മഞ്ജുവിന്റെ അവിഹിത ഭാവനാലോകം
Manjuvinte Avihitha Bhavanalokam | Author : Manju Varma
“ചേട്ടാ, എഴുന്നേൽക്ക്, ചോറുണ്ടിട്ട് കിടക്കെന്നേ.”
കള്ളു കുടിച്ചു ബോധമില്ലാതെ കിടന്നിരുന്ന എന്റെ ഭർത്താവിനെ കുലുക്കി വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“നീ പോടീ പൂറി മോളെ, എനിക്കൊന്നും വേണ്ട നിന്റെ കോണത്തിലെ ചോറ്.”
നാക്ക് കുഴഞ്ഞു കൊണ്ടുള്ള അയാളുടെ തെറിവിളി കേട്ട ഞാൻ ഒരടി പിന്നീലേക്ക് മാറി നിന്നു. അല്ലെങ്കിൽ ചിലപ്പോൾ കയ്യിലിരുന്ന ചോറും കറിയും അങ്ങേരു തട്ടിത്തെറിപ്പിച്ചു കളഞ്ഞേനെ. വീണ്ടും മനസിലാവാത്ത ഭാഷയിൽ എന്നെ എന്തൊക്കെയോ തെറികൾ വിളിച്ചുകൊണ്ട് അയാൾ മയക്കത്തിലേക്കു പോയി.
നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചിട്ട് അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്ക് പാത്രത്തിലെ ചോറ് ഇട്ടതിനു ശേഷം ഫ്രിഡ്ജിൽ തല ചായ്ച് ഞാൻ പൊട്ടികരഞ്ഞു. ഇങ്ങനെ ഒരു മുഴുക്കുടിയനെ കല്യാണം കഴിക്കേണ്ടി വന്ന സമയത്തെ ശപിച്ചുകൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തെ പടിയിൽ ഇരുന്നുകൊണ്ട് ആ നശിച്ച സമയം ഞാൻ വീണ്ടും ഓർത്തെടുത്തു…
രണ്ട് വർഷം മുൻപ് നാട്ടിലെ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ശ്രീകുമാർ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയരുടെ ആലോചന എനിക്ക് വന്നത്. സുന്ദരനും തറവാടിയും ആയിരുന്ന അയാളെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു, എനിക്കും. പെട്ടെന്നുതന്നെ വിവാഹവും നടന്നു.
പക്ഷേ ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചു വന്ന് ബോധം കെട്ട് ഉറങ്ങിയ അയാളെ കണ്ട് ഞാൻ വിറങ്ങലിച്ചിരുന്നു പോയതേ ഉള്ളു. പിന്നീട് ദിവസങ്ങളോളം അതേ അവസ്ഥ തുടർന്നിരുന്നുകൊണ്ടിരുന്നു. ഞാൻ എന്ന ഒരാൾ ആ വീട്ടിൽ ഉണ്ടെന്നുള്ള തോന്നൽ പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. വല്ലപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം എന്നോട് സംസാരിച്ചിരുന്ന അയാൾ മുഴുവൻ സമയവും മൊബൈൽ ഫോണിൽത്തന്നെ ആയിരുന്നു.
അല്ലാത്ത സമയങ്ങളിൽ സുഹൃത്തുക്കളുടെ കൂടെ മദ്യപാനവും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവർക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി മിക്കപ്പോഴും ഞാൻ അടുക്കളയിൽത്തന്നെ ആയിരുന്നു. കൃത്യ സമയത്ത് മേശപ്പുറത്തു ഭക്ഷണം എത്തിയില്ലെങ്കിൽ കണ്ണുപൊട്ടുന്ന മാതിരിയുള്ള തെറി കേൾക്കേണ്ടി വരും.
അതുകൊണ്ട് തന്നെ മദ്യപാന സഭ നടക്കുമ്പോൾ ഞാൻ അടുക്കളയിൽ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഒന്നുരണ്ടു തവണ ഞാനുമായി ഒരുമിച്ചു കിടന്നതല്ലാതെ ജീവിതത്തിൽ സെക്സ് ലൈഫ് എന്താണെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. അങ്ങനെ ഒരുദിവസം പതിവുപോലെ എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളും അദ്ദേഹവും ഞങ്ങളുടെ സ്വീകരണ മുറിയിൽ ഒത്തുകൂടി. അവരുടെ ഒച്ചയും അട്ടഹാസങ്ങളും എനിക്ക് ആരോചകമായിരുന്നു.
ഞാൻ അടുക്കള വാതിൽ അടച്ചിട്ട് അവർക്ക് കഴിക്കാനുള്ള ബീഫ് തയ്യാറാക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണ് എന്റെ പുറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടത്. എന്റെ നിതബത്തിൽ ആരുടെയോ കൈപ്പത്തി പതിയെ അരിച്ചിറങ്ങുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പെട്ടെന്ന് ഞെട്ടിത്തെറിച്ച ഞാൻ ഭയന്നുവിറച്ച് ഒരു ഭാഗത്തേക്ക് മാറി നിന്ന് കിതച്ചുകൊണ്ട് അതാരാണെന്ന് തിരിഞ്ഞു നോക്കി. അയാളെക്കണ്ട ഞാൻ ഞെട്ടിത്തരിച്ചുപോയി. ‘വാർക്കപ്പണിക്കാരൻ ജോണിച്ചേട്ടൻ!!’
ഒരു കയ്യിൽ വെള്ളത്തിന്റെ കുപ്പി പിടിച്ചുകൊണ്ട് വഷളച്ചിരി ചിരിച്ചുകൊണ്ട് അയാൾ എന്നോട് പറഞ്ഞു.
“മോളെ, കുറച്ചു വെള്ളം തരാമോ?”
“വെള്ളം ഫ്രിഡ്ജിലുണ്ട്.”
അയാളെ വെറുപ്പോടെയും ഭയപ്പാടോടെയും നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
വളരെ ചെറിയ അടുക്കള ആയതുകൊണ്ട് ഒരാൾക്ക് മാത്രം നിൽക്കാനുള്ള ഇടമേ അവിടെ ഉണ്ടായിരുന്നുള്ളു. ഫ്രിഡ്ജ് ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നടക്കാൻ ഒരുങ്ങിയപ്പോഴേക്കും എന്നെ തടഞ്ഞുകൊണ്ട് അയാൾ ഫ്രിഡ്ജിനു നേരെ നടന്നു.
