ഷംന – എന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ 2

അങ്ങനെ ഇത്തയുടെ സിവി ഞാന്‍ തന്നെ കുറെ ഏജന്‍സികള്‍ക്ക് അയച്ചു. പലയിടത്തു നിന്നും ഇന്റര്‍വ്യൂ കോളുകള്‍ വന്നെങ്കിലും മസ്ക്കറ്റില്‍ മാത്രമേ ഇത്തയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ അടുത്തു ചെന്നു കടി മാറ്റാന്‍ ആണല്ലോ ഇത്ത ശ്രമിച്ചു കൊണ്ടിരുന്നത്. അങ്ങനെ അവസാനം കൊച്ചിയിലെ ഒരു ഏജന്‍സിയില്‍ നിന്നും ഇന്റര്‍വ്യൂ കോള്‍ എത്തി. വലിയ ഒരു കമ്പനിയില്‍ അക്കൌണ്ട്സിലേക്ക് ഒന്നുരണ്ടു വര്‍ഷം ജോലിപരിചയമുള്ള ഗ്രാജുവേറ്റ്സിനെ വേണം എന്നാണ് അവര് പറഞ്ഞത്. മസ്ക്കറ്റിലെ കമ്പനിയിലെ ആളുകള്‍ ആണ് ഇന്റര്‍വ്യൂ എടുക്കുന്നതെന്നും എത്തേണ്ട തീയതിയും അവര്‍ അറിയിച്ചു. ഈ വിവരം ഇത്ത ആദ്യം പറഞ്ഞത് വാപ്പയോടാണ്. വാപ്പയാണ് ഉമ്മയോട് പറഞ്ഞത്. ഉമ്മ ഇത് കേട്ടപാടെ ചീറി.

“ഹും..നല്ല വീടുകളിലെ കുട്യോള് ഇതുപോലെ കണ്ടവന്റെ ജോലിക്കൊന്നും പോത്തില്ല..നിങ്ങള് ബേറെ പണി നോക്ക്”

“ഞാന്‍ പോകും. എനിക്ക് ഇക്കയുടെ കൂടെ ജീവിക്കണം…” ഇത്ത തീര്‍ത്ത് പറഞ്ഞു.

ഉമ്മ കുറെ ബഹളം ഉണ്ടാക്കി ഇത്തയെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റില്ല. അവസാനം വാപ്പ ഇത്തയോട് ഇന്റര്‍വ്യൂവിനു പൊയ്ക്കോളാന്‍ പറഞ്ഞു. തനിച്ചു പോകാന്‍ പ്രയാസം ആയതിനാല്‍ വാപ്പ കൂടി ഒപ്പം ചെല്ലണമെന്ന് ഇത്ത പറഞ്ഞപ്പോള്‍ എന്നെയും കൂട്ടി പോകാന്‍ വാപ്പ പറഞ്ഞു. അങ്ങനെ പറഞ്ഞ ദിവസം ഞാനും ഇത്തയും കൂടി ട്രെയിനില്‍ കൊച്ചിയിലെത്തി.

ഞങ്ങള്‍ ചെന്ന ദിവസം ആ ഓഫീസില്‍ വലിയ തിരക്കായിരുന്നു. ഒരുപാട് പേര്‍ വിവിധ ജോലികള്‍ക്ക് ഉള്ള ഇന്റര്‍വ്യൂവിനു വന്നിരുന്നു. പക്ഷെ അവിടെ വന്നിട്ടുള്ള എല്ലാവരിലും വച്ച് ഏറ്റവും സുന്ദരി എന്റെ ഇത്ത തന്നെ ആയിരുന്നു. ഒട്ടുമിക്ക ആണുങ്ങളുടെയും കണ്ണുകള്‍ ഇത്തയുടെ മേല്‍ തേരോട്ടം നടത്തുന്നത് ഞാന്‍ കണ്ടു. മസ്ക്കറ്റിലെ ഓഫീസര്‍മാര്‍ ഉച്ചയ്ക്കാണ് എത്തിയത്. ഇത്തയുടെ ഇന്റര്‍വ്യൂ അന്ന് നടന്നില്ല. അന്ന് നടക്കാത്തവര്‍ അടുത്ത ദിവസം വരാന്‍ അവര്‍ ആവശ്യപ്പെട്ടു. തിരിച്ചു നാട്ടില്‍പ്പോയി വരുന്നത് വലിയ യാത്ര ആയതുകൊണ്ട് ഏതെങ്കിലും ഹോട്ടലില്‍ മുറി എടുത്ത് താമസിക്കാന്‍ ഞാനും ഇത്തയും തീരുമാനമായി. ഇത് എന്റെ മനസ്സില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വെവ്വേറെ ഇട്ടിരുന്ന കട്ടിലുകളില്‍ കിടന്നാണ് ഇത്തയും ഞാനും ഉറങ്ങിയത്. രാത്രി ധരിക്കാന്‍ ഇത്ത ഒരു വിലകുറഞ്ഞ ചുരിദാറും ഞാന്‍ ഒരു ബര്‍മുഡയും വാങ്ങി. ഇട്ടുകൊണ്ട് പോയ തുണികള്‍ അലക്കാന്‍ നല്‍കി. രാവിലെ തന്നെ റെഡി ആക്കി എത്തിക്കാം എന്നവര്‍ പറഞ്ഞത് കൊണ്ടാണ് നല്‍കിയത്. കാരണം ധരിക്കാന്‍ വേറെ വേഷം ഞങ്ങള്‍ രണ്ടാള്‍ക്കും ഇല്ലായിരുന്നു.

അങ്ങനെ അടുത്ത ദിവസം വീണ്ടും ഞങ്ങള്‍ അവിടെ ഇന്റര്‍വ്യൂവിനു പോയി. സംഗതി കഴിഞ്ഞപ്പോള്‍ സമയം അഞ്ചുമണിയായിരുന്നു. ഇത്തയ്ക്ക് ജോലിയില്‍ പരിചയമില്ലാത്തതിനാല്‍ പിന്നീട് വിവരമറിയിക്കാം എന്നവര്‍ പറഞ്ഞപ്പോള്‍ ഇത്തയുടെ മുഖം ചേമ്പില പോലെ വാടി. എന്നോട് ഒരക്ഷരം പോലും മിണ്ടാതെയാണ് ഇത്ത ഹോട്ടല്‍ വരെ ഒപ്പം വന്നത്. മുറിയില്‍ കയറിയ പാടെ ഇത്ത കട്ടിലില്‍ കയറി കിടന്നുകളഞ്ഞു. മുറി ഒഴിഞ്ഞു പോകാം എന്ന് കരുതിയ ഞാന്‍ ഇത്തയെ നോക്കി. മറുവശത്തേക്ക് ചെരിഞ്ഞു കിടന്നിരുന്ന ഇത്തയുടെ പിന്‍ഭാഗത്തിന്റെ അഴക്‌ കണ്ടപ്പോള്‍ എന്റെ കുട്ടന്‍ സടകുടഞ്ഞു. ജോലി കിട്ടാത്തതിന്റെ വിഷമത്തിലുള്ള കിടപ്പാണ് എന്നെനിക്ക് അറിയാമായിരുന്നു എങ്കിലും ആ കിടപ്പ് എന്റെ ധമനികളെ ചൂടുപിടിപ്പിച്ചു.

“ഇത്തെ..നമുക്ക് പോകണ്ടേ..മണി അഞ്ചര ആയി..” ഞാന്‍ പറഞ്ഞു.

ഇത്ത എഴുന്നേറ്റ് എന്നെ നോക്കി. ആ മുഖം കാര്‍മേഘം മൂടിയ മാനം പോലെ ആയിരുന്നു.

“ഇനി ട്രെയില്‍ എത്ര മണിക്കാണ്..” ഇത്ത എന്നെ നോക്കാതെ ചോദിച്ചു.

“ഏഴരയ്ക്ക് ഒരെണ്ണം ഉണ്ടെന്നു തോന്നുന്നു..”

“അങ്ങ് ചെല്ലുമ്പോള്‍ പാതിരാത്രി ആകും. ഉമ്മേം വാപ്പേം എല്ലാം ഉറങ്ങും അപ്പോഴേക്കും”

Leave a Reply

Your email address will not be published. Required fields are marked *