ആശാ ബീഗം എന്ന എന്റെ ഉമ്മച്ചികുട്ടിയെ പറ്റി പറയുന്നതിന് മുന്നേ ഞാൻ ആരെന്നു പറയണമല്ലോ.
ഞാൻ അരുൺജിത്ത് , 35 വയസ്സ് കഴിഞ്ഞ ഒരു പ്രവാസി. കുടുംബ സമേതം ഷാർജയിൽ താമസിക്കുന്നു. ഒരു ചെറിയ മകൻ 2 വയസ്സ്.
ആശ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻറെ ഭാര്യയാണ്. ഒന്ന് മുതൽ പ്ലസ്ടു വരെ ഒന്നിച്ചു പഠിച്ച ഷാഹു എന്ന ശാഹുൽ ഹമീദിന്റെ ഭാര്യ. ഒരേനാട്ടുകാരായ ഞാനും ഷാഹുലും ഒരുമിച്ചു കളിച്ചു വളർന്നവരാണ്. എന്റെ ഭാഗ്യക്കേടിനു ഞാൻ പ്ലസ്ടു നല്ല മാർക്കോടെ പാസ് ആകുകയും ഉപരി പഠനത്തിനായി മുന്നോട്ട് പോകുകയും ചെയ്തു. അതെ സമയം പ്ലസ്ടു തോറ്റ ഷാഹു നെ അവന്റെ ഉപ്പ ഗൾഫിൽ ഉള്ള അവരുടെ കട നടത്താനായി ഗൾഫിലേക്ക് കൊണ്ടുപോയി , ഞാൻ ഇവിടെ ഡിഗ്രിയും പിജിയും ഒക്കെ പഠിച്ചു പണിയൊന്നുമില്ലാതെ തെക്കു വടക്കു നടക്കുമ്പോൾ 25 വയസ്സിൽ ഷാഹു നാട്ടിൽ എത്തി . കൂട്ടുകാരനെ കാണാൻ ആഗ്രഹിച്ചു ചെന്ന ഞാൻ അത്രക്ക് സന്തോഷമൊന്നും ഇല്ലാതെ ആണ് തിരിച്ചു പോയത് .
അത് അവൻ സ്നേഹത്തോടെ സ്വീകരിക്കഞ്ഞിട്ടല്ല. അവനു എന്നും ഞാൻ തന്നെ ആയിരുന്നു ബെസ്ററ് ഫ്രണ്ട് . പക്ഷെ എന്റെ വിഷമത്തിന്റെ കാരണം അവൻ നാട്ടിൽ വന്നിരിക്കുന്നത് കല്യാണം കഴിക്കാൻ ആണ് . നമ്മൾ ജോലിയും കൂലിയും ഇല്ലാതെ ഷക്കീൽ പടവും കണ്ട കൈവണം വിട്ടു നടക്കുമ്പോൾ ഒരു ഹൂറിയെ കളിയ്ക്കാൻ അവനു കിട്ടുന്നു എന്നുള്ള അസൂയ ആയിരുന്നോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ.
അവനോടുള്ള സൂയ മൂത്തു അവന്റെ കല്യാണത്തിന് പോലും പോകില്ല എന്ന് തീരുമാനിച്ചിരുന്ന ഞാൻ കൂട്ടുകാരനെ മറക്കാൻ പറ്റാത്തൊണ്ട കല്യാണത്തിന് പോയി. കല്യാണത്തിന് പോയത് എനിക്ക് അസ്സൂയ കുറച്ചു മാറ്റി തന്നു. ഒരു ഉണക്ക കമ്പു പോലുള്ള പെണ്ണ് .ഒത്തിരി വെളുത്തതല്ലാത്ത ഒരു ഉണക്കക്കൊല്ലി ആണല്ലോ അവനു കിട്ടിയതെന്ന് ഓർത്തപ്പോൾ സന്തോഷമായി. കണ്ടാൽ ഒരു വികാരവും തോന്നാത്ത ആ സാധനത്തിനെ കെട്ടിയ അവനെക്കാൾ ബേസ്ഡ് നല്ല ഉരുണ്ട മരിയയെയും രേഷ്മയേയും സജിനിയെയും ഇതൊന്നും കൂടാതെ ഇടയ്ക്കു കിട്ടുന്ന ഇംഗ്ലീഷ് മദാലസകളെയും ഒക്കെ കണ്ടു വാണം വിടുന്ന ഞാൻ ആണെന്ന് ഞാൻ സന്തോഷിച്ചു.
കുറെ ഇടതു അക്കൗണ്ടന്റ് ആയി ജോലി നോക്കിയെങ്കിലും കുടുംബ പ്രാരാബ്ദം എന്നെയും ഷാർജയിലേക്ക് യാത്ര ആക്കി.
ഷാര്ജായിലേക്കുള്ള യാത്രയിൽ ആകെ ഉള്ള ആശ്വാസം എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ അവിടെ ഉണ്ടല്ലോ എന്നതായിരുന്നു. അങ്ങനെ ഭൂരിപക്ഷം മലയാളികളെയും പോലെ ഞാനും 29 ആം വയസിൽ പ്രവാസി ആയി. എയർ അറേബ്യ വിമാനത്തിൻറെ ചിറകിലേറി മണലാരണ്യത്തിൽ ഇറങ്ങി. എമിഗ്രേഷനും കണ്ണും വിരലും ഒക്കെ സ്കാൻ ചെയ്തു പുറത്തിറങ്ങിയ എന്നെ കത്ത് എന്റെ ഷാഹു കത്ത് നിക്കുന്നുണ്ടായിരുന്നു. അവൻറെ റെക്കമെൻഡേഷനിൽ ആണ് നാട്ടിൽ ഒരു പണയ സ്ഥാപനത്തിൽ മാനേജർ എന്ന ശമ്പളമില്ല പണിയിൽ ഇരുന്ന എന്നെ അസിസ്റ്റന്റ് സെയിൽസ് മാനേജർ എന്ന പോസ്റ്റിൽ ഷാർജയിലെ മുന്തിയ കമ്പനി തരക്കേടില്ലാത്ത ശമ്പളത്തിൽ അങ്ങോട്ടെടുത്തത്..
എയർപോർട്ടിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ അവിടെ ഉള്ള മദാലസകളുടെ കണക്കെടുക്കുകയായിരുന്നു. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ആണെന്ന് ആണല്ലോ ചൊല്ല്. നമ്മൾ ആസ്ഥാന കോഴി ആയോണ്ട് കണ്ണ് വേറെ എങ്ങും പോകില്ല ചരക്കുകളുടെ പുറകെ പോകുള്ളൂ.
പ്രിയ കൂട്ടുകാരൻ ഷാഹുവിനെ കാണുന്നെന്നു മുന്നേ കണ്ടത് ഒരു ചരക്ക് മലയാളി പെണ്ണിനെ ആണ്. ആരെയോ വിളിക്കാനായി വന്നതാകും നല്ല പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു ഉമ്മച്ചികുട്ടി. വെളുത്തു മദാമ്മയെ പോലെ അല്ലേലും നല്ല വെളുത്ത കൊച്ചു. നല്ല ഉരുണ്ട കൈകളും കാലും, ചുരിതാര് ടോപ് അരയിൽ കെട്ടി വച്ചിരിക്കുന്നതിനാൽ അല്പം ഉന്തി നിക്കുന്ന മുലയും . അവളെ ആസ്വദിച്ച് നിക്കുമ്പോൾ ആണ് ഡാ എന്ന ഷാഹുൽ ന്റെ വിളി കേൾക്കുന്നതും അവളേക്കാൾ എനിക്ക് അടുത്ത നിക്കുന്നത് അവനാണെന്നു മനസിലാക്കുന്നതും. അവൻ അടുത്ത് നിന്നിട്ടും എന്തെ ദൂരെ ഉള്ള പെണ്ണിനെ ശ്രദ്ധയിൽ വന്നതെന്ന് മനസ്സ് ആലോചിച്ചപ്പോൾ തന്നെ മനസ്സ് തന്നെ ഉത്തരവും തന്നു ” നീ നല്ല കോഴിയല്ലേടാ മോനെ ” എന്ന്.
