രണ്ടു മദാലസമാർ 9
Randu Madalasamaar part 9 | Author : Deepak
[ Previous Part ] [ www.kambi.pw ]
കഴിഞ്ഞ ശീതകാലം കഠിനമായിരുന്നു, എങ്കിലും ആ കാഠിന്യം ഒരു ലഹരി പോലെയായിരുന്നു.
അവധി കഴിഞ്ഞു ബിന്ദു നാട്ടിൽ നിന്ന് തിരിക വന്നപ്പോൾ അവളുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. ഞാൻ ഓഫീസിലായതിനാൽ അവർ വന്ന സമയം ഞാൻ സ്ഥലത്തില്ലായിരുന്നു.
ബിന്ദു നാട്ടിൽ നിന്നും തിരികെ എത്താറായി എന്നറിയാമായിരുന്നു. പക്ഷെ എന്ന് എപ്പോൾ എന്ന് അറിയില്ലായിരുന്നു. കൂടാതെ, ഒപ്പം അമ്മയെയും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചതുമില്ല.
അന്ന് ഞാൻ വളരെ വൈകിയാണ് റൂമിലെത്തിയത്. ശനിയാഴ്ചയും മാസാവസാനവുമാണ്. അന്ന് ഞാനൊരു ഓൾഡ് മോങ്ക് കൊണ്ടുവന്നിരുന്നു. കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു അർധരാത്രിയോടെ ആണ് ഉറങ്ങാൻ കിടന്നത്.
രാവിലെ ആരോ വാതിലിൽ മുട്ടിയപ്പോളാണ് ഉണർന്നത്. ഞാൻ കണ്ണും ഞെരടി ചെന്ന് വാതിൽ തുറന്നു. ബിന്ദു. അവൾ ഡ്യൂട്ടിക്ക് പോകുവാൻ ഒരുങ്ങി വന്നിരിക്കുന്നു. അവൾ എനിക്ക് നേരെ ഒരു പൊതി നീട്ടി. എന്തോ നാട്ടിൽ നിന്നും കൊണ്ട് വന്നതാണ്
ഞാൻ –എപ്പോഴെത്തി.
ബിന്ദു: –ഇന്നലെ വൈകിട്ട്.
ഞാൻ: —വരുന്ന കാര്യം അറിഞ്ഞില്ല. യാത്രയൊക്കെ സുഖമായിരുന്നോ?
ബിന്ദു: –നന്നായിരുന്നു. പിന്നെ ഞാൻ ഒരാളെ കൂടി കൊണ്ടുവന്നിട്ടുണ്ട്.
എന്റെ മനസിലൊരു ലഡ്ഡു പൊട്ടി അതിൽ നിന്നും ഒരു കിളി പറന്നു പോയി.
ഞാൻ : ഹേ ആരാ അത്?
ബിന്ദു :–ഇപ്പോൾ കുളിയിലാണ്. കുളി കഴിഞ്ഞു വരുമ്പോൾ കണ്ടോളൂ. പരിചയപ്പെട്ടോളൂ എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് സമയം വൈകി, വൈകിട്ട് വരുമ്പോൾ കാണാം.
അത് പറഞ്ഞു അവൾ തിടുക്കത്തിൽ സ്റ്റെപ്പിറങ്ങി പോയി.
ആങ്ങളയോ മറ്റോ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്.
ഞാൻ വാതിൽ തുറന്നിട്ടു അകത്തു പോയി മുഖം കഴുകി വന്നു.
അപ്പോഴേയ്ക്കും ബിന്ദുവിന്റെ അമ്മ കുളി കഴിഞ്ഞു പുറത്തു വന്നു. കുളിച്ചു ഈറനായി തലയിൽ തുവർത്തു ചുറ്റി ഒരു ഗ്രാമീണ മലയാളി സ്ത്രീയുടെ ചുവടുകളോടെ അവർ മുന്നോട്ടാഞ്ഞു.
ഒന്നോ രണ്ടോ മുടിയിഴകൾ നരച്ചിട്ടുണ്ട്. ഏറിയാൽ ഒരു നാൽപ്പത്തി അഞ്ചു വയസു പ്രായം. ബിന്ദുവിന്റെ അതെ നിറം. മറ്റൊരു കാട്ടുപുഷ്പ്പം.
വലിയ മുലകൾ നൈറ്റിയിൽ കൂടി തള്ളി നിൽക്കുന്നു. കൊഴുത്തു തടിച്ച ചുണ്ടുകൾ. നടക്കുമ്പോൾ നൃത്തം ചെയ്യുന്ന ചന്തികൾ.
കണ്ട മാത്രയിൽ തന്നെ അവരെ ഒന്ന് ഭോഗിക്കുവാനുള്ള ആഗ്രഹം പെട്ടെന്ന് എന്നെ പിടികൂടി. ഭ്രാന്തമായ ആ ആഗ്രഹം ഞാൻ തൽക്കാലത്തേക്ക് മറച്ചു വെച്ചു. വേണ്ടാ ഇതൊന്നും ചിന്തിക്കണ്ടാ. തന്റെ കാമുകിയുടെ അമ്മയാണ്.
എന്നോടുള്ള വിശ്വാസം കൊണ്ടാണ് ബിന്ദു അവരെ തനിച്ചാക്കിയിട്ടു പോയത്. അവൾക്കെന്നോടുള്ള വിശ്വാസം തകർക്കുവാൻ വന്നതാണോ ഈ സ്ത്രീ.
എന്നെ കണ്ടപ്പോൾ അവരൊന്നു ചമ്മി. എങ്കിലും ചിരിച്ചു.
ഞാൻ :——ഒരാൾ നാട്ടിൽ നിന്നും വന്നിട്ടുണ്ടെന്ന് ബിന്ദു പറഞ്ഞു, ആരാണെന്നു പറഞ്ഞില്ല.
അവർ: —-ബിന്ദുവിന്റെ അമ്മയാണ്.
ഞാൻ: —കണ്ടാൽ ബിന്ദുവിന്റെ ചേച്ചി ആണെന്നെ തോന്നൂ .
ആ അഭിപ്രായം അവർക്കു നന്നേ ബോധിച്ചു. അത് അവരുടെ ചിരിയിൽ വ്യക്തമായി പ്രത്യക്ഷപ്പെട്ടു. കൂടാതെ അൽപ്പം നാണവും മുഖത്ത് കലർന്നിരുന്നു.
അവരുടെ പേര് ലത എന്നായിരുന്നു.
സംസാരിക്കുന്നതിനിടെ ഞാൻ ബിന്ദുവിന്റെ അച്ഛന്റെ കാര്യം തിരക്കി.
ലതചേച്ചി—അതൊക്കെ വലിയ ചരിത്രമാണ് ദീപൂ, ഒന്നും പറയാതിരിക്കുന്നതാ ഭേദം.
ഞാൻ—അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്.
ചേച്ചി–എനിക്കയാളെ ഇഷ്ടമല്ലായിരുന്നു. ധാരാളം മദ്യപിക്കുമായിരുന്നു. ഒപ്പം ബിന്ദുവിനെ ഞാൻ കാണാതെ കുടിപ്പിക്കുമായിരുന്നു. അതും അവൾക്കു ആറു വയസുള്ളപ്പോൾ മുതൽ.
ഞാൻ—(വെറുതെ അവരുടെ മനസ്സറിയുവാൻ വേണ്ടി ചോദിച്ചു) ബിന്ദു ഇപ്പോൾ മദ്യപിക്കില്ലല്ലോ.
ലതചേച്ചി: ആര് പറഞ്ഞു, ഒന്ന് കൊടുത്തു നോക്ക് അപ്പക്കാണാം.
ഞാൻ—അത് പോട്ടെ നമ്മൾ പറഞ്ഞു വന്ന കാര്യം പറ.
ലതചേച്ചി—കുടിച്ചു കഴിഞ്ഞാൽ തെറിയുടെ പൂരപ്പാട്ടാണ്, കൂടാതെ കടുത്ത സംശയവും. പൂരപ്പാട്ട് പാടി പടി അങ്ങേരു ഉറങ്ങും. അയാളുടെ കൂർക്കം വലി കേട്ടുകൊണ്ട് നേരം വെളുപ്പിക്കാനായിരുന്നു എന്റെ വിധി. എന്റെ രാത്രികളൊക്കെ ശമിക്കാത്ത ആഗ്രഹങ്ങളുടെ കാലവറകളായി മാറി. അയാളുടെ ഇടതു കൈ സ്വാധീനം കുറഞ്ഞതായിരുന്നു. എന്നാലും അംഗവൈകല്യം പരിഗണിച്ചു ഗവൺമെന്റ് ഓഫിസിൽ നല്ല ശമ്പളമുള്ള ജോലി ഉണ്ടായിരുന്നു.
അയാളുടെ സംശയം എന്നെ വീർപ്പു മുട്ടിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പിരിഞ്ഞു.
ഞാൻ—ഇക്കാര്യമൊന്നും ബിന്ദു എന്നോട് പറഞ്ഞിരുന്നില്ല. അവൾ മറ്റെന്തൊക്കെയോ കഥകളാണ് എന്നോട് പറഞ്ഞത്.
അൽപ്പനേരം നിശബ്ദത മൂടിക്കിടന്നു….
ഞാൻ–വേറെ വിവാഹത്തിന് ശ്രമിച്ചില്ലേ?
ലതചേച്ചി—എല്ലാ പുരുഷന്മാരും ഇങ്ങനൊക്കെ ആയിരിക്കുമെന്ന് കരുതി ആ മോഹം ഞാനുപേക്ഷിച്ചു.
ഞാൻ—ഇപ്പോൾ അങ്ങനൊരു മോഹമുണ്ടോ?
ലതചേച്ചി—മോഹമുണ്ടായിട്ടെന്താ കാര്യം.
അവരുമായി അന്ന് ഏറെ നേരം സംസാരിച്ചു.
പട്ടുപോലുള്ള തലമുടി, വിടര്ന്ന കണ്ണുകള്, മൃദുത്വമാര്ന്ന കവിളുകള്, നെറ്റിയില്തൊട്ട സിന്ദൂരത്തിന്റെ ഒരംശം വന്നുവീണ മനോഹരമായ മൂക്ക്, സുന്ദരമായ നടത്തം, ആകെ ഒരു ചന്തം. പ്രകൃതിയുടെ സൗന്ദര്യം അവരില്ഘനീഭവിച്ചിരിക്കുന്നു.
നല്ല ഒരു അടുപ്പം ഉണ്ടാക്കിയിട്ടാണ് അന്നത്തെ ദിവസം കഴിഞ്ഞത്.
പിറ്റേന്നു ഞായറാഴ്ച. പരദേശികൾ ഒന്നടങ്കം വൈകി ഉണർന്നെണീക്കുന്ന ദിവസം. ഉറങ്ങാതെ നേരം വെളുപ്പിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്.
ഏതായാലും ഞാൻ നന്നായി ഉറങ്ങി. എന്നെ വിളിച്ചുണർത്താൻ ഒരു ഹൃദയം പുറത്തിരുന്നു തുടിക്കുന്നുണ്ട്. അപ്പോഴേ ഞാൻ എണീക്കുകയുള്ളൂ.
പറഞ്ഞത് പോലെ തന്നെ വാതിലിൽ ആരോ മുട്ടി വിളിച്ചു. ഞാൻ എണീറ്റ് കതകു തുറന്നു. ചായയുമായി നിൽക്കുന്ന ബിന്ദു.
ബിന്ദു—ഉറങ്ങി എണീറ്റതെ ഉള്ളൂ അല്ലെ?
ഞാൻ:—അതെ.
കുറെ ദിവസമായി ഒന്ന് ഭോഗിച്ചിട്ട്.
ഞാൻ:—‘അമ്മ എണീറ്റോ?
ഞാനവളുടെ മുലയിൽ തഴുകി.
ബിന്ദു പിന്നിലേയ്ക്ക് തിരിഞ്ഞു അമ്മ എങ്ങാനും കണ്ടോ എന്ന് നോക്കി. അവൾ കൈ തട്ടി മാറ്റി ചായ തന്നിട്ട് പോയി. എന്റെ ലിംഗത്തിന്റെ ദാഹത്തിനു കീഴടങ്ങാൻ തയ്യാറായി നിൽക്കുന്ന നിതംബങ്ങൾ നോക്കി നിന്നു ഞാൻ.
അന്ന് വൈകുന്നേരം നേരെ മാർക്കറ്റിൽ പോയി കോഴി ഇറച്ചി വാങ്ങിയിട്ട് വന്നു.
അപ്പോഴാണ് കുപ്പിയുടെ കാര്യം ഓർമ്മ വന്നത്.
ഒരു പെഗ്ഗ് വെള്ളം ചേർത്ത് അകത്താക്കി.
അയലത്തുകാരെ കാണാതായപ്പോൾ ഞാൻ അപ്പുറത്തേയ്ക്ക് ചെന്നു. രണ്ടു പേരും ഭക്ഷണം ഉണ്ടാക്കുവാൻ തുടങ്ങുകയായിരുന്നു.
ഞാൻ:—-ഇന്നത്തെ ഭക്ഷണം എന്റെ റൂമിൽ. എന്തോ പറയുന്നു?
അവരുടെ മറുപടിക്കു കാത്തു നിൽക്കാതെ അവരെ കൂട്ടിക്കൊണ്ടു മുറിയിൽ വന്നു.