ഉപ്പയുടെ ഇൻഷുറൻസ് പണം ബാങ്കിലില്ലേ അതിൽ നിന്നും ഒരു രണ്ടായിരത്തി അഞ്ഞൂർ അല്ലേ ഞാൻ ചോദിച്ചുള്ളൂ അല്ലാതെ പതഇരുപത്തി അയ്യായിരം ഒന്നും ചോദിച്ചില്ലല്ലോ.
ടാ നിന്റെ തന്ത പോകുമ്പോ ആകെ എനിക്ക് കിട്ടിയ തുകയാണ് അത് അതും ഞാൻ നിനക്ക് ഇങ്ങിനെ ഓരോന്നും തോന്നുമ്പോ എടുത്തു തരാം. എന്തെ പറ്റുമോ.
എങ്ങിനെ ബാപ്പയുടെ അല്ലേ മോൻ
ആ കൊണം കൊണവധികാരവും ഇല്ലാണ്ടിരിക്കില്ലല്ലോ.
വെറുതെ എന്റെ ബാപ്പാനെ പറഞ്ഞു നിങ്ങൾ ബല്യ പുണ്യാളത്തി ഒന്നും ചമയണ്ട.
ഹോ ഇല്ല പറയുന്നില്ല അല്ലേലും അങ്ങേരെ ഞാനെന്തിനാ പറയുന്നേ അങ്ങേരെ പോലെ നല്ല ഒന്നിനെ അല്ലല്ലോ പടച്ചോൻ എനിക്ക് തന്നത്.
ടൂർ പോകാൻ ഞാൻ കാശു തരും എന്ന് എന്റെ മോൻ കരുതേണ്ട.
വേറെ വല്ലതും ഉണ്ടേൽ പറഞ്ഞോ നായി
തെ നിങ്ങൾ വെറുതെ കിടന്നു ചാടേണ്ട നിങ്ങടെ പുതിയ പുയ്യാപ്ല ഇല്ലേ അയാളോട് ചോദിച്ചു നോക്ക്.
അത് കേട്ടതും സാജിത ഒരു നിമിഷം പകച്ചു പോയി..
കുറച്ചു നേരം എടുത്തു അവൾക്ക് തിരിച്ചു വരാൻ.
മകനറിഞ്ഞു കഴിഞ്ഞു തന്റെ പൂറിന്റെ കടി മാറ്റിത്തരാൻ വേണ്ടി മൂസ ഹാജി വരുന്ന വിവരം എന്നത് അവൾക്ക് സങ്കടം വരുത്തിയെങ്കിലും അത് മറച്ചു പിടിച്ചോണ്ട് അവൾ ദേഷ്യത്തോടെ
എന്താടാ നീ പറഞ്ഞെ.
അതേ ഞാനിന്നലെ കണ്ടതാ..
ആ മൂസ ഹാജി ആ നായി ഉമ്മയുടെ തായേ കിടന്നു. കാട്ടിക്കൂട്ടിയതെല്ലാം..
എടാ നായി നിന്റെ നാക്കിനു എല്ലില്ല എന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന് കരുതിയോ നീ.
എന്ന് പറഞ്ഞോണ്ട് സാജിത മകന്റെ നേരെ ചീറി
ദേ ഉമ്മയുടെ കടി മാറ്റാൻ ഉമ്മ വിളിച്ചു വരുത്തിയ ആ നാറിയെ ഞാൻ പിന്നെന്തു വിളിക്കണം പറ തള്ളേ.
അത് കൂടെ ആയപ്പോൾ അവളുടെ സമനില തെറ്റി.
അവൾ അവന്റെ മുന്നിൽ നിന്നും ഒന്നും മിണ്ടാനാകാതെ നാക്കെല്ലാം ഉൾ വലിഞ്ഞു പോയി..
ദേ തള്ളേ നിങ്ങൾ തരുന്നുണ്ടോ അതോ..
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് അവളറിഞ്ഞു.
ഒരു നിമിഷം കണ്ണ് തുടച്ചു എഴുനേറ്റുകൊണ്ട് അവൾ അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞതും അവൾ മകൻ ചോദിച്ച കാശുമായി തിരിച്ചു വന്നു.
ഇന്നാ ദെജ്ജാലെ നീ എങ്ങോട്ടാണ് വെച്ച പോയിട്ട് വാ.
എനിക്ക് സൗര്യം കിട്ടുമല്ലോ.
ഇതിനു വേണ്ടിയല്ലേ നീ ഇതൊക്കെ പറഞ്ഞെ.
അതേ എന്നെ പറഞ്ഞയച്ചു ആ നായി മൂസ ഹാജിയെ വിളിച്ചു വരുത്തി രണ്ടും കൂടെ സുഖിക്കാൻ ആണ് പരിപാടിയെങ്കിൽ തള്ളേ ആ നായിയെ ഞാനുണ്ടല്ലോ..
പറഞ്ഞില്ലാന്നു വേണ്ട..
അവൾക്ക് പിന്നെ ഒന്നും കേൾക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.. നൊന്തു പെറ്റ മകന്റെ വായിൽ നിന്നും അവൾക്കു കേൾക്കേണ്ടി വന്നത്.. അത്രക്കായിരുന്നു..
അവൾ കരഞ്ഞു കൊണ്ട് അകത്തളത്തിലെ സോഫയിൽ പോയി ഇരുന്നു.
എന്റെ തെറ്റാ മൂസ ഹാജി വന്നു കയറിയപ്പോ ആട്ടിയിറക്കാതെ സ്വീകരിച്ചു ഇരുത്തിയ എന്റെ മാത്രം തെറ്റ്.
അഞ്ചെട്ടു വർഷം കിട്ടാത്ത സുഖം മനസ്സിനും ശരീരത്തിനും കിട്ടിയപ്പോൾ വേറെ ഒന്നും ചിന്തിക്കാതെ വളർന്നു വരുന്ന മകനുണ്ടെന്നു പോലും ചിന്തിക്കാതെ അയാൾക്കു മുന്നിൽ താൻ ഉടുത്തിരുന്ന വസ്ത്രം അഴിച്ചു കൊടുത്തില്ലേ എന്റെ തെറ്റാ
അവനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..
അന്നത്തെ പ്രഭാതം അവളിൽ പലവിധ ചോദ്യങ്ങളിലൂടെ കടന്നുപോയി..
ഭർത്താവ് റസാക്കിനെ കുറിച്ചോർത്തു അവൾ വിതുമ്പി.
എന്റെ എല്ലാ ആവിശ്യങ്ങളും നിറവേറ്റി തന്ന മനുഷ്യൻ.
എനിക് ജീവിക്കുവാനുള്ള സ്വത്തും കൂടെ ഒരു മകനെയും തന്നിട്ട് പോയി.
എന്നിട്ടും എന്റെ സുഖത്തിനു വേണ്ടി ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ പൊട്ടി കരയാൻ തുടങ്ങി.
അവനെ ഷഫീക്കിനെ ഇനി എന്ത് പറഞ്ഞു മനസ്സിലാക്കും.
അവന്റെ ഉമ്മാ ഒരു അന്യ പുരുഷന്റെ മുന്നിൽ കിടന്നു കാട്ടിയതെല്ലാം അവൻ കണ്ടില്ലേ.
ഇനി എനിക്കവനെ നിയന്ത്രിക്കാൻ കഴിയില്ല. എന്റെ മോൻ എന്നെ ഒരു വേശ്യയെ പോലെ നോക്കി കാണുന്നത് ആലോചിച്ചു അവൾ
ചുമരിലെ ആണിയിൽ അപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന റസാക്കിന്റെ ഫോട്ടോയുടെ തായേ തല അടിച്ച് കരഞ്ഞു.
