ഖൽബിനുള്ളിൽ രേണുക Khalbinullil Renuka | Author : Kotha Anupama
വിടചൊല്ലിയ മഹത് കലാകാരന്മാർക്ക് വന്ദനം.ഇത് എന്റെ ഒരു ശ്രമം മാത്രം ആണ്. സ്മിത യെയും മന്ദൻ രാജ യെയും കൊമ്പൻ നെയും എല്ലാം മനസ്സിൽ പ്രതിഷ്ടിച്ചു കൊണ്ട് തുടങ്ങുന്നു.
വർഷം രണ്ടായിരം സ്മാർട്ട് ഫോൺ ഒന്നും വ്യാപ്ര്യത്തം ആവാത്ത കാലം. വിടർന്ന മിഴികളും തുടിച്ച അദരങ്ങളും വെമ്പാൻ പൊട്ടി നിൽക്കുന്ന മാറിടങ്ങളും ഷേപ്പ് ഒത്ത നിതമ്പങ്ങളും ഉള്ള രേണുക ആണ് കഥയിലെ പ്രധാന കഥാ പാത്രം.
കഥ നടക്കുന്നത് പുലികളിക്ക് പ്രശസ്തമായ എം ഫൗർ ടെക്കിന്റെ സ്വന്തം നാടായ തൃശിവപേരൂർ ആണ്. വടക്കുംനാഥന്റെ മണ്ണ്. പുതു പള്ളിയുടെ മണ്ണ്. ചോര വീഴാത്ത ദൈവത്തിന്റെ സ്വന്തം നാട്. ജാതി മത വിവേചനങ്ങൾ ഇല്ലാതെ ഏവരും ആഘോഷിക്കുന്ന തൃശൂർ പൂരത്തിന്റെ നാട്.
രേണുകയുടെ വീട് നാട്ടിലെ പേരുകേട്ട പറക്കോട്ട തറവാട്. അവിടത്തെ പ്രമാണി ആയ രേണുകയുടെ അച്ഛൻ രാമകൃഷ്ണൻ നായർ. അമ്മ കോവിലകത്തെ രാതിക നായർ. അനിയത്തി രേവതി നായർ. സ്വന്തം ആയി ഒരുപാട് ഭൂമി ഉള്ള തറവാട്ടുകാർ ആണ് അവർ. അനിയത്തി ഇപ്പോൾ ബിടെക് ഇന് പഠിക്കുന്നു ഫസ്റ്റ് ഇയർ. കേരളത്തിലെ തന്നെ പേര് കേട്ട വിദ്യ അക്കാദമി യിൽ ആണ് അവൾ പഠിക്കുന്നത്. രേണുക തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇൽ മൂന്നാം വർഷം ആണ് ഇപ്പോൾ. രേണുക പഠിക്കാൻ നല്ല മിടുക്കി ആണ്.
കൊത്തി വെച്ച ശിലയെ പോലെ സൗന്ദര്യം ഉള്ള രേണുക യുടെ പിന്നാലെ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂവാലന്മാർ ഉണ്ട്. ആർക്കും അവൾ എഞ്ചിനീയറിംഗിന് ചേരുന്ന വരെ അവൾ പിടി കൊടുത്തില്ല. എന്നാൽ എഞ്ചിനീയറിംഗ് ഇന് ചേർന്ന അവളുടെ മനസ്സിൽ ചെങ്കൊടി എന്തിയ ഒരു സഗാവ് കടന്നു കൂടി.അലി എന്ന ചുവപ്പിന്റെ നായകൻ. ചെങ്കൊടിയിൽ ചേർത്ത പ്രണയം അവൻ നൽകിയപ്പോൾ അവൾ മറുതൊന്നു ചിന്തിക്കാതെ മൗന സമ്മതം നൽകി. അവൻ നൽകിയ ചുവപ്പിൽ പൊതിഞ്ഞ ചുംബനങ്ങൾ അവൾ ഏറ്റുവാങ്ങി. കോളേജിൽ നടന്ന ചുംബന സമരത്തിൽ അലി അവളുടെ അധരങ്ങൾ നുകർന്നു അവൻ കോളേജിന് മുന്നിൽ വിളിച്ചോതി രേണുക അവന്റെ പെണ്ണ് ആണെന്ന്. ആ ഒരു വർഷം കൊണ്ടു തന്നെ അവരുടെ ചുവപ്പിൽ പൊതിഞ്ഞ പ്രണയം ശില യെക്കാൾ ദൃടം ആയി. ചുംബനങ്ങൾ ചുംബനങ്ങൾ ചുംബനങ്ങൾ…..
വിപ്ലവം മനസ്സിൽ ഉറക്കത്തിൽ പോലും മുറുകെ പിടിക്കുന്ന സഗാവിനെക്കാൾ ചെഗുവേര യുടെ വിപ്ലവ സഗാക്കളെക്കാൾ ആർക്കാണ് പ്രണയത്തിൽ ഇത്രയും തീവ്രത സൂക്ഷിക്കാൻ സാധിക്കുക. അവന്റെ പ്രണയം അവൾക്ക് മരുഭൂമിയിലെ മറുപ്പച്ച പോലെ അവൾക്ക് വിലപ്പെട്ട ഒന്നായിരുന്നു. വാക മര ചുവട്ടിലെ ചുവന്ന പൂക്കൾക്ക് പോലും അവരുടെ പ്രണയത്തിന്റെ തീക്ഷണത അനുഭവിച്ചു. ‘ ഇനിയും ജനിക്കുമോ ഇതുപോലൊരു പ്രണയ കാവ്യം ‘ എന്ന് ഏതോ കവി തൂലികയാൽ എഴുതി ചേർത്ത പോലെ മനോഹരം ആ പ്രണയം. ” വിടർന്ന രാവിൽ വിരിയാത്തതെന്തേ ആദരത്തിൽ ചലിച്ചെടുത്ത പ്രണയമാം വർഷമേ ”
അങ്ങനെ തുടർന്ന ഗാടമായ പ്രണയത്തിനോടുവിൽ ഒരു നാൾ അവളുടെ കന്നി കാത്തം അവൻ കവർന്നെടുത്തു. അന്ന് ഒരു സമര ദിനം ആയിരുന്നു. അതി രാവിലെ ആരംഭിച്ച ഭരണകൂടത്തിന്റെ അമർച്ച ചെയ്യുന്ന നടപടികൾക്ക് എതിരെ നടന്ന പ്രതിഷേധം ക്യാമ്പ്സിൽ ആളി കത്തി. പഠിപ്പു മുടക്കി അവർ പത്തു മണിയോട് കൂടെ ആ ക്യാമ്പസ് നിശബ്ദം ആക്കി. എല്ലാവരും പിരിഞ്ഞു. അലി രേണുകയെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ പാതി വിളിച്ചാൽ എങ്ങനെ ആണ് ക്ഷണം നിരസിക്കുക. താൻ ഭാവിയിൽ ജീവിക്കേണ്ട വീട്ടിലേക്ക് അവൻ ക്ഷണിച്ചിരിക്കുന്നു. തെല്ലൊന്നും ചിന്ദിക്കാതെ അവൾ സമ്മതം മൂളി. അവന്റെ കൈ ചെന്നെത്താത്ത എതിടം ആണ് തന്റെ ശരീരത്തിൽ ബാക്കി ഉള്ളത്. അവൻ തഴുകിയ മാറിടങ്ങളും നിതമ്പങ്ങളും പൂവിതളിൽ വരെ അവന്റെ കൈ കൾ ചെന്നെത്തിയ നിമിഷം അവളുടെ മനസ്സിൽ ആ നിമിഷം കയറി വന്നു.
അവൻ തന്നോട് ഇന്നു വരെ ഒന്നും ഒളിച്ചിട്ടില്ല. അവനു ഉണ്ടായിരുന്ന പ്രണയവും അവർ സംഗമം നടത്തിയതും ഒന്നും അവൻ ഒളിച്ചിട്ടില്ല. അവനെ മനസ്സിൽ കൊണ്ടു നടക്കാത്ത ഏത് പെണ്ണാണ് ആ ക്യാമ്പസിൽ ഉണ്ടാവുക. അവന്റെ വാക്കുകൾ അവന്റെ നാവിൽ നിന്നും ഒഴുകുന്ന കവിതകൾ ഇതെല്ലാം തന്നെ ദാരാളം.
