ശിൽപയെ കളിച്ച കളി
Shilpaye Kalicha Kali | Author : Funnyfreaker
നമസ്‌കാരം, എൻ്റെ പേര് സലിം. ഞാൻ ഇവിടെ സ്ഥിരം കഥകൾ വായിക്കുന്ന ഒരു വ്യക്തി ആണ്. ഇവിടെ ഉള്ള പല കഥകളിലെ ചില ആശയങ്ങൾ ഞാൻ എൻ്റെ ജീവിതത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് പല കളികളും സമ്മാനിച്ചിട്ടുണ്ട്.
അങ്ങനെ ഒരുപാട് കഥകൾ വായിച്ചപ്പോൾ എനിക്കും തോന്നി എൻ്റെ ജീവിതാനുഭവങ്ങൾ ഇവിടെ പങ്ക് വെക്കണം എന്ന്.
എൻ്റെ സ്വദേശം പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനു അടുത്താണ്. എൻ്റെ നാട്ടിലെ അത്യാവശ്യം വലിയ തറവാട്ടുകാർ ആണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ചെറുപ്പം തൊട്ടേ എൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരാൻ എൻ്റെ മാതാപിതാക്കൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
ഞാൻ ഡിഗ്രി തമിഴ്‌നാട്ടിലെ ഒരു കോളേജിൽ നിന്നാണ് പഠിച്ചത്. അവിടെ ഒരുപാട് കളികൾ ഉണ്ട്, അതൊക്കെ വഴിയേ പറയാം.
പഠനത്തിന് ശേഷം കുറെ കാലം മദ്രാസിലും ബാംഗ്ലൂരിലും, ഡൽഹിയിലും ഒക്കെ ജോലിക്കു വേണ്ടി ഞാൻ പോയിട്ടുണ്ട്. അവിടെ ഒക്കെ കുറെ കാലം താമസിച്ചിട്ടും ഉണ്ട്. അവിടെയും ഒരുപാട് കളികൾ കിട്ടിയിട്ടുണ്ട് (അതും പിന്നെ പറയാം).
ഇവിടെ പറയാൻ പോകുന്നത് എനിക്ക് നാട്ടിൽ വെച്ച് ഉണ്ടായ അനുഭവങ്ങൾ ആണ്.
ഞാൻ ഒരു യാത്രപ്രിയൻ ആണ്. എനിക്ക് യാത്രകളോട് വല്ലാത്ത ഒരു ആവേശം ആണ്. എനിക്ക് സ്വന്തമായി ഒരു കാർ ഉണ്ട്, എൻ്റെ ഒരുപാട് കളികൾക്ക് എന്നെ സഹായിച്ചവൻ.
ഇനി കഥയിലേക്ക് കടക്കാം.
ഞാൻ ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യം ഫോള്ളോവെർസ് ഒക്കെ ഉള്ള ഒരാൾ ആണ്. യാത്ര വീഡിയോ ഒക്കെ ചെയ്യും.
അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഒരു മെസ്സേജ് വന്നു.
അവൾ: തൻ്റെ ഒക്കെ യോഗം.
ഞാൻ: എന്ത് യോഗം? ഇതാരാ?
അവൾ: എന്നെ തനിക്കു വലിയ പരിചയം കാണില്ല, ഞാൻ തൻ്റെ ഒരു ജൂനിയർ ആണ്.
ഞാൻ : ഓ ശെരി, സത്യത്തിൽ എനിക്ക് ആളെ മനസിലായില്ല. തൻ്റെ പ്രൊഫൈൽ ലോക്കഡ് ആണ്, അതുകൊണ്ട് ശരിക്കും എനിക്ക് ആരാ എന്ന് അറിയില്ല.
അവൾ: (ഒരു ഫോട്ടോ അയച്ചു) എവിടേലും കണ്ടതായി ഓർക്കുന്നുണ്ടോ? (ഒരു കിടിലൻ ഫോട്ടോ, സ്ലീവെലെസ്സ് ടീഷർട് ഒക്കെ ഇട്ട്.)
ഞാൻ: ആ, കോളേജിൽ കണ്ടിട്ടുണ്ട്
(കണ്ടിട്ടുണ്ട് എന്നല്ല, ഇവളെ നല്ല ഓർമ ഉണ്ട്. കോളേജിലെ അറിയപ്പെടുന്ന ഒരു ഫെമിനിച്ചി ആയിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പേർക്ക് ഇവളെ കളിക്കാൻ ആഗ്രഹവും ഉണ്ടായിരുന്നു, പക്ഷെ ഇവൾ ആർക്കും പിടി കൊടുത്തിട്ടില്ല. കാണാൻ സിനിമ നടി പ്രയാഗ മാർട്ടിനെ പോലെ ഇരിക്കും.)
അവൾ: ബൈ ദി വേ, എൻ്റെ പേര് ശിൽപ്പ, ഇയാളെ എനിക്ക് നല്ല ഓർമ ഉണ്ട്. കോളേജിലെ മെയിൻ ഗാങ്ങിലെ ആൾക്കാരെ ഒന്നും പെട്ടന്ന് മറക്കാൻ പറ്റില്ലല്ലോ.
ഞാൻ: ഓ, അതിനുമാത്രം ഓർക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല, മാഡം.
അവൾ: ഞാൻ ശ്രദ്ധിക്കാറുണ്ട്, മണ്ണാർക്കാട് നിന്ന് കോളേജിലോട്ടു കാറിൽ വരുന്ന ടീമ്സ് നെ ആരായാലും ശ്രദ്ധിച്ചു പോകും.
ഞാൻ: അതൊക്കെ ഒരു വൈബ് അല്ലെ. നല്ല ഒരു ടൈം ആയിരുന്നു അത്. ഐ മിസ് ദാറ്റ്.
അവൾ: ഐ ടു മിസ് ദാറ്റ്, നല്ലൊരു ടൈം ആയിരുന്നു.
ഞാൻ: അല്ല താൻ എന്താ “എൻ്റെയൊക്കെ യോഗം” എന്ന് മെസ്സേജ് അയച്ചത്?
അവൾ: അത് പിന്നെ ഇങ്ങനെ കറങ്ങി നടക്കുവല്ലേ.
ഞാൻ: അത് ആർക്കു വേണേലും കറങ്ങി നടക്കാം ടോ. താല്പര്യവും മനസും ഉണ്ടായാൽ മതി.
അവൾ: ചുമ്മാ, നിങ്ങൾ ആണുങ്ങളെ പോലെ ഞങ്ങൾ പെണ്ണുങ്ങൾക്കൊന്നും പറ്റില്ലല്ലോ.
ഞാൻ: അങ്ങനെ ആൺ പെൺ വ്യത്യാസം ഒന്നും ഞാൻ നോക്കാറില്ല. ഞാൻ കറങ്ങാൻ പോവുമ്പോ എൻ്റെ ഏതു സുഹൃത്തുക്കളെയും അവർക്കു താല്പര്യം ഉണ്ടേൽ ഞാൻ കൂടെ കൊണ്ടുപോകും.
അവൾ: തൻ്റെ സുഹൃത്ത് ആവാനും വേണം ഒരു ഭാഗ്യം ലെ?
ഞാൻ: അങ്ങനെ ഒന്നും ഇല്ല, ആർക്കും എൻ്റെ സുഹൃത്ത് ആവാം.
അവൾ: എന്നാൽ എന്നേം ഫ്രണ്ട് ആക്കുമോ?
ഞാൻ: അതിനെന്താ ബഡ്ഡി.
അങ്ങനെ ഞങ്ങൾ സ്ഥിരം ആയി ചാറ്റ് ചെയ്യാൻ തുടങ്ങി. അവൾ അവളുടെ ജീവിതത്തിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
പഠിത്തം കഴിഞ്ഞു അവൾ കൊറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു. അവിടെ അവളുടെ കൂടെ ജോലി ചെയ്ത ഒരുത്തനുമായി പ്രേമവും പിന്നെ ഒരുമിച്ചു താമസവും ഒക്കെ. അതിനു ശേഷം അവൻ ഇവളെ തേച്ചു എന്നും, അതിൻ്റെ വിഷമത്തിൽ ജോലി ഒഴിവാക്കി നാട്ടിൽ വന്നെന്നും. ഇപ്പൊ വീട്ടിൽ മൂഞ്ചി തെറ്റി ഇരിപ്പാണ്.
