ഇരട്ട ചങ്കന്മാർ 1
Eratta Chankanmaar Part 1 | Author : OK
രാജേന്ദ്രനും ഭാസ്കരനും ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്. എന്തിനും ഏതിനും രണ്ടാളും ഒരുമിച്ചാണ് ചെറുപ്പം മുതൽ. നാട്ടിലെ ചരക്കുകളെ ഒക്കെ ഒരുമിച്ചു പണ്ണി പതം വരുത്തിയിരുന്ന രണ്ട് കൂട്ടുകാർ.
എന്ത് ചെയ്താലും ഒരാളില്ലാതെ മറ്റൊരാൾ ഇല്ല. അവരുടെ ഒരുമ എല്ലായിടത്തും ഉണ്ടായിരുന്നു .രണ്ടാളും ഒരേ പോലെ കരിങ്കല്ലിന്റെ പണി ആണ്. ഇതല്ലാതെ ചെറിയ ഗുണ്ടാ പരിപാടിയും ഉണ്ട്. ഒരുത്തനു മറ്റൊരുത്തൻ തുണയായി ഇരു മെയ്യും ഒരു മനസ്സുമായി പോകുന്ന രണ്ട് കൂട്ടുകാർ.
അവർ പ്രേമിച്ചതും സഹോദരമാരെയാണ്. രണ്ടാളും ഒരുമിച്ച് ഒരേ ദിവസം കല്യാണം കഴിച്ചു അടുത്തടുത് വീടും വച്ചു. രണ്ടാൾക്കും രണ്ട് കുട്ടികൾ വീതം. അങ്ങനെ എല്ലാം ഒരു പോലെ ഒരു കുടുംബമായി സന്തോഷത്തോടെ ജീവിച്ചു പോന്നു.
പോകെ പോകെ ചെറുപ്പ കാലത്തെ താന്തോന്നിത്തരം ഒക്കെ കുറച്ചു പ്രാരാബ്ദവും പരിവട്ടവുമായി അങ്ങനെ നാളുകൾ നീങ്ങി. ഭാസ്കരന് മൂത്തത് മോൾ ആണ്.
രണ്ടാമത്തെ മകൻ സുരേഷ് ഉണ്ടായപ്പോ രാജേന്ദ്രന്റെ മൂത്ത മകൻ രാഘവന് നാല് വയസ്. അന്ന് ഭാസ്കരൻ സുരേഷിനെ കയ്യിൽ ഏല്പിച്ചതാണ് രാഘവന്. കുഞ്ഞു നാള് മുതൽ അവനെ കൊണ്ട് നടന്നിരുന്നത് മുതൽ രാഘവൻ ആയിരുന്നു. ജേഷ്ഠനുജന്മാർ ആയി അവർ വളർന്നു.
രണ്ടാൾക്കും രണ്ടാളെയും കാണാതെ ഇരിക്കില്ല. അനിയനെ ആരെങ്കിലും തല്ലിയാൽ അവന്റെ കൈ ഒടിച്ചിട്ടേ ചേട്ടൻ വരൂ. തിരിച്ചും. എല്ലാ കാര്യത്തിലും അവർ ഒരുമിച്ച് ആയിരുന്നു. അവരുടെ അച്ഛന്മാരെ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ആഴത്തിൽ അവർ വളർന്നു.
അങ്ങനെ സന്തോഷത്തോടെ അവർ കൗമാരത്തിലേക്ക് കടന്നു.രണ്ടാളും നല്ല ചുണക്കുട്ടികൾ ആയി തന്നെ ആണ് വളർന്നത്. എല്ലാർക്കും അവരെ മുട്ടാൻ പേടി ആയിരുന്നു. ഫുഡ് ബോൾ ഒക്കെ കളി ച്ച് ജിമ്മിൽ ഒക്കെ പോയി നല്ല ശരീരം ആയിരുന്നു അവർക്ക്അ. കറുത്തിട്ട് നല്ല രണ്ട് കാള കൂറ്റന്മാർ. എന്തൊക്കെ ആണെങ്കിലും രണ്ടാൾക്കും അച്ഛന്മാരെ വലിയ പേടി ആയിരുന്നു.
പേടി അല്ല ബഹുമാനം. അവരുടെ സൗഹൃദം കണ്ട് അതെ പടി പകർത്തി ആണ് അവരും വളർന്നത്. അങ്ങനെ ഒരു ദിവസം വൈകുന്നേരം കുറച്ചു ദൂരെ ഉള്ള ഒരു ക്ലബ്ബിന്റെ കളി കഴിഞ്ഞ് വരുന്ന നേരം ഇവരുടെ അച്ഛൻമാർ രണ്ടാളും കൂടി ബൈക്കിൽ ഇവരെ കടന്ന് പോയി. അവർ ഇവരെ കണ്ടില്ല.
പണി കഴിഞ്ഞു വരുന്ന വരുവാണ്. സാധാരണ നേരം വൈകി ആണ് രണ്ടാളും എത്തറ്. ഏതെങ്കിലും ബാറിൽ കേറി അടിച്ചു ഫിറ്റ് ആയി വരും. എങ്ങനെ വന്നാലും അച്ഛൻ അമ്മയെ നല്ല പണ്ണല് പണ്ണും.
ആ സൗണ്ടും കേട്ടാണ് രണ്ടാളും ഉറങ്ങുക.പിറ്റേ ദിവസം മക്കൾ തമ്മിൽ തമാശക്ക് പറയും തലേന്നത്തെ അച്ഛന്മാരുടെ കേളി. പക്ഷെ എന്നും വൈകി വീട്ടിൽ എത്തുന്ന ഇവര് ഈ വഴിയിലൂടെ ഈ നേരത്ത് എങ്ങോട്ട് ആണ് പോകുന്നത്. സുരേഷിനും രഘുവിനും സംശയമായി. അവർ വേഗം നടന്നു. അടുത്ത വളവിൽ ബൈക്ക് ഇരിക്കുന്നു. ആരെയും കാണാനും ഇല്ല.
ഒരു വലിയ മതിലാണ് റോഡിന്റെ വശത്തു. ആ നാട്ടിലെ നാട്ടിലെ ഒരു പ്രമാണിയുടെ വീടണ് അത്. പെട്ടന്ന് ശബ്ദം കേട്ട് നോക്കിയപ്പോ സുരേഷിന്റെ അച്ഛൻ ഭാസ്കരൻ ആ മതില് ചാടുന്നു.. രാജൻ മുന്നേ ചാടിയെന്നു തോന്നുന്നു. ആ ശബ്ദം ആണ് അവർ കേട്ടത്.. രാഘവനും സുരേഷും അന്തം വിട്ടു നിന്നു.
നമ്മുടെ അച്ചന്മാർ കള്ളന്മാർ ആയിരുന്നോ. എന്തിനാണ് ഇയാളുടെ വീടിന്റെ മതില് ചാടുന്നത്. എന്തായാലും പരിപാടി എന്താന്നറിയാൻ രണ്ടാളും പുറകെ ചാടി. വലിയ മാളിക പോലെ ഉള്ള വീട് ആണ്. അവർ ആദ്യം വീടിന്റെ അടുത്തേക്ക്പു പോയി. അവിടെ ഒന്നും ആരെയും കാണുന്നില്ല.
മുൻ വശത്തു ആരോ സംസാരിക്കുന്നുണ്ട് വയസായ സ്ത്രീകൾ ആണ്. പുറകിൽ ഒരു തൊഴുത്തും വിറക് പുരയും ഒക്കെ ഉണ്ട്. അവർ അങ്ങോട്ട് നടന്നു.അവിടെ നിന്ന് എന്തോ അനക്കം കേൾക്കുന്നു.
വിറക് പുരയുടെ പുറകിൽ നെല്ലുണക്കുന്ന തറ യുണ്ട്. അത് ഒരു ചെറു മതില് വച്ചു വേർതിരിച്ചിട്ടുണ്ട്. സുരേഷും രാഘവനും അങ്ങോട്ട് പമ്മി ചെന്ന് ചെറിയ മതിലിന്റെ അടുത്തേക്ക് എത്തി നോക്കി.
