ലൈബ്രറിയിലെ അങ്കിൾ – ഗേ ഒൺലി – ഓൾഡ് യങ് റൊമാൻസ്.
Libraryile Uncle | Author : Subimon
സുഹൃത്തുക്കളെ ഇത് വീണ്ടും ഒരു വലിയ ഇടവേളയ്ക്ക് ശേഷം എഴുതുന്ന ഗേ സ്റ്റോറി ആണ്. ഗേ ഒൺലി.
വലിയ ഫാന്റസി, വെറൈറ്റി ഒന്നും ഇല്ലാത്ത – റൊമാന്റിക്, ഓൾഡ് യങ് സാധനം. ഫോഴ്സഡ് പാർട്ട് ഇതിൽ ഇല്ല.
എന്റെ പേര് ജിതിൻ. ഫാമിലി ഒക്കെ വളരെ വളരെ പ്രൊഫഷണൽ ടീംസ് ആയതുകൊണ്ട് അധികം ലോക്കൽ കമ്പനികളും കൂട്ടുകാരും ഇല്ലാത്ത ലൈഫ് ആരുന്നു എന്റെത്. പിന്നെ ഒരു ചെറിയ ലെവൽ പഠിപ്പിസ്റ്റ് കൂടി ആയിരുന്നത് കൊണ്ട് sports, കളി, കറക്കം ഒന്നും എന്റെ ലൈഫിൽ അധികം ഇല്ലാരുന്നു.
Yes. CBSE പ്രോഡക്റ്റ് ആണ് ഞാൻ.
Typical cbse പ്രോഡക്റ്റ്. സാമാന്യം നല്ലവണ്ണം വെളുത്ത് ചെറുതായി തടിച്ച ടൈപ്പ് ബോഡി. അധികം ഹെയർ ഒന്നുമില്ല. ഈവൻ മുഖത്തു പോട്ടെ, നെഞ്ചത്ത് പോലും തീരെ ഹെയർ ഇല്ലാത്ത ബോഡി നേച്ചർ ആണ് എന്റേത്. റൗണ്ട് ഫെയ്സും.
സെക്സ് -പോൺ ഒക്കെ എനിക്ക് ഇഷ്ടം മിൽഫ്, ആന്റി ടൈപ്പ് ഒക്കെ ആർന്നു. അതും ഡൈലി മാക്സിമം ഒരു വാണം വിടൽ ആണ് 18 വയസിൽ എന്റെ കണക്ക്. അത്ര ഹൈ ലിബിഡോ ഒന്നും ഇല്ലാരുന്നു എനിക്ക്.
അങ്ങനെ ഇരിക്കല്ലേ ഞാൻ ഡിഗ്രിക്ക് ചേർന്നു ഫസ്റ്റ്ഇയർ കഷ്ട്ടിയായി. 18-19 വയസ്.
പിന്നെ ഞാൻ ചെറിയ തരം പഠിപ്പിസ്റ്റ് ആയതുകൊണ്ട് കോളേജിൽ നിന്ന് രണ്ടുമൂന്നു കിലോമീറ്റർ മാറിയിട്ടുള്ള പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു.
ഇടയ്ക്കിടെ പോകും പുസ്തകങ്ങൾ എടുക്കും വായിക്കും. അങ്ങനെ സെറ്റ് ആയി.
പൊതുവേ എനിക്ക് ഫ്രണ്ട്സ് കുറവാണല്ലോ, അങ്ങനെ ഒരു ദിവസം ബുക്ക് എടുക്കുമ്പോൾ ഒരു സീനിയർ പുള്ളിയും ആയി, സ്ഥിരം കാണുന്ന ആളാണ്, പരിചയപ്പെട്ടു.
ജയചന്ദ്രൻ എന്നാണ് പേര് അങ്ങേരുടെ. 70 വയസ് കഷ്ട്ടി ഒണ്ട്. തടിച്ചു, അത്യാവശ്യം ഉയരം ഉള്ള ആള്. സാന്താ ക്ലോസ്ന്റെ പോലത്തെ താടിയും തലയും. അത്ര ലോങ്ങ് താടി അല്ലെന്ന് മാത്രം.
ഭാര്യയും മക്കളും ഒക്കെ വിദേശത്ത് ആണ് . ഇങ്ങേർക്ക് നാടും മണ്ണും ഒക്കെ ഇഷ്ടം ആയ കാരണം നാട്ടിൽ തനിയെ നിൽക്കുന്നു. വർഷത്തിൽ രണ്ടുമൂന്ന് തവണ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് പോകും അല്ലെങ്കിൽ ഭാര്യയും മക്കളും ഇങ്ങോട്ട് വരും . അങ്ങനെ ആണത്രേ.
ഓക്കേ.
അങ്ങനെ പുള്ളിക്കാരൻ ലൈബ്രറിയിൽ വരുമ്പോൾ എന്നോട് പറയും. ഞാൻ തിരിച്ചും . ചില ബുക്കുകൾ ഞങ്ങൾ രണ്ടുപേരുടെയും ഒരേ ടേസ്റ്റ് വരുമ്പോൾ വായിച്ചു കഴിഞ്ഞ് പരസ്പരം എക്സ്ചേഞ്ച് ചെയ്യും. അങ്ങനെ.
ഇടയ്ക്ക് ലൈബ്രറിയുടെ മുന്നിലെ ബേക്കറിയിൽ ചായ, ജൂസ് എങ്ങാനും പുള്ളി വാങ്ങി തരും, else ഞാൻ വാങ്ങി കൊടുക്കും.
അങ്ങനെ നല്ല ഫ്രണ്ട്സ് ആയി തുടങ്ങി ഞങ്ങൾ. അങ്ങനെ ഒരു ദിവസം ലൈബ്രറിയിലെ ബുക്ക് പരിപാടികൾ കഴിഞ്ഞിട്ട് ഞങ്ങൾ ജ്യൂസ് കുടിക്കാനായി സ്ഥിരം ബേക്കറിയിലേക്ക് പോയി.
പക്ഷേ അന്ന് ആ ബേക്കറി തുറക്കാഞ്ഞത് കാരണം കുറച്ച് അപ്പുറത്ത് മാറിയിട്ടുള്ള ഒരു സ്ഥലത്തേക്ക് പോകേണ്ടിവന്നു.
തൊട്ടടുത്ത് തന്നെ ആണ് പക്ഷേ ഞങ്ങൾ അവിടെ കയറി ജൂസ് ഓർഡർ ചെയ്ത് ഇരിക്കാൻ പോയപ്പോൾ ആണ് ഒരു awkward തോന്നിയത്. ഒരുകാലത്തെ കാമുകി കാമുകന്മാര്ക്ക് വേണ്ടി സെറ്റ് ചെയ്തത് പോലെത്തെ പ്രൈവസി ഒള്ള ടൈപ്പ് സീറ്റിങ് ആര്ന്നു.
പോരാത്തതിന് ഞങ്ങൾ രണ്ടുപേർക്കും പുറമേ വേറെ ഒറ്റ കസ്റ്റമേഴ്സ് ആ നേരത്ത് ഉണ്ടായിരുന്നില്ല.
മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന പോലെ സീറ്റിങ് ആവുകയും ചെയ്തു, പിന്നെ ജൂസ് വരാൻ അല്പം താമസവും ഉണ്ടായി. വല്ലാത്ത പ്രൈവസിയും പിന്നെ അധികം വെളിച്ചമില്ലാത്ത സെറ്റപ്പും ആയപ്പോൾ എന്തോ പോലെ തോന്നി.
പുസ്തകങ്ങളെ പറ്റിയും എഴുത്തുകാരെ പറ്റിയും ഒക്കെ വളരെ കാര്യമായി സംസാരിച്ചിരുന്ന ഞങ്ങൾ പെട്ടന്ന് പകുതി സൈലന്റ് ആയ പോലെ ആയി.
അങ്ങനെ ജ്യൂസ് വന്നു അത് കുടിച്ച്, അധികം സ്നാക്സ് ഒന്നും കഴിക്കാൻ നിൽക്കാതെ ഞങ്ങൾ പെട്ടെന്ന് ബില്ല് കൊടുത്ത് സ്ഥലം വിട്ടു.
ഞാൻ വീട്ടിലെത്തി കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ‘ എന്നാലും എന്തിനാണ് അന്നേരം മൊത്തത്തിൽ ഒരു ഓക്ക്വേഡ് ഫീലിംഗ് വന്നത്?’ എന്ന ഒരു ചോദ്യം ബാക്കിയായിരുന്നു.
മനസ്സിൽ അന്ന്, ബാക്കി സമയം മുഴുവനും -ആവശ്യമില്ലാതെ പുള്ളിക്കാരന്റെ മുഖം കയറി കയറി വന്നു. പറയുന്നു അങ്ങേര് അന്ന് ഇട്ടിരുന്ന ഷർട്ടിന്റെ കോളറിന്റെ വരെ ചിത്രം മനസ്സിൽ വളരെ വ്യക്തമായി കിടപ്പുണ്ടായിരുന്നു.
അങ്ങനെ ഒരു വിധം അന്നത്തെ ദിവസം കഴിഞ്ഞു. ഉറക്കത്തിൽ എന്തൊക്കെയോ വ്യക്തമാകാത്ത സ്വപ്നങ്ങളും പുള്ളിക്കാരനും ആയി കണക്ട് ചെയ്ത് കണ്ടു.
അങ്ങനെ രണ്ട്ദിവസം കഴിഞ്ഞ് പുള്ളിക്കാരൻ വാട്സാപ്പിൽ “ഇന്ന് ലൈബ്രറി വരുന്നില്ലേ??”എന്ന് ചോദിച്ചു മെസ്സേജ് ഇട്ടു.
മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വേണ്ട എന്ന് പറഞ്ഞു എങ്കിലും YES ആണ് മറുപടി സെൻറ് ആയത്.
അന്നത്തെ ഓക്ക്വേർഡ് ഫീലിംഗ് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും പുള്ളിക്കാരനെ കാണാനായി മനസ്സിന്റെ ഉള്ളിൽ ഒരു ചെറിയ വെമ്പൽ ഉണ്ടായിരുന്നു.
ലൈബ്രറിയിൽ ബുക്ക്കൾ വച്ചിരിക്കുന്ന സ്ഥലത്ത് ഞാൻ ഒരു പുസ്തകം തപ്പാൻ ആയി കയറിയപ്പോൾ അങ്ങേര് അവിടുണ്ട്.
വേറെ ആരും ഇല്ലാത്ത ബുക്ക് റാക്കിന്റെ പരിസരത്ത് ഞാനും അങ്ങേരും കണ്ടുമുട്ടിയപ്പോൾ വീണ്ടും മനസ്സിൽ എന്തോ പോലെ തികട്ടി വന്നു.
അങ്ങേര് സാധാരണ പുസ്തകത്തെ പറ്റി, എഴുത്തുകാരെ പറ്റി, വാർത്തകളോ ഒക്കെ ആണ് ആദ്യമേ സംസാരിക്കാറ്.
ഞാനും അത് തന്നെ.
പക്ഷേ അന്ന് “ആ… ഇന്നലെ എന്താരുന്നു പരിപാടികൾ??”എന്ന് ചോദിച്ചു.
പൊതുവേ ലൈബ്രറിയിൽ വരുമ്പോൾ ഒരുമിച്ച് ഉണ്ടെങ്കിൽ കാണും എന്നത് അല്ലാതെ പറഞ്ഞ് ഉറപ്പിച്ച് പ്രീ പ്ലാൻ ചെയ്തു വരുന്ന പതിവ് ഞങ്ങൾക്ക് ഇല്ലാരുന്നു.
അതുപോലെ കാണാത്ത ദിവസം എന്തായിരുന്നു പരിപാടി , എവിടെ പോയി എന്നൊക്കെ ചോദിക്കുന്ന ഞങ്ങൾക്ക് ഇല്ലായിരുന്നു.
പക്ഷേ പുള്ളി ചോദിച്ചപ്പോൾ ഞാൻ “ഒന്നും ഇല്ലാരുന്നു… ക്ലാസ്സ് തന്നെ….”എന്ന് പറഞ്ഞു എന്ന് മാത്രം അല്ല , ഞാൻ ചിന്തിക്കുന്നതിനും മുൻപ് എന്റെ നാവിൽ നിന്ന് “അങ്കിൾ എന്താരുന്നു പരിപാടി??” എന്ന ചോദ്യവും വന്നു അറിയാതെ തന്നെ പുള്ളിക്കാരൻറ്റെ കയ്യിൽ-കൈത്തണ്ടയിൽ കയറി പിടിക്കലും ചേർന്നു നിൽക്കലും കഴിഞ്ഞു.
പുള്ളിയുടെ മുഖത്തു പെട്ടന്ന് ഒരു ചിരി വന്നു. പക്ഷേ അത് മാറ്റി “ഏയ്… വീട്ടിൽ തന്നെ ആരുന്നു….”എന്ന് പറഞ്ഞു ഞങ്ങൾ ബുക്ക് തിരഞ്ഞു തുടങ്ങി.
അങ്ങനെ കുറച്ച് സമയം കഴിഞ്ഞ് എന്റെ മനസ്സിലുള്ള കാര്യം – ഞാൻ പോലും അറിയാതെ കിടന്നത് -അങ്ങേര് ചെയ്തു. പുസ്തകം തപ്പുന്നതിന്ഇടയിൽ മെല്ലെ എന്റെ കയ്യിൽ പിടിച്ചു അങ്ങേര് “എടാ മോനെ… ഞാൻ നിനക്ക് ഒരു കിസ്സ് തരട്ടെ???”എന്ന് ചോദിച്ചു.