ആ കാലുകൾ എന്നെ ചുറ്റി വരിഞ്ഞു.
അന്ന് ഫ്ലാറ്റിലെ മുറിയിൽ ആദ്യമായി അറിഞ്ഞതുപോലെ ആയിരുന്നില്ല ഇപ്പോൾ.
തന്റെ മാത്രമായ മാരനെ പ്രേമപുരസ്സം അവൾ സ്വീകരിച്ചു.
‘ഇവൾ എന്റേതാണെന്ന്’ എന്റെ ഖൽബ് പറഞ്ഞു.
‘എന്റെ മാത്രം.’
‘എന്റെ കുഞ്ഞുങ്ങളുടെ ഉമ്മ.’
‘കുഞ്ഞുങ്ങളുടെ?’
‘അതെ. ഇനിയും എനിക്ക് എന്റെയീ ഹൂറിയിൽ കുഞ്ഞുങ്ങൾ വേണം. ഇവളെപ്പോലെ മനോഹാരിതയുള്ള കുഞ്ഞുങ്ങൾ.’
എന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞു.
അവളുടെ മനസ്സിൽ അതു കേട്ടെന്ന് തോന്നി.
അരക്കെട്ടിന്റെ ചലനങ്ങൾക്ക് അതിവേഗം.
അവസാനം വിയർത്തൊട്ടി, തളർന്ന്, ഒഴുക്കി ഞാൻ ആ നെഞ്ചിൽ കിടന്ന് കിതച്ചു.
അവളുടെ കിതപ്പിന്
മുല്ലപ്പൂവിന്റെ ഗന്ധം.
മലർന്ന് കിടക്കയിൽ കിടന്ന എന്റെ നെഞ്ചിലേക്ക് അവൾ പടർന്നു കയറിക്കിടന്നു. തന്റെ അവകാശം സ്ഥാപിച്ചുകൊണ്ട്.
പൂർണ്ണമായ അവകാശം.
എങ്ങനെയാണവൾ എന്നെ വീണ്ടും തളർച്ചയിൽ നിന്ന് ഉണർത്തിയതെന്ന് അറിയില്ല.
ഏറെ നേരത്തിനുശേഷം വീണ്ടും ഞാൻ അവളിൽ ഒന്നുകൂടി പെയ്ത് നിറഞ്ഞു.
ആ കിടപ്പിൽ ഉറങ്ങിയത് അറിഞ്ഞില്ല.
രാവിലെ അവൾ മെല്ലെ കുലുക്കി ഉണർത്തി.
ആറുമണിയായി. ഉമ്മ എഴുന്നേൽക്കുന്നതിന് മുമ്പ് പോയിക്കിടക്ക്.
ഞാൻ പിടഞ്ഞെഴുന്നേറ്റു.
ആ ചുണ്ടിൽ ഒരുമ്മ നൽകി, പതിയെ വാതിൽ തുറന്ന് മുറിയിലേക്ക് നടന്നു.
അറിയാതെ ഉമ്മയുടെ വാതിൽക്കലേക്ക് നോക്കി.
ആ വാതിൽ പാതി തുറന്നു കിടക്കുന്നു. ലൈറ്റില്ല.
ഒന്ന് ഞെട്ടി. എങ്കിലും ശബ്ദം ഉണ്ടാക്കാതെ എന്റെ മുറി തുറന്ന് അകത്തു കടന്ന് വാതിൽ ചാരി കട്ടിലിൽ വീണു.
പിന്നെ കണ്ണു തുറന്നപ്പോൾ ആരോ കട്ടിലിൽ ഇരിക്കുന്നതുപോലെ തോന്നി.
ഉമ്മ.
മുടിയിൽ വിരലുകൾ ഓടിച്ച് ഉമ്മ പറഞ്ഞു,
ഒമ്പതുമണിയായി. എഴുന്നേൽക്ക്.
ശരിയുമ്മാ.
രാവിലെ കമ്പിയായി നിന്ന കുണ്ണ, ഉമ്മ കാണാതെ മുണ്ടുകൊണ്ട് പെട്ടെന്ന് മറച്ചു.
ഉമ്മ പതിയെ എഴുന്നേറ്റ് പുറത്തേക്ക് പോയി.
പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് അടുക്കളയിൽ എത്തി.
ആൾ അവിടെയുണ്ട്.
‘ആ എഴുന്നേറ്റല്ലൊ? ഈ താടിയെല്ലാം വടിച്ച് നല്ല കുട്ടിയായി വന്നാൽ പാലപ്പം തരാം.’
‘പാലപ്പം തിന്നിട്ട് തീരുമാനിക്കാം, താടി വടിക്കണോന്ന്.’
‘രണ്ടാളും കലമ്പണ്ട. ഇവൾക്ക് ഇന്ന് ആശുപത്രീൽ പോകണ്ട ദിവസാണ്. നീ കൊണ്ടുപോണം. ‘
‘ശരിയുമ്മാ. റെഡിയായിക്കൊ. പോവാം.’
‘ബൈക്കിൽ പതിയെ സൂക്ഷിച്ചുപോകണം.’
‘ശരിയുമ്മാ.’
ഇരുവശത്തും കാലിട്ട് ബൈക്കിൽ ആൾ ഇരുന്നു.
എന്റെ വെള്ളം ആ കാലുകൾക്കിടയിലൂടെ ഒലിക്കുന്നുണ്ടാവുമോ എന്നോർത്തപ്പോൾ എനിക്ക് കമ്പിയായി.
ഞാൻ ആ തുടയിൽ തലോടി.
‘വെറുതേ ഒലിപ്പിച്ച് ഡോക്റ്ററെക്കൊണ്ട് പറയിപ്പിക്കണ്ട.’ അവളുടെ ചിരിച്ചുകൊണ്ടുള്ള താക്കീത്.
ഏറെ നേരമെടുത്തു എല്ലാ ടെസ്റ്റുകളും നടത്തി ആശുപത്രിയിൽ നിന്ന് പുറപ്പെടാൻ.
തിരികെയും പുറത്ത് ചാരി, തന്നെ പുണർന്നാണ് അവൾ ഇരുന്നത്.
വീട്ടിൽ ബൈക്ക് എത്തിയപ്പോൾ ഉമ്മ, വീടിന്റെ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.
തന്നെ ചുറ്റിയിരുന്ന കൈകൾ വിടർത്തി ആൾ പതിയെ താഴെയിറങ്ങി.
വേച്ചുപോയപ്പോൾ അറിയാതെ ഞാൻ ആളെ താങ്ങി.
‘എല്ലാ ടെസ്റ്റും നടത്തിയോ മോളെ?’ ഉമ്മ ചോദിച്ചു.
‘നടത്തി ഉമ്മാ. ഇനി അടുത്ത മാസം ചെല്ലണം.’
‘റെസ്റ്റ് വല്ലതും പറഞ്ഞൊ?’
‘ഇല്ലുമ്മാ. എല്ലാം ഓക്കേയാണെന്ന് പറഞ്ഞു.’
‘എന്നാലും സൂക്ഷിക്കണം. കുറച്ചു ദിവസത്തേക്ക് ശരീരം അധികം ഇളക്കണ്ട. ‘
എന്നെ പാളി നോക്കിയാണോ ഉമ്മയത് പറഞ്ഞത്?
എന്റെ ഉള്ളൊന്നു കാളി.
‘ശരിയുമ്മാ.’
ആൾ അകത്തേക്ക് പോയി.
പിന്നാലെ ഉമ്മയും.
‘ഇന്നു വേണ്ട. ആകെ തളർന്നിരിക്കുകയാണ്.’ അത്താഴം വിളമ്പിത്തന്നിട്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ, അവൾ സ്വരം താഴ്ത്തി പറഞ്ഞു.
ഉമ്മ അടുക്കളയിൽ ആണ്.
‘ഞാൻ അടുത്തുവന്ന് കിടക്കണോ?’ ഞാൻ ചെവിയിൽ ചോദിച്ചു.
‘വേണ്ട.
വെറുതെ കിടക്കില്ല നമ്മൾ രണ്ടും. നാളെ അതും കൂട്ടി തരാം.’ അവൾ ചിരിയോടെ മുഖം വെട്ടിച്ച് മുറിയിലേയ്ക്ക് പോയി.
വാതിൽ അടയ്ക്കും മുമ്പ് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി. ആ കൊല്ലുന്ന ചിരി വീണ്ടും.
