വില്ലൻ
Villan | Author : Vicky
(ഇത് ഒരു റിവഞ്ച് സ്റ്റോറി ആണ് താൽപര്യം ഉള്ളവർക്ക് വായിക്കാം)
ഫാം ഹൗസിലെ ഗോഡൗണിൽ രക്തം പുരണ്ട കത്തികഴുകി കൊണ്ടിരിക്കുമ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ നിഹാരികയുടെ കോൾ വരുന്നത്
നിഹാരിക: ഹലോ ഋഷിൻ എ ഗുഡ് ന്യൂസ് ഫോർയു ആരതി 6 മാസങ്ങൾക്ക് ശേഷം കണ്ണുതുറന്നു താൻ എവിട വേഗം വാ
ഞാൻ: സത്യമാണോ താൻ പറയുന്നത്
നിഹാരിക: അതെ ഋഷിൻ അവളുടെ കാര്യത്തിൽ ഞാൻ തന്നോട് കള്ളം പറയില്ലന്ന് നിനക്കറിയാമല്ലോ
ഞാൻ:അറിയാം ഞാൻ ഉടൻ എത്താം എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ
നിഹാരിക: ഒരാഴ്ച്ച കൂടി കഴിഞ്ഞാലെ വെന്റിലേറ്ററിൽ നിന്ന് മാറ്റുവാൻ സാധിക്കുമോ? എന്ന് പറയാൻ സാധിക്കു
ഞാൻ : എനിക്ക് അവളെ പഴയ പോലെ കിട്ടുമോ ?
നിഹാരിക: നമുക്ക് പ്രാർത്ഥിക്കാം പിന്നെ അവൾ അങ്ങനെ തോൽക്കില്ലല്ലോ ആ 6 എണ്ണവും 3 ദിവസം പിച്ചിചീന്തിയിട്ടും അവളോട് കാണിക്കാവുന്ന ക്രൂരത എല്ലാം കാട്ടിയിട്ടും അവൾ പിടിച്ചു നിൽക്കുന്നില്ലെ അങ്ങനെ ഉള്ള അവൾ തിരിച്ചു വരും ഋഷി നീ എനിക്ക് ഒരു വാക്ക് തരാമോ?
ഞാൻ: എന്താ നിഹാരിക
നിഹാരിക: അവൾ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ അവളെ ഈ അവസ്ഥയിൽ എത്തിച്ച ഒരുത്തനെയും ജീവിതത്തിൽ അവൾ ഫേയ്സ് ചെയ്യാൻ ഇടവരരുത് ആരതിയോട് കാട്ടിയ ക്രൂരത അവൻമാർ ആരോടും ഒരു പെണ്ണിനോടും കാണിക്കരുത്
ഞാൻ: അവൻമാരെ ഞാൻ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ നിഹാരിക അവൾ മടങ്ങി എത്തുമ്പോൾ അവൻമാർ ഭൂമിയിൽ ഉണ്ടാവില്ല എല്ലാം തീർത്തിട്ടെ ഞാൻ അവൾക്ക് മുന്നിൽ എത്തു അത് വരെ നീയുണ്ടാവണം അവൾക്ക് ഒപ്പം ഇത്രയും പറഞ്ഞ് ഋഷി ഫോൺ കട്ട് ചെയ്തു
ഫോൺ കട്ട് ചെയ് ശേഷം തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിച്ചു ആരതി (ഹിന്ദി സീരിയൽ ആക്ട്രസ് സോനാരിക ബാന്ദ്രയെ പോലെ ) അവൾ തന്റെ എല്ലാമെല്ലാം ആയിരുന്നു തെറ്റിൽ നിന്ന് തെറ്റിലെക്ക് ജീവിതം നയിച്ചു കൊണ്ടിരുന്ന തന്റെ ജീവിതം തന്നെ മാറ്റിമറിച്ച് തന്നെ ഒരു മനുഷ്യനാക്കിയത് ആവളായിരുന്നു ബംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന ഒരു ക്രിമിനൽ ഗ്യാങ്ങിലെ അംഗമായിരുന്നു ആ കാലയളവിൽ താൻ ആദ്യം അവളെ കണ്ട്മുട്ടിയത് വിമൺസ് കോളെജിലെ വിദ്യാർത്ഥിനികൾ നടത്തിയ ലഹരിവിരുദ്ധ റാലിയുടെ മുൻ നിരയിലായിരു പിന്നിട് പോലീസ് സ്റ്റേഷനിൽ വച്ച് ഒരു പ്രമധമായ
കൊലക്കേസിൽ പോലിസ് പിടിയിലായ തന്നെ പോലീസ് തലകീഴായി കെട്ടിത്തൂക്കി മർദിക്കുമ്പോൾ തന്റെ സഹപാഠിയായ വിദ്യാർത്ഥിനിക്ക് നേരിട്ട ദുരനുഭവത്തിൽ പോലിസിൽ പരാതിപ്പെടാൻ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അവൾ അന്ന് ആദ്യമായി ആവും അവൾ എന്നെയും കണ്ടത് 6 മാസത്തെ ജയിൽവാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ ജയിൽ മോചിതനായി പുറത്തിറങ്ങി ഒരാഴ്ച്ചക്ക് ശേഷമാണ് പിന്നീട് അവൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത് ജയിൽ മോചിതനായി ഒരാഴ്ച്ചക്ക്
ശേഷം എതിർ ഗ്യാങ്ങിലെ ആളുകളാൽ കുത്തേറ്റ് റോഡിൽ കിടന്ന എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതും രക്തം നൽകിയതും അവളായിരുന്നു അനാഥനായ എന്നെ എന്റെ സംഘാങ്ങൾ അല്ലാതെ ആരെങ്കിലും ഒരാൾ സന്തർഷിക്കുന്നുണ്ടായിരുന്നു എങ്കിൽ അത് അവൾ മാത്രമായിരുന്നു ആ സന്തർഷനങ്ങളിലൂടെ ഞങ്ങൾ പരസ്പരം അടുത്തു എന്നെ പോലെ തന്നെ ആരോരുമില്ലാത്ത ഒരു പെൺകുട്ടിയായിരുന്നു അവൾ ഒർഫനേജിൽ നിന്ന് പഠിക്കുന്നു അവളുമായുള്ള സൗഹൃദം എന്നെ ഒരു മനുഷ്യനാക്കി മാറ്റുകയായിരുന്നു ഒരു
വർഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ഞങ്ങൾ ഇരുവരും വിവാഹിതരായി ഞാൻ എന്റെ ബോസിനോട് പറഞ്ഞ് ഗ്യാങ്ങിൽ നിന്ന് പിൻമാറി അദ്ധേഹം എനിക്ക് നൽകിയ പണം ഉപയോഗിച്ച് ഈ ഫാം ഹൗസും നഗരത്തിൽ ഒരു കോഫി ഷോപ്പും വാങ്ങി പുതിയ ഒരു
ജീവിതം ആരംഭിച്ചു ഞങ്ങളുടെ സന്തോഷം നിറഞ്ഞ ആ ജീവിതത്തിൽ കരിനിഴൽ വീണ ആ ദിവസം ഞാൻ ഇന്നും മറന്നിട്ടില്ല 2023 ഒക്ടോബർ 31 ബംഗ്ലൂരുവിലെ ഒരു നൈറ്റ് പബ്ബിൽ വീക്കന്റ് എൻജോയ് ചെയ്യാൻ ഞങ്ങൾ പോയ ദിനം മദ്യവും പാർട്ടി മൂഡും ഞങ്ങൾ എൻജോയ് ചെയ്യുന്നതിനിടയിൽ പരിചിതമല്ലാത്ത ഒരു ചെറുപ്പക്കാരൻ അവളെ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി അവൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോൾ അവൻ ആരതിയുടെ
