തുണ്ട് കഥകള്‍ – റിംഗ് ഓഫ് ദി ലോർഡ് – 1
***************************************************************************************************
ഒരു പരീക്ഷണം എന്ന രീതിയിൽ ആണ് ഇതെഴുതുന്നത്. മുന്നെപ്പോഴോ വായിച്ച ഒരു ഇംഗ്ലീഷ് ഫാൻഫിക്ഷൻ അവലംബമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. വായിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കുമല്ലോ?
***************************************************************************************************
പുരാതനമായ വടക്കേമംഗലം തറവാട്ടിലെ ഇപ്പോഴത്തെ അംഗമാണ് ജഗന്നാഥ്.. വീട്ടുകാർ ജഗൻ എന്നും നാട്ടുകാർ ജഗ്ഗു എന്നും വിളിക്കും. അമ്മയുടെ അച്ഛന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരാണ് ജഗ്ഗുവിന് കിട്ടിയിരിക്കുന്നത്. പഴയ തറവാട് വീട്ടിലാണ് താമസം. ഇപ്പോൾ ആള് തൃശൂർ ഒരു കോളേജിൽ പഠിക്കുകയാണ് . പഠിക്കാൻ വലിയ മിടുക്കാനൊന്നും അല്ലെങ്കിലും ബന്ധുബലത്തിൽ മാനേജ്മന്റ് കോട്ടയിൽ ആണ് അവിടെ കേറി പറ്റിയത്. പക്ഷെ പഠിത്തത്തിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും അവൻ മുന്നിലായിരുന്നു.
ഒരു ദിവസം വീട്ടിൽ നിന്ന് അച്ഛനും അമ്മയും അച്ഛന്റെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലാതെ കിടക്കുകയാണ് എന്ന് പറഞ്ഞു കാണാൻ പോയി പോയി. പരീക്ഷ എന്ന് പേരും പറഞ്ഞു അവൻ പോയില്ല.. കുറെ നേരം കഴിഞ്ഞപ്പോൾ ആൾക്ക് ബോറടിക്കാൻ തുടങ്ങി… വെറുതെ വീട്ടിലൊക്കെ ചുറ്റി നടന്നപ്പോഴാണ് അവൻ നിലവറയുടെ വാതിലിനടുത്ത് എത്തിയത്. അപ്പോൾ അവന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ബോറടി മാറ്റാൻ പറ്റിയ പരിപാടി. അമ്മ ഒരിക്കലും അവനെ അതിനുള്ളിലേക്ക് കടക്കാൻ സമ്മതിച്ചിരുന്നില്ല. അവൻ ഉടനെ ഒരു എമർജൻസി ലാമ്പും നിലവറയുടെ താക്കോലും എടുത്തു നിലവറ തുറന്നു.
അവിടെ നിറഞ്ഞു നിന്നിരുന്ന മാറാല തട്ടി മാറ്റി അവൻ പതുക്കെ അകത്തേക്ക് നടന്നു. എമർജൻസിയുടെ വെളിച്ചം ഉപയോഗിച്ച് അവൻ അവിടെ എല്ലാം നോക്കി. കുറെ പഴയ പത്രങ്ങൾ പിന്നെ ഓട്ടു വിളക്കുകൾ ഒക്കെ അവിടെ ഉണ്ടായിരുന്നു. അവനാകെ നിരാശനായി. കുറെ ഉപയോഗശൂന്യമായ സാധനങ്ങളും പുരാവസ്തുക്കളും അല്ലാതെ അതിനുള്ളിൽ ഒന്നുമില്ല. പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം കേട്ട് അവൻ മുന്നോട്ട് ആഞ്ഞു എന്തിലോ തട്ടി അവൻ താഴെ വീണു. എമർജൻസി തിരിച്ചു പിടിച്ചു നോക്കിയ അവൻ കണ്ടത് ഓടി ഒളിക്കുന്ന ഒരു എലിയെ ആണ്. അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തീരുമാനിച്ചു. .അപ്പോഴാണ് അവൻ തൊട്ടടുത്ത് ഒരു ചെറിയ ബോക്സ് കണ്ടത്. നല്ല ചിത്രപ്പണികൾ ചെയ്ത ഒരു ബോക്സ്. അവൻ അതും എടുത്തു കൊണ്ട് പുറത്തു കടന്നു.
ശരീരത്തിൽ പറ്റിയ മാറാലകൾ തുടച്ചു കളഞ്ഞതിന് ശേഷം ജഗൻ പതിയെ ആ പെട്ടി തുറന്നു. അതിനകത്തു ഒരു എഴുത്തോലയും ഒരു ചെറിയ ബോക്സും അവൻ കണ്ടു. അവൻ എഴുത്തോല എടുത്തു വായിക്കാൻ ശ്രമിച്ചു. ചെറുപ്പത്തിൽ പഠിച്ചിരുന്ന സംസ്‌കൃതം അവൻ പൊടി തട്ടിയെടുത്തു. ഒരു ലെൻസുപ്രയോഗിച്ചു അവൻ പതിയെ അത് വായിക്കാൻ തുടങ്ങി.
” ഈ ബോക്സിൽ ഉള്ളത് ദേവേന്ദ്രന്റെ മോതിരം ആണ്. വടക്കേ മംഗലത്തെ താവഴിയിൽപെട്ടവർക്കേ ഇതിന്റെ ശക്തി ആവാഹിക്കാനാവൂ. ഇത് ധരിക്കുന്നയാൾക്ക് മറ്റുള്ളവരുടെ ചെയ്തികൾ നിയന്ത്രിക്കാനുള്ള ശക്തി ലഭിക്കുന്നതാണ്. ഈ ശക്തി നിയന്ത്രിക്കാനുള്ള ആളിന്റെ നിപുണത അനുസരിച്ചു കൂടുതൽ ശക്തികൾ വന്നു ചേരുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കണം ഒരു പ്രാവശ്യം മോതിരം ധരിച്ചു കഴിഞ്ഞാൽ പിന്നെ ആരാലും അത് അഴിച്ചു മാറ്റാൻ സാധിക്കുന്നതല്ല. മോതിരം ധരിച്ച ആൾ ഇതിന്റെ ശക്തി പൂർണ്ണമായും മനസ്സിലാക്കിയതിന് ശേഷം മോതിരം തിരസ്കരിക്കുകയാണെങ്കിൽ മാത്രമേ ഈ മോതിരം ഊരി മാറ്റാൻ സാധിക്കുകയുള്ളൂ.. “
ജഗൻ പതിയെ അതിനുള്ളിൽ ഉള്ള ആ ചെറിയ ബോക്സ് തുറന്ന് നോക്കി. അതിനുള്ളിൽ ഒരു സ്വർണത്തിന്റെ മോതിരം കണ്ടു. അത് ഇടണോ വേണ്ടയോ എന്ന ചിന്ത അവന്റെ ഉള്ളിൽ കിടന്ന് മല്ല യുദ്ധം നടത്തി. അവസാനം അവൻ അത് പരീക്ഷിക്കാൻ തീരുമാനിച്ചു. അവൻ പതിയെ ആ മോതിരം അവന്റെ വിരലിലേക്ക് ഇട്ടു. അവന്റെ ദേഹത്ത് കൂടി ഒരു വൈദ്യുതപ്രവാഹം സംഭവിച്ചത് പോലെ അവനു തോന്നി. അവൻ പെട്ടിയും ഓലയും എടുത്ത് ഭദ്രമായി അവന്റെ മുറിയിൽ വച്ചു.
പിറ്റേ ദിവസം അവൻ കോളേജിലേക്ക് പോയി. കോളേജിൽ വച്ച് അവൻ ഈ മോതിരത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചു കൊണ്ടിരുന്നത്. രണ്ടു മൂന്നു പിരീഡുകൾ കഴിഞ്ഞു അവൻ അപ്പോഴും ചിന്തയിൽ തന്നെയായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ വച്ച് ടീച്ചർ അവനോട് എന്തോ ചോദ്യം ചോദിച്ചു. പക്ഷെ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്ന അവൻ അത് കേട്ടില്ല. അത് കണ്ടു ടീച്ചർ അവനോട് ഉച്ചത്തിൽ ചോദിച്ചു. പക്ഷെ അവന്റെ ശ്രദ്ധ മൊത്തം വേറെ എവിടെയോ ആയിരുന്നതിനാൽ എന്താ ഉത്തരം പറയേണ്ടതെന്ന് അവന് ഒരു ഐഡിയയയും ഉണ്ടായിരുന്നില്ല.
” ജഗൻ നീയൊക്കെ സീനിയർസ് ആയ തലക്കനത്തിൽ ഇരിക്കുന്നതാണെന്ന് എനിക്കറിയാം . പക്ഷെ കുറച്ചൊക്കെ ക്ലാസ്സിലും ശ്രദ്ദിക്കണം. ” ടീച്ചറിന്റെ ശാസന അവനെ കുറച്ചു വിഷമിപ്പിച്ചു. പക്ഷെ അവൻ അതത്ര കാര്യമായി എടുത്തില്ല. അവനു ഏറ്റവും ഇഷ്ടമുള്ള ക്ലാസ്സുകളിൽ ഒന്നായിരുന്നു ഇംഗ്ലീഷ്. ഇംഗ്ലീഷിൽ നല്ല മാർക്കും അവൻ വാങ്ങിയിരുന്നു. അവൻ ടീച്ചറോട് സോറി പറഞ്ഞു. ക്ലാസ് തുടർന്നു . അവൻ ക്ലാസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. പക്ഷെ വീണ്ടും അവന്റെ ശ്രദ്ധ തെന്നി മാറി. പക്ഷേ ഇത്തവണ മോതിരത്തിലേക്കായിരുന്നില്ല അവന്റെ ശ്രദ്ധ പാളിയത്. പകരം അവന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്ന ദീപ ടീച്ചറിൽ ആയിരുന്നു. ഇതാദ്യമായിരുന്നില്ല ദീപ ടീച്ചർ അവന്റെ ശ്രദ്ധ ഈ രീതിയിൽ ആകർഷിക്കുന്നത്. കോളേജിലെ തന്നെ ഏറ്റവും സുന്ദരികളിൽ ഒരാളായിരുന്നു ദീപ ടീച്ചർ. ടീച്ചറുടെ ക്ലാസ് മാത്രം എപ്പോഴും ഫുൾ ആയിരുന്നു. ഉഴപ്പന്മാർ പോലും ടീച്ചറിന്റെ ക്ലാസ് മിസ്സാക്കിയിരുന്നില്ല.
ടീച്ചറിനെ കണ്ടാൽ ആരും ആ സൗന്ദര്യത്തിൽ മതി മറന്നു പോകും. അംഗവടിവിലും മുഖസൗന്ദര്യത്തിലും ടീച്ചർ വളരെ മുന്നിട്ടു നിന്നിരുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം. കറുത്ത് നീണ്ട മുടി. ഡാർക്ക് ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ നല്ല വെളുത്ത നിറം. മുഖത്തിന് ചേർന്ന നല്ല വിടർന്ന നാസിക . നല്ല ഉരുണ്ട മാറിടങ്ങൾ വലിയ ചന്തികൾ . എപ്പോഴും കോളേജിൽ വരുമ്പോ സാരി ആണ് ഉടുക്കാറുണ്ടായിരുന്നതെങ്കിലും ടീച്ചറിന്റെ വയറിന്റെ ഇടയിൽ ഉള്ള ഭാഗം പോലും സ്റ്റുഡന്റിൻസിനെ കാണിക്കാതിരിക്കാൻ ടീച്ചർ അത്യധികം ശ്രദ്ധ പുലർത്തിയിരുന്നു.
ടീച്ചറിന്റെ വയസ്സ് എത്രയാണെന്ന് ജഗന് കൃത്യമായ അറിവുണ്ടായിരുന്നില്ല. എന്നാലും ഒരു ഊഹം വച്ച് ഒരു 25 വയസ്സ് ഉണ്ടാകും എന്ന് അവന് തോന്നി. പക്ഷെ കണ്ടാൽ 20 വയസ്സിന് മുകളിൽ പറയില്ല. സാരി ഉടുത്തില്ലായിരുന്നെങ്കിൽ ടീച്ചറെ ഏതെങ്കിലും സ്റുഡന് ആണെന്നേ കരുതൂ..