“നീയ്യെന്താ ഒന്നും മിണ്ടാത്തത്? ഇതൊക്കെ വെടക്കല്ലെ, നിന്നെപ്പറ്റി ഞാനങ്ങനൊന്നും കരുതീല്ല”
ജെയ്സൺ ഉരുകിയൊലിച്ചു. ‘
എന്തെങ്കിലും പറഞ്ഞ് ഒന്ന് രക്ഷപ്പെടണം’
“താത്താ ഞാൻ വേണം ന്ന് വച്ചിട്ടല്ല, ശങ്കരേട്ടൻ പൂരത്തിന് കൊണ്ടോവാന്ന് പറഞ്ഞ് പോകുന്ന വഴിക്ക് അയാളെന്നെക്കൊണ്ട് അരയിലുണ്ടായിരുന്ന ചാരായം കുടിപ്പിച്ചിട്ട് ചെയ്തതാ”
“പിന്നേ കള്ള് കുടിക്ക്ണോരൊക്കെ ഇതിനൊക്കെ നിന്ന് കൊടുക്കല്ലേ”
ആ ചോദ്യം ജെയ്സണെ വീണ്ടും ബുദ്ധിമുട്ടിക്കുന്നതിന് മുൻപ് സുഹറയുടെ കൊലുസ്സിട്ട കാൽ അവന്റെ കാലിൽ മുട്ടി നിന്നു.
അവനവളെയൊന്ന് പാളി നോക്കി. അവളൊന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തിൽ ഒന്ന് ചിരിച്ച് പെരിവിരലിനാൽ ജീൻസിനെ ചെറുതായൊന്ന് തെറുത്ത് കയറ്റി.
അതുവരെയുണ്ടായിരുന്ന ജാള്യത പെട്ടെന്ന് മാറി അവനിൽ നൂറുനക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞു. എങ്കിലും അവൻ ക്ഷമയോടെയിരുന്ന് മാന്യത പുലർത്തി.
“നീ പ്രീഡിഗ്രി പൂർത്തിയാക്ക്ണില്ലേ”
“ഇല്ല ഉപ്പ വിട്ട് പോയതിൽ പിന്നെ മമ്മി ജോലിക്ക് പോയിരുന്നു, ദേ ഇപ്പൊ മമ്മിക്കും വെയ്യ ഇനി പഠിത്തം നടക്കില്ല”
തന്റെ പാദസ്പർശത്തിന് ശേഷം അവന്റെ ശബ്ദത്തിലുണ്ടായ വിളർച്ച സുഹറ മനസ്സിലാക്കി.
അവളെഴുന്നേറ്റ് അവന് തൊട്ടടുത്തിരുന്ന് തോളിൽ കൈവച്ചു.
“നീ പഠിക്ക് ജെയ് അതിനുള്ള വകയൊക്കെ താത്ത ഷാജീനോട് പറഞ്ഞ് ശര്യാക്കിത്തിത്തരാം.”
അവളുടെത് ഒട്ടും ആത്മാർത്ഥതയില്ലാത്ത ചോദ്യമാണെന്നും ഉദ്ദേശം വേറെയാണെന്നും അവളുടെ വിരലുകൾ കഴുത്തിൽ ഇഴയുമ്പോൾ ജെയ്സൺ ചിന്തിക്കാതിരുന്നില്ല. അവളെണീറ്റ് കൈ കഴുകുമ്പോൾ ചുറ്റിവച്ച മുടിക്കെട്ട് അമ്മൻകുടം പോലെ തോന്നി അവന്. ‘അതൊന്നഴിച്ചാൽ എത്ര ഭംഗിയാവും, ഒന്ന് തിരിച്ചും മുട്ടാനുള്ള ഈ അവസരം പാഴാക്കിയാൽ പിന്നെ ജീവിതത്തിൽ ഇതുപോലൊരവസരമുണ്ടാവില്ല.’ ‘തന്നെയുമല്ല ഇതുപോലൊരു സുന്ദരിയെ കൈകൊണ്ടൊന്ന് തൊടാൻ പോലും കഴിഞ്ഞെന്ന് വരില്ല’.
അവൻ പാത്രത്തിലുണ്ടായിരുന്ന ചോറെടുത്ത് വായിൽ തിരുകിക്കയറ്റി എഴുന്നേറ്റ് അവർക്കൊപ്പം കൈ കഴുകി.
അവർ ഒന്ന് മാറിക്കൊടുത്തെങ്കിലും അവൻ കഴുകാനാരംഭിച്ചപ്പോൾ അവനോടൊന്ന് മുട്ടിനിന്നു.
ജെയ്ക്ക് അടിമുടി ഭയം കൊണ്ട് വിറക്കുന്നുണ്ടായിരുന്നെങ്കിലും അതിലേറെ അവരുടെ സൗന്ദര്യത്തിൽ മത്ത് പിടിച്ചിരുന്നു.
അവനറിയാത്ത ഭാവത്തിൽ കൈകഴുകി തിരിയുമ്പോൾ കൈ ഒന്ന് വയറിലുരസി മാറി നിന്നു.
അവൻ പോവാനുള്ള ഭാവമൊന്നും കാണാതിരുന്ന സുഹറയ്ക്ക് പിന്നെ മറുത്തൊരു ചിന്ത അസാധ്യമായിരുന്നു.
ചെക്കന്റെ നിറവും ഭംഗിയുമൊക്കെ വല്ലാതവരെ മോഹിപ്പിച്ചിരുന്നു.
“അനക്ക് പൂവാൻ തെരക്കില്ലെങ്കിൽ ഇവിടിരിക്ക്വോ ഒരു നേരമ്പോക്കിന് ആളില്ലാണ്ട് മടുത്ത്”
രണ്ടും കൽപ്പിച്ച് അവർ അവനോടടുത്ത് നിന്ന് ചോദിച്ചു.
“ഉം..” ഒഴുക്കൻ മട്ടിൽ ഇതും പറഞ്ഞ് ജെയ് സെറ്റിയിലിരുന്നു. സുഹറയും ശ്വാസം പിടിച്ച് അവനൊപ്പം കയറിയിരുന്നു.
പിന്നീടങ്ങോട്ട് പല നാട്ടുവർത്തമാനങ്ങളും പറഞ്ഞ് കൊണ്ടിരുന്നതിനിടയിൽ അവളവനെ കൊതിപ്പിക്കാൻ തിരിഞ്ഞും ചരിഞ്ഞും മാറും കൈയുമുരസി മറ്റൊരു ലോകത്തേക്ക് ആനയിച്ചു.
അതിനിടയിൽ അവളവന്റെ തുടയിൽ കൈകൾ വെച്ചതോടെ അവിടം നിശ്ശബ്ദമായി. ‘ഇതുദ്ദേശം മറ്റത് തന്നെ കർത്താവേ താത്തയൊന്ന് കെട്ടിപ്പിടിച്ചെങ്കിൽ’ തിരിച്ചുള്ള പ്രതികരണം പോലിരിക്കും സുഹറയുടെ ഇനിയുള്ള നീക്കമെന്ന് പതിനേഴുകാരന് സംശയമില്ലായിരുന്നു. നിറഞ്ഞുനിൽക്കുന്ന പെണ്ണിനോടുള്ള ആശയും ഹൃദയം നിലയ്ക്കുന്ന ഭയവും തമ്മിലൊരങ്കം നടന്നപ്പോൾ യാന്ത്രികമായവന്റെ കൈകൾ സുഹറ കൈവച്ചിരുന്നിടത്ത് തൊട്ടുരുമ്മിയിരുന്നു. ഇതിൽ കൂടുതലൊന്നും എന്നെക്കൊണ്ടാവില്ലെന്നൊരു ഭാവത്തിൽ അലക്ഷ്യമായി ജനലിലൂടെ പുറത്തേക്ക് നോക്കി ആശ്വാസം കൊണ്ടു. അവന്റെ ചിന്തകളെ മായികലോകത്തേക്കാനയിച്ച് പതുത്ത സ്പർശം വിരലുകളിലൂടെ കയറി കൈമുട്ട് വരെ ഇഴഞ്ഞ് വിരലുകളിൽ കോർത്തണഞ്ഞു നിന്നു. ഇനിയൊരു തിരിച്ച് പോക്ക് അസാധ്യമാക്കി അവനറിയാതെയാ കൈകളെ മുറുക്കിപ്പിടിച്ചു.
