തുണ്ട് കഥകള്‍ – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 16
“എടാ വറീസേ… ആ വരുന്ന ചരക്കിനെ കണ്ടോ…?”
കോളജിന്റെ ഇടവഴിയിലൂടെ നടന്ന് വരുന്ന ഒരു പെൺകുട്ടിയെ കണ്ണ് കൊണ്ട് കാട്ടി സജിത്ത് പറഞ്ഞു!
“ആ തത്തപ്പച്ചേം കറപ്പൂടെയുള്ള ചുരിദാറോ…?
എന്താ അവക്ക്…?”
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഞാൻ അവളിൽ നിന്ന് കണ്ണുകൾ പറിക്കാതെ തിരക്കി!
“വ്വോ.. തന്നെ തന്നെ!
ടേയ് മൈരേ ഓളടിയാടാ തെണ്ടീ..!
ഫ്രഷാ! ഓടാന്തൊടങ്ങിയേയൊള്ളു!
നമ്മട വർക്കി കൊണ്ടോയടിച്ചു! വേറേ ഒന്നുരണ്ടു പേരൂടെയേ ഉപ്പുനോക്കീട്ടൊള്ളു!
ഒരു ചുരിദാറു വാങ്ങാനൊള്ള കാശു കൊടുത്താ അവൾ ഓകെയാ!”
അവൻ വീണ്ടും പറഞ്ഞു:
“പേര് ലതിക!
ബികോം സെക്കന്റീയറാ….”
ആ പെൺകുട്ടി ഞങ്ങളുടെ മുന്നിലൂടെ കടന്ന് പോയി!
അവൾ ഈ ലോകത്തൂടെ ഒന്നുമല്ല നടക്കുന്നത്!
വലിയ എന്തോ ഗൌരവമേറിയ ആലോചനയിൽ ആണ് നടത്തം!
ആ പ്രായത്തിനും ആ മുഖത്തിനും ഒട്ടും ചേരാത്ത ഒരു മുഖഭാവം!
തത്തപ്പച്ച ചുരിദാറിന്റെ ബ്ളൌസ് പോലെ വരുന്ന മൂൻഭാഗം കറുപ്പിൽ അടുപ്പിച്ച് വെള്ളിപ്പൊട്ടുകൾ ഉള്ള ചുരിദാർ!
കറുത്ത പാന്റ്…
വീതിയില്ലാത്ത കറുത്ത ഷാൾ ഒരു തോളിലൂടെ താഴേയ്ക് കിടപ്പുണ്ട്!
വില കുറഞ്ഞത് എങ്കിലും നല്ല ഭംഗിയുള്ള ചുരിദാർ!
നന്നായി വെളുത്തത് അല്ലെങ്കിലും വെളുത്ത നിറം!
വലിയ വലുപ്പം ഒന്നുമില്ല എങ്കിലും ഒത്ത ശരീരം!
വലിയ മുലകളും അതിനൊത്ത ചന്തികളും!
ശരീരത്തിന് നല്ല ആകൃതിയുണ്ട്!
സെലിനിലും അൽപ്പം കൂടി പൊക്കവും വണ്ണവും ഒക്കെയുണ്ട്!
സാമാന്യം നീളമുള്ള മുടി നന്നായി മെടഞ്ഞ് ഭംഗിയാക്കി ഇട്ടിട്ടുണ്ട്…!
നീണ്ട മൂക്കോട് കൂടിയ നീണ്ട നല്ല ഐശര്യമുള്ള മുഖം!
മൂക്കിന്റെ പാലത്തിന് നടുവിലെ കുരുമുളക് പോലുള്ള ഒരു മറുകാണ് അവളുടെ പ്രധാന ആകർഷണം!
വലിയ അലങ്കാരങ്ങൾ ഒന്നുമില്ല!
കറുത്ത ഒരു പൊട്ടും ഒരു ഫാൻസി മാലയും വളയും!
അവയോ ഏത് വേഷത്തിനും ധരിയ്കാവുന്ന ഇനം!
സാമ്പത്തികമായി വളരെ പിന്നോക്കമാണ് എന്നത് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം!
പക്ഷേ ഈ നാറി പറയുന്ന ആ ലക്ഷണങ്ങൾ ഒന്നും ഞാൻ ആ പെൺകുട്ടിയിൽ കണ്ടില്ല!
പെട്ടന്നാണ് ഞാൻ അത് ഓർത്തത്!
നാളെ റഷീദിന്റെ വീട്ടിൽ ആരുമില്ല!
മാമന്റെ മോടെ നിക്കാഹാ ഇന്ന് ഉച്ചയാകുമ്പോൾ അവർ എല്ലാവരും കൂടി പോകും എന്ന് അവൻ പറഞ്ഞായിരുന്നു!
മറ്റന്നാൾ വൈകിട്ടേ തിരികെ വരൂ!
ഒത്താൽ ഊട്ടി!!!!
ഞാൻ എണീറ്റ് അവളുടെ പിന്നാലെ നടന്നു!
നല്ല താളാത്മകമായി ആ വലിയ ചന്തികൾ അവളുടെ നടത്തത്തിന് അനുസരിച്ച് ഇളകിയാടുന്നുണ്ട്!
പിന്നിൽ ആളനക്കം പോലെ തോന്നിയ അവൾ പെട്ടന്ന് തിരിഞ്ഞ് നോക്കി!
പിന്നാലെ നടന്നടുക്കുന്ന എന്നെ കണ്ട അവൾ ഒന്ന് ഞെട്ടി!
വീണ്ടും നേരേ നോക്കി മുന്നോട്ട് നടന്നു.
ഇത്തവണ അവളുടെ നടത്തം വളരെ സാവധാനമായി!
ഞാൻ അവളുടെ ഒപ്പം എത്തി!
“ലതിക അല്ലേ?
നീയെന്തിനാടീ ബീകോമിനോ.?”
അവൾ പുഞ്ചിരിയോടെ തലയാട്ടി!
“ലിജോച്ചായനെങ്ങനാ എന്നെ അറിയാവുന്നേ….?”
നല്ല തേനൂറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു!
വാദി പ്രതിയായി!
ഞാൻ വായ് പൊളിച്ചപടി നിന്നുപോയി!
“നിനക്കെങ്ങനാടീ എന്നെ അറിയാവുന്നേ…? എന്റെ പേരെങ്ങനാ നീയറിഞ്ഞേ….?”
ഹഹ…. വറീച്ചനെ അറിയാമ്വയ്യാത്ത ആരാ ഈ മാറീവാനിയോസിലൊള്ളത്…?
വെളിച്ചപ്പാടിനാരേം അറിയില്ലെങ്കിലും വെളിച്ചപ്പാടിനെ എല്ലാരുമറിയുവല്ലോ….!”
അവൾ ചിരിച്ചു!
ആ കുട്ടിത്തം നിറഞ്ഞ ചിരിയും ആ സംസാരവും ഒക്കെ കേട്ടപ്പോൾ വന്ന കാര്യം ചോദിയ്കാൻ തോന്നിയില്ല!
ആ നിറഞ്ഞ ചിരിയിലും ഒരു വിഷാദത്തിന്റെ ചെറിയ ലാഞ്ജന ഒളിഞ്ഞ് കിടക്കുന്നത് പോലെ എനിയ്ക് തോന്നി!
ഒരു കാരണവർ ഭരണോം നടത്തി ജോളിയായി തിരിച്ച് പോയേക്കാം എന്ന് ഞാനും കരുതി!
“നീ പഠിയ്കാനൊക്കെ എങ്ങനാടീ കൊച്ചേ!
മിടുക്കിയാന്നോ…?
ഞാൻ വീണ്ടും ചിരിച്ച് വിഷയം മാറ്റി!
എന്തെങ്കിലും പറഞ്ഞ് ഒന്ന് ഊരിപ്പോരണമല്ലോ!
“പീഡീസിയ്ക് ഫസ്റ്റ് ക്ളാസ്സുണ്ടായിരുന്നു!
ആ വൃത്തികെട്ടവന്റെ കൂടെയിരുന്നു എന്നെ കണ്ടപ്പഴേ ഞാങ്കരുതിയേയൊള്ളു ലിജോച്ചായൻ ഇപ്പവെന്റെ പൊറകേ വരുവെന്ന്…!
അതാ ഞാന്തിരിഞ്ഞ് നോക്കിയേ!”
അവൾ ചിരിച്ചു!
ഒരു വേദന കലർന്ന മന്ദഹാസം!
അവൾ വീണ്ടും പറഞ്ഞു:
“എന്റെ അച്ചായാ കാര്യന്നേരാ ഞാനിന്നാളു പോക്കറ്റുമണിയ്കായി ഒരുത്തന്റെ കൂടെപ്പോയതാ…!
അതവമ്പറഞ്ഞീ ചെറ്റയറിഞ്ഞു!
ഇവനെന്റടുത്തു വന്നപ്പ ഞാനാട്ടിയോടിച്ചു! അന്നുമൊതല് ഇവന്റെ പണിയിതാ!
അച്ചായനീയിവന്റെ ശല്യവൊന്നു തീർത്തുതരാവോ..?”
“അതീ വറീച്ചനേറ്റു!
ആട്ടെ.. ഇപ്പന്നിനക്കു പോക്കറ്റുമണീടെ കൊറവുവല്ലോമൊണ്ടോടീ….?”
ഞാൻ ചിരിച്ച് ചോദിച്ചപ്പോൾ അവളും ചിരിച്ച് മറുചോദ്യം എറിഞ്ഞു:
“ഉണ്ടെങ്കിൽ….?”
“ഉണ്ടെങ്കിൽ നാളെ ശനിയാഴ്ചയല്ലേ ആളില്ലാതെ ഒരു വീടുണ്ട് വന്നാത്തരാം…!”
“ഞാനെപ്പം എവിടെ വരണം…?”
ഞാൻ സ്ഥലവും സമയവും പറഞ്ഞിട്ട് തിരിഞ്ഞ് നടന്ന് കഴിഞ്ഞതും അവൾ നാണിച്ച് വിളിച്ചു:
“ലിജോച്ചായാ….”
ഞാൻ തിരിഞ്ഞ് നിന്നു. അവൾ മടിച്ച് മടിച്ച് ചോദിച്ചു:
“എനിക്കൊരിരുനൂറു രൂപ തരാവോ…?”
അപ്പോൾ സജിത്ത് പറഞ്ഞത് ശരിയാ ഇവൾ അവന് കൊടുക്കില്ല എന്നേയൂള്ളു!
വീശിയടിച്ച് നടക്കാൻ കുടുംബത്ത് കാശില്ല!
അത് ഉണ്ടാക്കാൻ ഉള്ള മാർഗ്ഗമാണ് ഇത്…!
ഞാൻ ചിരിയോടെ ഒന്നിരുത്തി മൂളി മനസ്സിലായി എന്ന മട്ടിൽ!
ജീൻസിന്റെ പിൻപോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് നോക്കിയപ്പോൾ ചില്ലറ അറുപത് രൂപയേ ഉള്ളു!
ഞാൻ പേഴ്സിന്റെ ഉള്ളിലെ കള്ളിയിൽ നാലായി മടക്കി തിരുകി വച്ചിരുന്ന അഞ്ഞൂറിന്റെ നോട്ടുകൾ വലിച്ചെടുത്ത് അതിൽ നിന്നും ഒരെണ്ണം എടുത്ത് ലതികയ്ക് നേരേ നീട്ടി..!
ഇത്തവണ വല്യമ്മച്ചിയുടെ സമ്പാദ്യം തപ്പിയപ്പോൾ കിട്ടിയത് ഈ അയ്യായിരം രൂപയാണ്…!
അടുത്ത പോക്കിന് നല്ല ഒരു ഇടവേള ഉണ്ടായതിനാൽ ഞാൻ അത് കൊലയോടെ ഇങ്ങ് പൊക്കി!
ഇനി ചെല്ലുമ്പോൾ ഇതൊക്കെ അമ്മച്ചി മറന്നോളും!
ചിലപ്പോൾ ഇവിടല്ലായിരിക്കും വച്ചത് എന്നും കരുതിക്കോളും!
പിന്നെ പരസ്യമായി അന്വേഷിക്കാനും പറ്റില്ല!
അമ്മച്ചി അപ്പച്ചന്റെ പക്കൽ നിന്നും അടിച്ച് മാറ്റുന്നത് തന്നാണല്ലോ!
“ചില്ലറയില്ലല്ലോടീ സാരമില്ലിതു നീയെടുത്തോ…?”
“അയ്യോയെന്നാ പൊറത്തൂന്നു ചെയ്ഞ്ച് വാങ്ങാം…!”
ലതിക പെട്ടന്ന് പറഞ്ഞു!
ഞാൻ അതിശയത്തോടെ അവളെ നോക്കി!
സാധാരണ ഈയിനം പെൺകുട്ടികൾക്ക് പണം കാണുമ്പോൾ ഉണ്ടാകുന്ന ആർത്തിയോ തിളക്കമോ ഒന്നും ഞാൻ അവളുടെ കണ്ണുകളിൽ കണ്ടില്ല!
പകരം മറയ്ക്കാൻ ശ്രമിയ്ക്കുന്ന ഒരുതരം നിസ്സഹായത…!
ഇവളീ പറഞ്ഞ വാക്കുകളും ഒരിക്കലും ഇത്തരക്കാരിൽ നിന്നും ഉണ്ടാകില്ല!
പണം അത് എത്ര പിടുങ്ങാവോ അത്രയും!
അതാണ് ഇവറ്റകളുടെ പോളിസി…!