വിമല എന്റെ കളിക്കൂട്ടുകാരി 2
Vimala Ente Kalikoottukaari Part 2 | Author : Deepak
[ Previous Part ] [ www.kambi.pw ]
അതിന് ശേഷം പിന്നെ സാഹചര്യങ്ങൾ ഒന്നും ഒത്തു വന്നില്ല.
നെൽകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞു വയലിൽ എള്ള് വിതച്ചു.
വയലിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ഞങ്ങളുടെ ഒരു ഷെഡ്ഡുണ്ട്. ഓല മേഞ്ഞ പലക അടിച്ച സാമാന്യം നല്ലൊരു ഷെഡ്. കുറെ നാളായി മേഞ്ഞതില്ല. അതിനാൽ അതിനകമൊക്കെ വൃത്തിശൂന്യമായിക്കിടന്നു. കലപ്പയും മറ്റും സൂക്ഷിച്ചിരുന്നത് അവിടെയായിരുന്നു. കൂടാതെ കൃഷിക്കാർക്ക് ഭക്ഷണവും ചായയും ഒക്കെ കൊടുക്കുന്നത് അവിടെ വെച്ചായിരുന്നു. ഒരു ഡെസ്‌ക്കും ബെഞ്ചും അവിടെ ഇട്ടിട്ടുണ്ട്. അതിന്റെ വാതിലിന്റെ ലോക്കൊക്കെ തുരുമ്പിച്ചിരിക്കുന്നു.
ആ മുറിയൊന്നു പുതുക്കി പണിയുവാൻ ഞാൻ അന്നുതന്നെ അമ്മയോട് പറഞ്ഞു.
അമ്മ—“എന്തിനാടാ പൈസാ വെറുതെ കളയുന്നത്? അത് പണിതാൽ മഴപെയ്യുമ്പോൾ വീണ്ടും പഴയപോലെ ആകും”
ഞാൻ “നമുക്ക് അതങ്ങു ഓടിട്ടാലോ, അമ്മെ? ”
‘അമ്മ—“അതിനൊക്കെ ഒത്തിരി പൈസാ ആകില്ലേ മോനെ”
ഞാൻ—“പൈസയൊന്നും നോക്കിയിട്ടു കാര്യമില്ല. ആ കലപ്പയും സാധനകളുമൊക്കെ കിടന്നു തുരുമ്പിച്ചു പോവാ, കൂടാതെ സാമൂഹിക ദ്രോഹികളുടെ വിളഞ്ഞാട്ടവും”
‘അമ്മ—-ഏതു സാമൂഹിക ദ്രോഹി/ എന്ത് ചെയ്തെന്നാ”
ഞാൻ—“അമ്മെ രാത്രി ആ കോളനിയിലെ പിള്ളേര് ബീഡി വലിക്കുന്നതും പട്ട അടിക്കുന്നതുമൊക്കെ അതിലിരുന്നാ.”
ഒരു വിധമൊക്കെ അമ്മയെ പറഞ്ഞു തിരുത്തി, ആ ഷെഡ് പുതുക്കിപ്പണിയിച്ചു. ഓലയെല്ലാം മാറ്റി ഓടിട്ടു. തറ സിമന്റ് തേച്ചു വൃത്തിയാക്കി.
പുതിയ ഓടാമ്പലിട്ടു താഴിട്ടു. തെക്കേപ്പുറത്തു ഒരാൾക്ക് കയറി ഇറങ്ങത്തക്കരീതിയിൽ ഒരു ജനാല ഉണ്ടാക്കി.
അതിനു അകത്തു കൂടി പൂട്ടാൻ ഒരു കൊളുത്തും വെച്ചു. വീട്ടിൽ കിടന്ന കുറെ പഴയ ചാക്കുകൾ അതിൽ കൊണ്ടിട്ടു.
എന്റെ ഉദ്ദേശം വേറെ ആയിരുന്നു.
മീനമാസമായപ്പോൾ എള്ള് വളർന്നു വലുതായി കായ്ച്ചു. വയൽ അടുത്ത് തന്നെ ആയിരുന്നു. ഈ എള്ളും കണ്ടത്തിൽ മറഞ്ഞിരുന്നു വാണം അടിക്കുക എന്നത് അന്നത്തെ കുമാരന്മാരുടെ നിത്യ വേല ആയിരുന്നു. ചുരുക്കം ചില പണ്ണലുകളും നടന്നിട്ടുണ്ട്. അയലത്തുകാരായ രവിയും ശ്യാമളയും ഞങ്ങളുടെ വയലിൽ കിടന്നു ഊക്കുന്നതു ഞാൻ മറഞ്ഞിരുന്നു ആസ്വദിച്ചു വാണമടിച്ചിട്ടുണ്ട്. ഈ വിവരങ്ങളൊന്നും ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. എന്നാൽ രവിയോട് ഞാൻ പറഞ്ഞു ഈ കാര്യം.
അവനാകെ പരിഭ്രമിച്ചു പോയി.
സാരമില്ല നീ പേടിക്കേണ്ടാ ഞാനാരോടും പറയില്ല. ഞാനവനെ ആശ്വസിപ്പിച്ചു.
അന്ന് ഒരു ഞായറാഴ്ച വിമല വീട്ടിൽ വന്നു. എന്നെ കാണാൻ വന്നതായിരുന്നു. അവസരം കിട്ടിയപ്പോൾ അവളത് എന്നോട് പറഞ്ഞു.
“എന്താ അങ്ങോട്ടൊന്നും കാണുന്നില്ലല്ലോ ഇപ്പോൾ” അവൾ പരിഭവിച്ചു.
“ആർക്കെങ്കിലുമൊക്കെ സംശയം തോന്നിയാൽ അത് മതി” ഞാൻ പറഞ്ഞു” ഒന്നാമതേ അയലത്തുകാർ അത്ര ശെരിയല്ല. ഇക്കാര്യമെങ്ങാനും ആരേലും അറിഞ്ഞാൽ പിന്നത്തെ പുകിലൊന്നും ഞാൻ പറയണ്ടാല്ലോ”
“ഊം, എനിക്കറിയാം കാര്യം കഴിഞ്ഞില്ലേ ഇനി ഒന്നും വേണ്ടല്ലോ”
ഞാൻ—–“നിന്നെ ഞാനങ്ങനങ്ങു മറക്കുമോ എന്റെ പെണ്ണെ. നീ എന്റെ ജീവനല്ലേ”
അവൾ–“അതെയതെ നല്ല കാര്യമായി.”
ഞാൻ: നീയൊരു കാര്യം ചെയ്യൂ. വൈകിട്ട് വയലിലോട്ടു വാ ഞാനവിടെ കാണും ഒരഞ്ചു മണി ആകുമ്പോൾ.
അവൾ–എന്തിനാ
ഞാൻ–അതീവ രഹസ്യമാ, നീ അവിടെ വരുമ്പോൾ ഞാൻ പറയാം.
അവൾ–ഞാനെങ്ങും വരില്ല.
ഞാൻ–ദേ നോക്ക് പുതിയ വീട്ടിൽ നമുക്കിന്നാഘോഷിക്കണം.
അവൾ—ഇല്ല വരില്ല…
ഞാൻ–നീ വന്നില്ലെങ്കിലും ഞാനവിടെ ഉണ്ടാവും.
ഞാനിപ്പോൾ അവളോടെന്തു പറഞ്ഞാലും അവൾ ചെയ്യും. അതുപോലുള്ള ഒരു മാനസീകാവസ്ഥയിലാണവളിപ്പോൾ.
അവൾ–അവിടെന്തോ കൂടാരം പണിയുന്നത് കണ്ടല്ലോ.
ഞാൻ–ഉവ്വ്, നമുക്ക് വേണ്ടി ഞാൻ പണിയിപ്പിച്ച കൊട്ടാരമാണ്.
അവൾ–ഊം ഞാൻ കാണുന്നുണ്ട് നല്ലൊരു കൊട്ടാരം.
അവളുടെ വീട്ടിൽ നിന്ന് നോക്കിയാൽ വയലും അക്കരെയുമൊക്കെ നല്ലവണ്ണം കാണാം.
