റിയിട്ടു. ടൈൽസ് ഒട്ടിച്ച നിലം വളരെ വൃത്തിയായിരുന്നു. പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ എന്റടുത്തു വന്നു എന്നോടൊപ്പം എന്റെ വലതു വശത്തായി ഇരുന്നു.
എന്നെപോലെതന്നെ അവളും വൈകി എത്തിയതിൽ അസ്വസ്ഥയായിരുന്നു.
ദിശാബോധമറിയാതെ ചന്ദ്രക്കല അങ്ങ് ദൂരെ ഉദിച്ചുയർന്നു. നക്ഷത്രങ്ങൾ കണ്ണ് ചിമ്മി ഞങ്ങളെ നോക്കി നിന്നു. വീണ്ടും എങ്ങോ നിന്നു കുറുനരികൾ ഓരിയിട്ട് ശബ്ദമുണ്ടാക്കി.
“എന്താണ് ആ ശബ്ദം?” അവൾ അടക്കത്തിൽ ചോദിച്ചു.
ഞാൻ ” ഇത്രയും നാൾ ഈ നാട്ടിൽ ജീവിച്ചിട്ടും കുറുനരികളുടെ ശബ്ദം കേട്ടിട്ടില്ലേ.”
അവൾ: മുൻപ് താമസിച്ചിടത്തു ഈ ശബ്ദമുണ്ടായിരുന്നില്ല”
ഞാൻ “കുറുക്കന്മാർ നിലവിളിക്കുകയാണ്”
“ഈ നാട്ടിലും കുറുക്കനുണ്ടോ” അവൾ ചോദിച്ചു.
“എല്ലാ നാട്ടിലും ഉണ്ട്” ഞാൻ പറഞ്ഞു. “നിങ്ങളൊക്കെ രാത്രിയിൽ വെളിയിലിറങ്ങാത്തതുകൊണ്ടാണ് അറിയാത്തത്. മനുഷ്യനോടുള്ള ഭയം കൊണ്ട് അവ രാത്രികാലങ്ങളിലാണ് ഇണ തേടുന്നത്. ഇണ ചേരുന്നതും രാത്രിയിലാണ്, നമ്മളെപ്പോലെ മനുഷ്യരെ ഭയന്ന്. ഇണയെ ആകർഷിക്കുവാൻ അവ ഓരിയിടുന്നു.”
അവൾ: “ഇങ്ങനെ ശബ്ദമുണ്ടാക്കിയാൽ ഇണകൾ അടുത്ത് വരുമോ?”
ഞാൻ: “ഓരോ ജീവികൾക്കും അതിന്റേതായ ചില ഗോഷ്ടികൾ ഉണ്ട്. അത് പ്രകടിപ്പിച്ചതാണ് ഇണയെ ആകർഷിപ്പിക്കുന്നത്”
അവൾ: “അപ്പോൾ മനുഷ്യൻ എന്തു ഗോഷ്ഠി ആണ് ചെയ്യുന്നത്?”
ഞാൻ: “മനുഷ്യനുമുണ്ട് ഗോഷ്ഠി. ദാ ഇങ്ങനെ”
