ആ മനുഷേനിവിടെനിക്ക് കിട്ടുന്ന അയ്യായിരം ഉലുവ പോകുമെന്ന്!
ഞാനുവൊരു ആരോഗ്യവൊള്ള ചെറുപ്പക്കാരി പെണ്ണുതന്നല്ലേ!
എനിക്കും വികാരങ്ങളുവ്വിചാരങ്ങളുവൊക്കയില്ലേ?
കാശുകൊണ്ടു മനുഷേനെല്ലാവായോ?”
വർഷേച്ചി ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു!
കണ്ണീരിനിടയിലൂടെ വർഷേച്ചി ചിരിച്ചു!
“ഞാനെന്നിട്ടും എല്ലാവടക്കി മര്യാദയ്ക് തന്നെ കഴിഞ്ഞുകൂടി!
എനിക്കു പുരുഷസുഖം വിധിച്ചിട്ടില്ലായെന്ന് സമാധാനിച്ചു ജീവിച്ചു!
ഒരുത്തനുവെന്റടുത്തു വഷളത്തരോമായി വരാതെ ഇടപെടുന്ന പുരുഷന്മാരോടെല്ലാം ഞാൻ കൃത്യമായ അകലം പാലിച്ചു!
ചെറിയൊരു നോട്ടങ്കൊണ്ടുപോലും ഒരുത്തനുമെന്റെ പുറകേ വന്നില്ല!
അല്ല വരാതെ ഞാൻ സൂക്ഷിച്ചു!
നല്ലയുദ്ദേശത്തിലല്ലാതെ വഷളഞ്ചിരിയുമായി അടുത്തവന്മാരെല്ലാം എന്റെ മറുപടിയായുള്ള മൂർച്ചയുള്ള നോട്ടത്തിൽ തന്നെ മതിയാക്കി നല്ല ഡീസന്റായിത്തന്നെ ഇടപെട്ടു!
ഒരുത്തനും കണ്ണുങ്കലാശോങ്കാട്ടി ഒരുത്തിയേം വളയ്കുന്നില്ല!
അവക്കുവവനോടു താൽപ്പര്യോമിഷ്ടോന്തോന്നാതെ ഒരുത്തനുങ്കിടന്നു കൊടുക്കുന്നുവില്ല!
സാമാന്യം നല്ല സുന്ദരിതന്നായ ഞാനെന്റനുഭവത്തീന്നാ പറേണേ!
ഞാനൊന്ന് കണ്ടില്ലാന്നു നടിച്ചു മിണ്ടാതെ നടന്നേ ഒരായിരമ്പേരെന്റെ പിന്നാലെ എന്റെ ചൊൽപ്പടിയ്ക് വന്നേനേ!
മനപ്പൂർവ്വം ഒഴിവായതാ!
വികാരശമനമ്മാത്രം നോക്കിയാപ്പോരല്ലോ!
എന്റെ വീട്ടുകാരുടെയും ഈ വീട്ടുകാരുടേയും അഭിമാനം സൽപ്പേര് ഒരു പെണ്ണുപെഴച്ചന്ന് നാട്ടാരറിഞ്ഞാ!!!!
ഒടുക്കം എനിയ്കും സഹിയ്കവയ്യാണ്ടായി!
കട്ടുകഴപ്പല്ല കെട്ടോ!
ഞാനിതാർക്കു വേണ്ടിയായീ മൂടിപ്പൊതിഞ്ഞോണ്ടു കാത്തുസൂക്ഷിക്കുന്നേന്നൊള്ള സങ്കടം!
അതിൽ നിന്നുണ്ടായ അമർഷം!
എനിയ്കും സ്നേഹത്തോടെ ഇടപെടാനും വികാരം ശമിപ്പിക്കാനുമായി പരമരഹസ്യമായൊരു പുരുഷനുണ്ടായാ എന്താ തെറ്റെന്ന ചിന്ത!
അങ്ങനിരിയ്കുമ്പളാ ടീച്ചറു നിന്റെ ട്യൂഷന്റെ കാര്യഞ്ചോദിക്കുന്നേ!
അന്നാപ്പിന്നത് നീയായാ ഒട്ടുമ്പേടിക്കണ്ടല്ലോന്നു ചിന്തിച്ചു!
നീ തന്നെയെന്നങ്ങ് ഒറപ്പിച്ചു!
ഞാനങ്ങ് വല്ലാതായി!
ഈയിനം സെന്റിമെന്റൽ സീനുകളൊന്നും പിടിയ്കുന്നതല്ല എങ്കിലും എനിയ്കും വർഷേച്ചിയോട് എന്തോ ഒരിത്!
ബൈജുവേട്ടനോട് കടുത്ത അമർഷവും!
പൂറനൊക്കെ എന്നാ മൈരു പെണ്ണുകെട്ടാണ്ടിരിയ്കണ്ടേ!
ഈയിനം ഒരാറ്റൻ ചരക്കിന്റെ അൽപ്പം തുടഭാഗം എങ്കിലും ഒന്ന് കാണാൻ എങ്കിലും മതിയെന്ന് ഉള്ള പതിനായിരങ്ങൾ ഉള്ളിടത്ത് കിട്ടിയ ചെറ്റ കാട്ടുന്നത് കണ്ടില്ലേ!!!
“നീയെന്നായിപ്പ പൊക്കോ!
രാത്രി കൃത്യമ്മത്തുമണി ആകുമ്പ എന്റെ മുറീടെ ജനലേലൊന്നു ഞോടണം!
ഞാന്തിരിച്ചു ഞോടുമ്പ നീ പിന്നിലടുക്കള വാതിലിന്റവിട വാ ഞാങ്കതകു തൊറക്കാം”
ചേച്ചി എണീറ്റ് കൊണ്ട് പറഞ്ഞു. ഞാനും ബുക്കുകളും എടുത്ത് ഒപ്പം എണീറ്റു;
“പത്താവുമ്പ അപ്പ ചേച്ചീ അച്ചനുമമ്മേമൊറങ്ങുവോ?”
“അവരെട്ടുമണിയാകുമ്പളേ അത്താഴോങ്കഴിഞ്ഞു എട്ടരയാകുമ്പ കേറിക്കെടക്കും!
റീഡിംഗ് റൂമിന്റെ അടുത്ത മുറീലാ അവരു കിടക്കുന്നേ!
ഹാളിന്റപ്പുറത്തു സൈഡി മുൻവശത്തെ മാസ്റ്റർ ബഡ്ഡ്റൂമിലാ ഞാൻ കിടക്കാറ് ഏസി ആ മുറീലാ!
അതു വർക്കുചെയ്തില്ലേ കേടാകുവല്ലോ!
ആ മുറി എയർടൈറ്റല്ലേ ഒച്ച വെളീ കേക്കില്ല!
ഇനിയധവാ കേട്ടാലും അതങ്ങവരുടെ മുറീലെത്തില്ല താനും!
രാത്രിയിടയ്കെണീക്കുന്ന പതിവവർക്കൊട്ടില്ല താനും!
അപ്പൂം ചെലപ്പ അമ്മേടകൂടാവും കിടപ്പ്…”
ഞാൻ പോകാൻ ഇറങ്ങിയതും വർഷേച്ചി പിന്നിൽ നിന്ന് പതിയെ ചോദിച്ചു:
“അതല്ല നിനക്കിപ്പവേണോ?
വേണേലായിക്കോ!
എന്റെയാ ക്ഷീണവൊക്കെ മാറിയെടാ!”
ഞാൻ വേണ്ട രാത്രി വരാം എന്ന് ചിരിച്ച് പറഞ്ഞിട്ട് വീട്ടിലേയ്ക് നടന്നു!
കെട്ടിയോന്റെ കഥേം പറഞ്ഞ് കരഞ്ഞുകൂവിയിരുന്നിട്ട് ഉടൻ എന്തായാലും വേണ്ട!
ഇനിയല്ലേ എനിയ്കുള്ള സമയങ്ങൾ മുന്നോട്ട് നീണ്ട് നിവർന്ന് അങ്ങനെ കിടക്കുന്നത്!!
രാത്രി ആകെ കിട്ടുന്ന ഭൂരദർശൻ മലയാളം ചാനൽ DD4 ലെ ഏഴ് മുതൽ ഏഴര വരെയുള്ള മലയാളം സീരിയൽ കണ്ട് കഴിഞ്ഞാൽ ഒരുമാതിരി വീടുകളിൽ പിന്നെ അത്താഴവും കഴിച്ച് കിടക്കാറാണ് പതിവ്!
