രതീഷു മായിട്ടുള്ള ബന്ധം ഒയിവാകിയലോ എന്നുവരെ അയാള് ചിന്തിച്ചു..
പക്ഷെ അതിൽ വേറൊരു കുഴപ്പമുണ്ട്..
ബാങ്കിൽ പണയം വെച്ചിരുന്ന തൻ്റെ തറവാട് മാത്രമേ ഇപ്പൊ തൻ്റെ പേരിലായുള്ളു എന്നാല് താനിപോൾ ക്യഷി ചെയ്യുന്ന സ്ഥലം അതിപ്പോഴും ചേച്ചിയുടെ പേരിലാണ്
അതുകൊണ്ട് ഇപ്പൊൾ അങ്ങനൊരു തീരുമാനം എടുത്താൽ അതു അബദ്ധമാണ്…
പക്ഷെ തൻ്റെ മകളുടെ അവസ്ത അതു മാറുകയും വേണം..
അയാളും ശ്രീദേവിയും ഇരുന്നലോജിക്കാൻ തുടങ്ങി..
അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി ഒരു ഡോക്ടറുടെ സഹായം തേടാം..
ആദ്യം ട്രീറ്റ്മെൻ്റ് വേണ്ടത് രതീശിനാണ്..
അവനെ ഒരു സൈക്യാട്രിയെ കാണിക്കണം.. എന്നൽ അവനറിയാതെ ആകണം..
അതിനു പരിചയമുള്ള ആരേലും കിട്ടണം..
അയാളും ഭാര്യയോട് പറഞ്ഞു ഞാൻ നാളെ ഒരിടം വരെ പോകുവാണ്
എൻ്റെ പഴയ കൂട്ടുകാരൻ പ്രതാപൻ..
അവൻ്റെ വീട്ടിലും മുന്നേ ഇങ്ങനൊരു പ്രശ്ണമു ണ്ടാ യിരുന്നു അന്നവൻ ഒരു ഡോക്ടറുടെ ട്രീറ്റ്മെൻ്റ് ശേഷമാണ് എല്ലാം ശേരിയായത് ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം..
നീ അനുമോൾക് എല്ലാ ധൈര്യവും കൊടുക്കണം.. കാര്യങ്ങളൊന്നും കൈവിട്ടുപോകാതെ ശേരിയാക്കാൻ അച്ചൻ ശ്രമിക്കുന്നുണ്ടെന്നും പറയണം..
പിറ്റേന്ന് കാലത്ത് തന്നെ രാഘവൻനായർ പ്രതാപനെ കാണാൻ കോഴിക്കോട്ടേക്ക് പോയി..
ഏറെ നാൾക്കു ശേഷം കണ്ട കൂട്ടുക്കാർ അവർ ഒത്തിരി വിശേഷങ്ങൾ എല്ലാം പറഞ്ഞു അവസാനം
രാഘവൻ നായർ തൻ്റെ പ്രശ്നം അവതരിപ്പിച്ചു..
കാര്യങ്ങളെല്ലാം അറിഞ്ഞ പ്രതാപൻ
അവനെ ആശ്വസിപ്പിച്ചു.. എല്ലാത്തിനും നമുക്ക് വഴി കാണാം നീ സമാധാനിക്ക്..
അതെടാ അതിനൊരു പരിഹാരം കാണണം ഇലക്കും മുള്ളിനും കേടില്ലാതേ അതിനാണ് ഞാൻ നിൻ്റെ അടുത്തിപ്പോൾ വന്നത്..
നിൻ്റെ വീട്ടിലും ഇതുപോലൊരു പ്രശ്നം ഉണ്ടായിരുന്നല്ലോ നിൻ്റെ മരുമകൾ അവൾക്കും വളരെ താമസിച്ചല്ലെ കുഞ്ഞുണ്ടായത്..
അന്നു നിൻ്റെ മകൻ അവളെ ഒയിവാക്കാൻ വരെ നിന്നതല്ലെ അതിനു ശേഷം നിങ്ങൾ കണ്ട ആ.. ഡോക്ടറെ ഒന്നു പോയി കാണണം..
രാഘവൻ വന്ന കാര്യം അറിഞ്ഞപ്പോൾ
പ്രതാപന് അൽപനേരം മിണ്ടാതിരുന്നു..
ടാ അതിനയിരുന്നോ നി എന്നേ കാണാൻ വന്നത്.?
അതേടാ അങ്ങേരെ ഒന്നു കാണാം എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കണം എന്നിട്ട് മതി ഇനി ചികിത്സ..
വീണ്ടും മൗനം പാലിച്ച പ്രതാപൻ അല്പനേര ത്തിന് ശേഷം.
ടാ എല്ലാം പറയാം നമുക്കൊന്ന് പുറത്ത് പോകാം ..
അതെന്തടാ ഇവിടെ വെച്ചു പറഞാൽ .?
അതങ്ങിനെ ഇവിടെ വെച്ചു പറയാൻ പറ്റില്ല അതുതന്നെ കാരണം.. നീ വാ ഞാൻ പറയാം..
കാര്യമായ എന്തോ രഹസ്യമെന്ന് രാഘവന് തോന്നി ..
പ്രതാപൻ എഴുന്നേറ്റു അകത്തേക്ക് നോക്കി പറഞ്ഞു
മോളെ റീനെ ഞങ്ങളൊന്ന് പുറത്ത് പോയി വരാ കേട്ടോ..
അടുക്കളയിലായിരുന്ന പ്രതാപൻ്റെ മരുമകൾ
റീന അടുത്തേക്ക് വന്നു..
നള്ള ചന്തമുള്ള ഒരു കൊച്ച്.. അത്യാവശ്യം തടിയും സൗന്ദര്യമുള്ള നല്ല നാടൻ പെണ്ണ് തൻ്റെ മകൾ അനഘ യുടെ അത്രക്ക് ഇല്ലെങ്കിലും കണ്ടാൽ ആർക്കും ഇഷ്ടമാകും അവൾടെ മുഖവും ആ ആകാര വടിവും..
അവരുടെ അടുത്തേക്ക് വന്ന റീന ..
അച്ഛാ അച്ചൻ ഉച്ചക്ക് കഴിക്കാനുണ്ടാവില്ലെ..?
ഇല്ല മോളെ ഞങ്ങൾ വൈകും കുറെ നാളായില്ലെ ഇവനെ കണ്ടിട്ട് ഞങ്ങൾക്ക് കുറെ പറയാനുണ്ട്..
ശെരി അച്ഛാ അഥവാ ഭക്ഷണത്തിന് ഉണ്ടെങ്കിൽ വിളിച്ചു പറയണം കേട്ടോ..?
ആ മോളെ..
പറഞ്ഞുകൊണ്ട് തിരിഞ്ഞ പ്രതാപൻ കാണുന്നത് റീനയെ തന്നെ നോക്കി നിൽക്കുന്ന രാഘവനെ യാണ്..
കമ്പിനിയടിച്ച് നടന്ന കാലത്ത് വായിനോട്ടത്തിലും പിന്നെ എല്ലാ വെടി വെക്കൽ കേസിനും മുന്നിൽ നിന്നുരുന്ന രാഘവൻ്റെ നോട്ടം അയാള് ശ്രദ്ധിച്ചു..
വാടാ.. പ്രതാപൻ അവനെ വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..
അവർ നേരെ ചെന്നത് സിറ്റിയിലെ ഒരു ബാറിലേക്കയിരുന്നു..
എന്തിനാട ഇപ്പോ ഇവിടെ..?
അതൊക്കെ യുണ്ട് നീ വാ പറയാം..
അവർ ബാറിൽ കയറി രണ്ടെണ്ണം അടിച്ചു..
ടാ നിനക്കോർമയുണ്ടോ നമ്മുടേ പഴയ കാലം..
അന്നൊക്കെ നി എന്നാ കോഴിയായിരുന്നു ഇപ്പോ കുറച്ചൊക്കെ മാറിയെന്ന് തോണുന്നല്ലോ.?
കുറച്ചോ .? ഇപ്പോ അങ്ങനെയൊന്നുമില്ല ടാ..
അങ്ങനെ മുഴുവനായി പറയാൻ വരട്ടെ ഞാനേ കണ്ടതല്ലേ നിൻ്റെ ആ പഴയ വായ്നോട്ടം..?
പോട നീ എപോൾ കണ്ടൂ.?
ഓ പിന്നെ എൻ്റെ മരു മകൾ വന്നപ്പോൾ ഞാൻ കണ്ടല്ലോ നിൻ്റെ ആ പഴയ വെള്ളമിറക്കിയ നോട്ടം..?
പ്രതാപൻ അങ്ങിനെ പറഞ്ഞപ്പോൾ അയാളും ഒന്നു ചമ്മിപോയി..
അതുപിന്നെ നിൻ്റെ മരുമകൾ ആണേലും സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാൽ ആരും നോക്കിപോവില്ലെടാ…
ആ.. അതാ ഞാനും പറഞ്ഞത്… ഹഹ..
ആ അതൊക്കെ ഒരു കാലം അന്നത്തെ കൊഴിത്തരവും ചുറ്റികളിയും ഒന്നും ഇപ്പൊൾ ഇല്ലെട ഇന്നു ഞാൻ അന്തസായി കുടുബത്തെ നോക്കി ജീവിക്കുന്നു..
ആ എന്നാലും അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ലാല്ലോ..?
അല്ലടാ അതിനൊന്നും പറ്റിയ സാഹചര്യം അല്ലായിരുന്നു കുറേ കാലമായിട്ട്.. നിനക്കറിയില്ലേ..?
ഇപ്പൊൾ ഇങ്ങിനെയൊരു പ്രശ്നം കൂടെ വന്നപ്പോൾ നിന്നോടു ചോദിച്ചു അതിനൊരു പരിഹാരം കാണാനാണ് ഞാൻ വന്നത്..
എല്ലാം നമുക്ക് ശേരിയാക്കടാ..
നി ഒന്നുകൂടെ അടിക്ക് ഞാൻ എല്ലാം പറയാം..
പ്രതാപൻ്റെ ചുറ്റിത്തിരിയൽ കണ്ടപ്പോൾ അയാൾക്ക് എന്തോ വലിയ രഹസ്യമാണ് എന്ന് മനസ്സിലായി..
എന്തായാലും നീ പറ ചിലപ്പോൾ അങ്ങനൊരു കാര്യം കൊണ്ടു എൻ്റെ മകളുടെ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ടയലോ.?
ആ പരിഹാരം അതു ചിലപ്പോൾ നമ്മൾ തന്നെ കാണണം അതാ ഞാൻ പറഞ്ഞു വരുന്നത്..
നി പറ വളച്ചുകെട്ടാതെ..
പറയാം പക്ഷെ നീ കേട്ടിട്ട് പിന്നേ എന്നെ ഉപദേശിക്കാനോന്നും വന്നേക്കരുത്..
അതെന്താ ടാ അത്രക്ക് വലിയ പ്രശ്നപരിഹാരം.?
പ്രതാപൻ ഒന്നുടെ അടിച്ചു ഗ്ലാസ് ടേബിളിൽ വെച്ചു..
ടാ നിനക്കറിയാോ എൻ്റെ മകൻ റീനയെ കെട്ടിക്കൊണ്ടു വന്നു നാലു വർഷമായിട്ടും കുട്ടികൾ ഒന്നുമുണ്ടായില്ല.. ഒരുവിധം ചികിത്സ എല്ലാം ചെയ്തു നോക്കി..
രണ്ടുപേർക്കും വല്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്നായിരുന്നു.. അവർ പറഞ്ഞിരുന്നത്..
പക്ഷെ എന്തൊക്കെയോ എന്നിൽ നിന്നും അവർ മറക്കുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി..
അങ്ങിനെ ഒരു ദിവസം റീനയുമായി ഡോക്ടറേ അടുത്ത് ഞാനാണ് പോയത് അന്നാണ് കുറച്ചു സത്യങ്ങൾ ഞാൻ അറിയുന്നത്..
ഡോക്ടറാണ് അതു എ ന്നോട് പറഞ്ഞത്..