രമ്യഹര്‍മ്മത്തിലെ വൃന്ദ – 5 1

തുണ്ട് കഥകള്‍  – രമ്യഹര്‍മ്മത്തിലെ വൃന്ദ – 5

ഹാജിയാരുടെ ലാൻസർ കാർ കായലോര ബംഗ്ലാവിന്റെ പോർച്ചിൽ വന്നു നിൽക്കുമ്പോൾ മദ്യാഹ്നമായിരുന്നു. അയാൾ കാറിൽ നിന്നിറങ്ങി. അയാളെ അത്ഭതപ്പെടുത്തിക്കൊണ്ട് സിറ്റൗട്ടിൽ അനില കാത്തു നിൽപ്പുണ്ടായിരുന്നു. കൈപ്പറമ്പിൽ ഏല്യ- ദേവസ്യ ദമ്പതികളുടെ ഏക സന്താനം, മഞ്ഞ ചുരിദാറാണ് ധരിച്ചിരിക്കുന്നത്.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“ജ്ജ് മൂഷിഞ്ഞോ ?? “അയാൾ വെളുക്കെ ചിരിച്ചുകൊണ്ട് സിറ്റൗട്ടിലേക്ക് കയറിച്ചെന്നു. അവൾ മിണ്ടാതെ അതേ നിൽപ് നിന്നു.

“പെണങ്ങിയോ..? അനക്ക് മൊതലും പലിശേം തിരിച്ചടക്കാനുള്ള ബഴി പറഞ്ഞു തന്നേന്റെ നന്ദിയെങ്കിലും കാട്ട്. യേത്..??” അയാൾ പൊട്ടിച്ചിരിച്ചു.

അനിലക്ക് അസഹ്യത തോന്നി, തോമാച്ചന്റെ കയ്യിൽ നാലു പുത്തൻ വന്നു വീണിട്ടുണ്ട്. ഫീസിനും ചിലവിനുമായി പതിനായിരം തരാമെന്ന് ഏറ്റിട്ടുണ്ട്. കാലത്ത് പള്ളീൽ വെച്ച് കണ്ടതാണ്. വൈകീട്ട് പഞ്ചായത്ത് ഓഫീസിനടുത്ത് എത്താനാണ് പറഞ്ഞത്. അങ്ങേരുടെ വീട്ടിലെന്തായാലും പറ്റത്തില്ല. പഞ്ചായത്ത് ഓഫീസിനു പിന്നിൽ വിജനമായ പ്രദേശമാണ്. കുറ്റിക്കാടുകളുമുണ്ട്. കാടെങ്കിൽ കാട്, ഒരു മണിക്കൂറിനല്ലെ!,

“ഇയെന്താ മുണ്ടാത്തെ? “ഹാജിയാരുടെ സ്വരം

“ഏതാണ് നിങ്ങളുടെ ബെഡ് റും? “അനില യാതൊരു ഭാവ വിത്യാസവുമില്ലാതെ തിരക്കി

അവളുടെ പെട്ടെന്നുള്ള പ്രതികരണത്തിൽ ഒരുവേള അയാൾ പരുങ്ങി. ആദ്യം കാത്തിരുന്നു വിസ്മയിപ്പിച്ചു. ഇപ്പോൾ അനിവാര്യമായ രതിയങ്കത്തിനു മുൻകൈ വെയ്യടുത്തു!,
സംയമനം വീണ്ടെടുക്കുമ്പോൾ അവളുടെ കണ്ണുകൾ ബെഡ്റൂം തിരക്കുന്നത് അയാൾ കണ്ടു

“അനക്ക് പൂതിയെളകിയോ? അയിനാണോ ഇത്ര തെരക്ക്? “അയാൾ വിശാലമായൊന്നു ചിരിച്ചു.

അഡ്മിഷൻ തരപ്പെടുത്താനും സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ നിന്നും രക്ഷനേടാനും നാലഞ്ച് കിടക്കറികൾ കാണേണ്ടി വന്നു. ഇനിയും കാണേണ്ടിവരും. അതിലൊന്നു മാത്രം ഇത്. അത്രയേ അനില കരുതുന്നുള്ള. അതിനു ഔചിത്യം നോക്കേണ്ട, വിദേയത്വം വേണ്ട, പരസ്പര സഹകരണം മാത്രം മതി. എത്രയും വേഗം ദേഹത്തൊട്ടിയ ചുമട് മാറ്റുക, വിയർപ്പും അഴുക്കും കഴുകി വ്യത്തിയാക്കുക.! ഏതെങ്കിലും വടക്കേ അമേരിക്കൻ രാജ്യത്ത് ജോലി ശരിയാകും വരെ ഈ ശരീരം കൊണ്ട് നേടാവുന്നത്ര നേടുക, അതിനു മാനം നോക്കേണ്ട ആവശ്യമില്ല മാനക്കേട് പണം മാറ്റിക്കോളും. എന്നാൽ കസ്റ്റമേറെ അതൃപ്തിപ്പെടുത്താനും പാടില്ല. ചിന്ത അത്രയുമായപ്പോൾ അവൾ മുഖമുയർത്തി
അയാളെ നോക്കി വശ്യമായ മന്ദഹാസം ചൂണ്ടിൽ വിരിഞ്ഞു. കണ്ണുകളിൽ ലജ്ജ കുടിയേറി.

“തിരക്കല്ല ഇക്കാ. ഇക്കയുടെ റും കാണാനൊരു ജിജ്ഞാസ. ഇനിയും വരേണ്ടി വന്നാലോ? “അവൾ പുഞ്ചിരിച്ചു.

“അമ്പടി കേമീ.” അയാളുടെ മുഖം തെളിഞ്ഞു. “അനക്ക് ബുദ്ധിയുണ്ട് ബാ..”

അനിലയുടെ കരം കവർന്ന്, അയാൾ ബെഡ്റൂമിലേക്ക് കയറിച്ചെന്നു. പിന്നിൽ വാതിലടഞ്ഞത് അവൾ അറിഞ്ഞു. യാതൊരു പരിഭ്രമവുമില്ലാതെ അവൾ ബെഡ്ഡിൽ ചെന്നിരുന്നു. എയർ കണ്ടിഷണറൊഴിച്ച് ബാക്കിയെല്ലാ സൗകര്യവും ആ മുറിയിൽ അവൾ കണ്ടു നല്ല കായൽ കാറ്റു വീശുമ്പോൾ എന്തിനാണ് ഏസി?.

അയാൾ തിടുക്കമേതുമില്ലാതെ നടന്നു ചെന്ന്, ഭിത്തിയലമാര തുറന്ന് ഒരു കഞ്ചാവ് പൊതിയെടുത്തു. അത് കയ്യിലിട്ട് ഞെരടിയെടുത്ത് പുകയിലയും കൂട്ടി ഹുക്കയിലിട്ടു.
“ഞമ്മളൊന്ന് ബലിച്ചോട്ടെ?” അയാൾ അവളെ നോക്കി, അനുവാദത്തിനെന്നോണം,

“സന്തോഷിപ്പിക്കാനാണ് ഞാൻ വന്നത്, ഇക്കയുടെ ഇഷ്ടങ്ങൾ തടയാനല്ല.” അവൾ മെല്ലെ പറഞ്ഞു. “പക്ഷെ പുകയിലയുടെ മണം എനിക്കിഷ്ടമല്ല. പഴഞ്ചൻ ഏർപ്പാടാണത്.”

“പിന്നെ എന്തിന്റെ മണാ അനക്കിഷ്ടം? ചന്ദനത്തിന്റേത് പുടിക്കോ?. ‘

“പണ്ടാണേൽ പിടിച്ചേനെ. ഇപ്പൊ എനിക്കിഷ്ടം സ്പിരിറ്റിന്റേതാ.”

“ബ്രാണ്ടിയുണ്ടാക്കണതല്ലേയത്?”

“ബ്രാണ്ടി മാത്രമല്ല. വിസക്കീം സ്കോച്ചുമൊക്കെ അതോണ്ട് തന്ന്യാ ഉണ്ടാക്കണത്.”

Leave a Reply

Your email address will not be published. Required fields are marked *