തുണ്ട് കഥകള്‍ – ഒറ്റ വെടിക്ക് രണ്ട് പൂറു – 1
എന്റെ സ്വപ്തനഭൂമിയായ അമേരിക്ക എന്ന മാഹാ രാജ്യം! കൊച്ചു നാൾ മുതൽ എനിക്കിവിടെ എത്തിപ്പെടാൻ മനസ്സിൽ വലിയ മോഹമുണ്ടായിരുന്നു. ഹോട്ടൽ മാനേജ്മെൻറ് കഴിഞ്ഞ് ദുബായിലെ ഒരു കുതറ ബാറിൽ കുക്കായി ജോലി ചെയ്യുകയായിരുന്നു ഞാൻ, തുച്ചമായ ശംഭളം, ഒരു ആവറേജ് കുടുംബത്തിൽ പിറന്നു എനിക്ക് ബാങ്ക് ബാലൻസായി പ്രാരാബ്ധം മാത്രമേ ഉണ്ടായിരുന്നുള്ള അപ്പൻ കോട്ടയം ജില്ലയിലെ ചിംങ്ങവനം ഭാഗത്ത് ഒരു സാദാ കർഷകൻ, അൽപം റബ്ബറും പിന്നെ വാനിലയും ഒക്കെയായി ജീവിച്ചു പോന്നു. ബുദ്ധിമുട്ടുകൾക്കിടയിൽ ഞാൻ ഫോട്ടൽ മാനേജ്മെൻറ് ഡിഗ്രിയെടുത്തു.
പിന്നെ അപ്പന് സുഖമില്ലാതെ കിടപ്പായപ്പോൾ പ്രാരാബ്ധങ്ങൾ എന്റെ തലയിലായി. രണ്ടു പെങ്ങന്മാരാ താഴെയുണ്ടയിരുന്നത്. അവരെ കെട്ടിച്ചയക്കാൻ വേണ്ടിയായിരുന്നു ഞാൻ ദുബായിലെ ബാറിൽ ജോലി ചെയ്യാൻ വന്നത്. പറമ്പ് പണയം വെച്ച ലോണെടുത്തും, കടം വാങ്ങിയുമൊക്കെ ഞാൻ ഒരു പെങ്ങളുകുട്ടിയെ നല്ല രീതിയിൽ കല്ല്യാണം കഴിപ്പിച്ചയച്ചു. ആയിടക്കാണ് അമേരിക്കയിൽ നിന്നും എനിക്കൊരു വിവാഹാലോചന വന്നത്. ഇടവകയിലെ വികാരിയച്ചൻ വഴിയാണത് വന്നത്. അതു കൊണ്ട് തന്നെ എന്റെ വീട്ടുക്കാർക്ക് താൽപ്പര്യമായി. പെണ്ണിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്കും ബോധിച്ചു. അൽപം മോഡേണായിരുന്നെങ്കിലും കാണൻ നല്ല സുന്ദരിയായതു കൊണ്ട് ഞാൻ പിന്നെ മറിച്ചൊന്നും പറഞ്ഞില്ല.
അമേരിക്കയിൽ പോയി ഭർത്താവുദ്യോഗം ചെയ്യുന്ന പാവം അച്ചായന്മാരുടെ കഥ പലയിടങ്ങളിൽ നിന്നായി കേട്ടിരുന്നെകിലും അതൊക്കെ സ്വന്തം ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസ്സിച്ചില്ല. എല്ലാവർക്കും ഒരേ ഗതിയാകണമെന്നില്ലല്ലോ? പിന്നെ ഒറ്റ മോളായിരുന്നു ഷേർളി, അവർ കുടൂംബമായി അമേരിക്കയിൽ സൈറ്റിൽഡായിട്ട് കുറേ വർഷങ്ങളായിരുന്നു. ഷേർളിയുടെ അപ്പൻ ഹാർട്ട് അറ്റാക്കിൽ കുറേ വർഷം മുൻപ് മരിച്ചിരുന്നു. ഷേർളിയും അവളുടെ മമ്മി സാറാമ്മയും ചിക്കാഗോയിലെ ഒരു സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസപ്പിറ്റലിലെ നേർസ്സുമാരായിരുന്നു. നാട്ടിൽ കോടിക്കണക്കിനു സ്വത്ത്, അതെല്ലാം ഇനി ഞാൻ തന്നെ നോക്കി നടത്തണ്ടേയെന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ കുളിരു കോരി, ഹൊ! ഒരു ബ്ലാക്ക് സ്കോർപ്പിയോയിൽ സിൽക്കിന്റെ ജുബ്ബായും ‘റേയ് ബാൻ’ ഗ്ലാസ്സുമൊക്കെ ഇട്ട സ്റ്റൈലിൽ വന്നിറങ്ങുന്ന രംഗങ്ങൾ ഞാൻ എന്നും രാത്രി സ്വപ്നം കാണാൻ തുടങ്ങി.
അങ്ങിനെ ഒരു മാസ്സത്തിന്റെ ലീവിൽ ഷേർളിയും സാറാമ്മയും നാട്ടിലെത്തി, ഞാനും ദുബായിൽ നിന്നും നാട്ടിൽ ചെന്നു. നിശ്ഛയവും കല്ല്യാണവുമൊക്കെ ചട പടാന്ന് നടന്നു. പിന്നെ വിരുന്നും മറ്റുമായി കുറച്ചു ദിവസ്സങ്ങൾ, ഷേർളിക്ക തിരികെ പോകാൻ ഇനി ഒരാഴച്ച മാത്രം ബാക്കിയുള്ളപ്പോൾ മൂന്നാറിൽ ഹണിമൂൺ, ശരിക്കും പറഞ്ഞാൽ അന്നു വരെ ഞാനും ഷേർളിയും ഒരേ കിടക്കയിലയിരുന്നു കിടപ്പെങ്കിലും നമ്മൾ തമ്മിൽ ഒന്ന് തൊടുക പോലും ചെയ്തില്ലായിരുന്നു.
“ഇപ്പോഴാ തന്നെയൊന്ന് ഫ്രീയായി കിട്ടിയത്? ഹണിമൂൺ സ്വീട്ടിൽ വെച്ച രാത്രി ഞാൻ പറഞ്ഞു.
“ഒഹ ജോബിച്ചാ ഞാൻ ശരിക്കും പറഞ്ഞാൽ പ്രിപ്പയേർഡല്ല. നമ്മൾ ഇപ്പൊഴും ആകെ സ്റ്റേഞ്ചേർസ്സാ. ആദ്യം നമ്മുക്ക് പരസ്പരം മനസ്സിലാക്കണം പിന്നെ മതി ഇതെല്ലാം, ജോബിച്ചൻ ഉറങ്ങിക്കോ’ ഷേർളി പറഞ്ഞതു കേട്ട് ഞാൻ ആകെ സ്തംഭിച്ചുപോയി.
“നോക്കു. ഷേർളി, മോള് ഇനി അൽപം ദിവസ്സത്തിനുള്ളിൽ തിരികെ പോകില്ലേ? പിന്നെ ഈ ജോബിച്ചൻ ഇവിടെ ഒറ്റക്ക്. ഇനി എത്ര കാലം. ‘ ഞാൻ പറഞ്ഞു.
“ഹൊ. ജോബിച്ചാ ഡോണ്ട് വറി, നമ്മുടേ മ്യാരേജ് സർട്ടിഫിക്കറ്റ് എമ്പസ്സിയിൽ നിന്നും അട്ടസ്റ്റ് ചെയ്ത കിട്ടേണ്ട താമസ്സുമേയുള്ള, പിന്നെ ഉടനെ ജോബിച്ചന്റെ വിസാ ശരിയാകും. എനിക്കും മമ്മിക്കും അമേരിക്കൻ പാസപ്പോർട്ട് ഒള്ളതാ’ അവൾ പറഞ്ഞു.
“അപ്പൊ എന്നെ അമേരിക്കയിലേക്ക് കൊണ്ടു പോവുകയാണോ? “യാ. ജോബിച്ചനെ പിന്നെ ഞാൻ ഇവിടെ ഒറ്റക്ക് നിർത്തിയാൽ ശരിയാകുമോ. എനിക്ക് ജോബിച്ചനെ എന്നും കാണണ്ടായോ? അവൾ ചോദിച്ചു. ഞാനും അമേരിക്കയിലേക്ക് പറക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ എന്റെ മനസ്സ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാലും.
