❤️റസിയ❤️ – 1 34അടിപൊളി 

❤️റസിയ❤️ – 1

Rasiya | Author : SKR

[ Previous Part ] [www.kambi.pw ]


ഒരു കർക്കടക മാസമായിരുന്നു അത്. ചാലിയാറിലെ വെള്ളം കലങ്ങിമറിഞ്ഞ് ഒഴുകുന്ന, നിലമ്പൂരിന്റെ മണ്ണിൽ മഴ തോരാതെ പെയ്യുന്ന ഒരു വൈകുന്നേരം .

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ ആ കൊച്ചുഗ്രാമത്തിൽ, കുന്നിൻചെരുവിലായി അലവി ഹാജിയുടെ ‘മാളികവീട്’ പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്നു. ആ ഗ്രാമത്തിലെ ഐശ്വര്യത്തിന്റെ അടയാളമായിരുന്നു ആ വലിയ വീട്.

ചുറ്റും ഏക്കറുകളോളം പടർന്നു കിടക്കുന്ന തേക്ക് തോട്ടങ്ങളും, ദൂരെയെവിടെയോ കേൾക്കുന്ന ഹാജിയുടെ മരമില്ലിലെ അറക്കവാളുകളുടെ മുഴക്കവും ആ വീടിന്റെ ഐശ്വര്യം വിളിച്ചോതുന്നുണ്ടായിരുന്നു.

നിലമ്പൂരിലെ വലിയ ധനികനും ബിസിനസുകാരനുമായ അലവി ഹാജിക്ക് തന്റെ ബിസിനസ്സുകളേക്കാൾ പ്രിയപ്പെട്ടത് തന്റെ ഏക മകൾ റസിയയായിരുന്നു.https://ibb.co/YT0j9gXh

എട്ടു വർഷങ്ങൾക്കു മുൻപ്, റസിയയുടെ ഭർത്താവ് സുൽഫിക്കർ ഗൾഫിലെ ഒരു വാഹനാപകടത്തിൽ മരിച്ചതോടെയാണ് അവളുടെ ലോകം ഇരുളടഞ്ഞത്. കോഴിക്കോട്ടെ ആ വലിയ ഭർതൃവീട്ടിൽ നിന്നും സങ്കടക്കടലിലായ മകളെയും അവളുടെ കുഞ്ഞു മകൻ അലിയെയും നിലമ്പൂരിലെ സ്വന്തം തണലിലേക്ക് കൂട്ടി കൊണ്ടുവരുമ്പോൾ ഹാജി ഒരു കാര്യം ഉറപ്പിച്ചിരുന്നു—ഇനി തന്റെ മകളുടെ കണ്ണു നിറയരുത്.

ഇന്ന് അലിക്ക് ഇരുപത്തിനാല് വയസ്സുണ്ട്. നിലമ്പൂരിലെ സ്കൂളിലും കോളേജിലുമായി വളർന്ന അലി, തന്റെ ഉമ്മൂമ്മ കുഞ്ഞിപ്പത്തുവിന്റെയും വല്യുപ്പയുടെയും സ്നേഹത്തണലിലാണ് വളർന്നത്. അറുപതിന്റെ നിറവിലും വീടിന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്ന കുഞ്ഞിപ്പത്തുവും, എഴുപത്തിയാറിലും തളരാത്ത ആവേശത്തോടെ ബിസിനസ്സ് നോക്കിനടത്തുന്ന അലവി ഹാജിയും റസിയയുടെയും അലിയുടെയും ഏക ആശ്രയമായിരുന്നു.

ജനാലയ്ക്കൽ പെയ്യുന്ന മഴ നോക്കി നിൽക്കുമ്പോൾ റസിയയുടെ മനസ്സിൽ പഴയ ഓർമ്മകൾ ഒരു തിരമാല പോലെ വന്നുപോയി. നാല്‍പ്പത്തിരണ്ടാം വയസ്സിലും അവളുടെ മുഖത്ത് ആ പഴയ ഗാംഭീര്യം ബാക്കിയുണ്ട്.

മാളികവീടിന്റെ ഉമ്മറത്ത് ഇരുന്നുകൊണ്ട് അലവി ഹാജി പുകയില മണക്കുന്ന ആ വലിയ ചാരുകസേരയിൽ കിടന്ന് മുറ്റത്തേക്ക് നോക്കി. അകലെ നിന്ന് കോളേജ് കഴിഞ്ഞു വരുന്ന അലിയുടെ നടത്തം നോക്കി നിൽക്കുമ്പോൾ ഹാജിയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

മാളികവീടിന്റെ ഓരോ തൂണിലും ഐശ്വര്യം കൊത്തിവെച്ചിട്ടുണ്ടെങ്കിലും, ആ വീടിന്റെ യഥാർത്ഥ വെളിച്ചം റസിയയായിരുന്നു. നാല്‍പ്പത്തിരണ്ട് വയസ്സായെന്ന് ആരും പറയില്ല. വെളുത്ത നിറം, ചിരിക്കുമ്പോൾ വിരിയുന്ന വശ്യമായ പുഞ്ചിരി, അരക്കെട്ട് വരെ നീളുന്ന കാർകൂന്തൽ.

രൂപഭംഗി അതേപടി പകർന്നു കിട്ടിയത് മകൻ അലിക്കായിരുന്നു. അലിക്ക് ഇരുപത്തിനാല് വയസ്സായെങ്കിലും ഒരു തരം നിഷ്കളങ്കമായ അലസത അവനിൽ വിട്ടുമാറാതെ നിന്നിരുന്നു. കാണാൻ നല്ല സുമുഖനാണെങ്കിലും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും തലയിൽ ഏറ്റെടുക്കാതെ, ഒരു സ്വപ്നജീവിയെപ്പോലെ അവൻ ആ വലിയ വീട്ടിൽ നടന്നു.

പലപ്പോഴും അലിയും റസിയയും ഉമ്മയും മകനും എന്നതിലുപരി രണ്ട് ആറ്റുമിത്രങ്ങളെപ്പോലെയായിരുന്നു. റസിയയുടെ ലോകം അലിയിൽ ഒതുങ്ങിനിന്നു. ഉമ്മൂമ്മ കുഞ്ഞിപ്പത്തുവിന് എപ്പോഴും എന്തെങ്കിലുമൊക്കെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നത് പതിവായിരുന്നു.

അലവി ഹാജി ആകട്ടെ, തന്റെ മരമില്ലുകളിലെയും കച്ചവടങ്ങളിലെയും തിരക്കിലായിരിക്കും. അതുകൊണ്ട് തന്നെ ആ വലിയ വീട്ടിൽ ഉള്ളുതുറന്ന് സംസാരിക്കാൻ അവർക്ക് പരസ്പരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ തമാശകളും കുസൃതികളും അലി പങ്കുവെക്കുന്നത് റസിയയോടാണ്.

ഒരിക്കൽ അലവി ഹാജി മകളുടെ ഏകാന്തത കണ്ട് മനസ്സുരുകി ചോദിച്ചു:

“മോളേ… ഇനിയൊരു ജീവിതം വേണ്ടേ നിനക്ക്? പ്രായം അധികമായിട്ടില്ല, നമുക്ക് നല്ലൊരു ആലോചന വന്നാൽ…”

വാക്കുകൾ പൂർത്തിയാക്കാൻ ഹാജിയെ റസിയ അനുവദിച്ചില്ല. ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു:

Updated: May 19, 2026 — 10:39 pm

Leave a Reply

Your email address will not be published. Required fields are marked *