അരുണിമ: അവൻ പോയ ശേഷം എന്ത് കിട്ടിയിട്ട് എന്താണ്. അവന് പകരമാവില്ലല്ലോ ഒന്നും.
അച്ഛൻ: അതും ശരിയാണ്.
അരുണാവട്ടെ എല്ലാം കേട്ടുകൊണ്ട് ചിന്താമഗ്നനായി ഇരുന്നു.
രാവിലെ കണ്ട ചേച്ചിയുടെ നഗ്നശരീരം അവന്റെ മനസ്സിൽനിന്നും മായുന്നുണ്ടായിരുന്നില്ല.
അവന്റെ കണ്ണുകൾ ചേച്ചിയുടെ മുഖത്തേക്ക് ചെന്നു. ഇന്നലെ എന്തെങ്കിലും നടന്നോ?
താൻ എന്താണ് ഒന്നും ഓർക്കാത്തത്?
എന്തുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും നഗ്നരായി കിടന്നത്?
അവന്റെ ചിന്തകളെ മുറിച്ച് അച്ഛന്റെ ചോദ്യം.
അച്ഛൻ: നീ ഏത് ലോകത്താണ് അപ്പൂ. ഞാൻ ചോദിച്ചത് വല്ലതും നീ കേട്ടോ?
അരുൺ: എന്താ അച്ഛാ?
അച്ഛൻ: അരുണിമ ഇന്ന് കോളേജിൽ പോവുന്നില്ല എന്ന്. എനിക്കും നിന്റെ അമ്മയ്ക്കും ജോലിക്ക് പോയേ പറ്റൂ.
നിനക്ക് ഇന്ന് സ്കൂളിൽ പോകണോ?
അരുൺ: കുഴപ്പമില്ല അച്ഛാ. ഞാൻ പോവുന്നില്ല.
അച്ഛൻ: രണ്ടാളും നേരത്തേ തീരുമാനിച്ചതാണോ?
അരുൺ : ഏയ് അല്ല. അവളെ ഒറ്റക്കിരുത്തണ്ടല്ലോ എന്നു വിചാരിച്ചു.
അച്ഛൻ: ശരി. എന്തെങ്കിലും ഒക്കെ ഇരുന്ന് പഠിക്കാൻ നോക്ക് രണ്ടാളും.
ഭക്ഷണം കഴിച്ച ശേഷം അരുൺ അവന്റെ മുറിയിലേക്ക് പോയി. അരുണിമയാവട്ടെ ടിവി ഓൺ ചെയ്തു താഴെ ഇരുന്നു.
അച്ഛനും അമ്മയും പോയ ശേഷം അവൾ അനിയനെ നോക്കി അവന്റെ മുറിയിലേക്ക് ചെന്നു.
ഫോണിൽ നോക്കിയിരിക്കുകയായിരുന്നു അരുൺ.
അരുണിമ: എന്താടാ നീ എന്നോടൊന്നും മിണ്ടാതെ പോയത്. നിനക്കെന്നോട് എന്തോ ദേഷ്യം ഉള്ളതുപോലെ?
അരുൺ: എന്താ ചേച്ചി അങ്ങനെ ചോദിച്ചത്? ഞാൻ എന്തെല്ലാമോ ആലോചിച്ചിരുന്നതാണ്. ചേച്ചിയോട് എനിക്കെന്തിനു ദേഷ്യം തോന്നണം.
അരുണിമ: നീ എന്റെ മുഖത്തുപോലും നോക്കാതെ പോയതുകൊണ്ടാണ്. എനിക്ക് നല്ല വിഷമമായി. ഞാൻ ഇന്നലെ നിന്നോടെന്തെങ്കിലും അരുതാത്തത് പറഞ്ഞോ?
ഇന്നലെ ചേച്ചിയെ കെട്ടിപിടിച്ചു കിടന്നതും, രാവിലെ നഗ്നനായി എഴുന്നേറ്റതും മാത്രമേ തനിക്ക് ഓർമയുള്ളൂ എന്ന് എങ്ങനെയാണ് പറയുക.
അരുൺ: ഇല്ല ചേച്ചി. എനിക്കൊന്നും ഓർമയില്ല. നല്ല ക്ഷീണം ഉണ്ടായിരുന്നിരിക്കണം. ഞാൻ ഉറങ്ങിപ്പോയിരുന്നു. രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റ് വരുകയും ചെയ്തു.
ഒരു പക്ഷേ അവൻ തന്റെ നഗ്നത കണ്ടുകാണില്ല. താൻ പുതപ്പിനടിയിൽ ആയിരുന്നല്ലോ. അരുണിമയോർത്തൂ.
അരുണിമ: ഉം. ഓക്കേ. എന്താ ഇനി പരിപാടി.
അരുണിമ വിഷയം മാറ്റാൻ ശ്രമിച്ചു.
അരുൺ: ചേച്ചി ഇന്നലത്തേതിലും സന്തോഷവതിയായി ഇരിക്കുന്നല്ലോ. ദീപു ചേട്ടന്റെ മരണം ഇത്ര വേഗം മറന്നോ?
അരുണിമയുടെ കണ്ണുകൾ നിറഞ്ഞു. അവൾ കരയാൻ തുടങ്ങി.
അപ്പു ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു. അവളെ കൊണ്ട് ബെഡ്ഡിലിരുത്തി.
അരുൺ: സോറി ചേച്ചി. ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല.
അരുണിമ: “നിനക്കെല്ലാം അറിയാവുന്നതല്ലേ. ഇന്നലെ രാത്രി അവൻ എന്റെ സ്വപ്നത്തിൽ വന്നിരുന്നു.
അവനെ ഓർത്ത് വിഷമിക്കേണ്ട എന്നും, പഠിച്ചു വലിയ നിലയിൽ എത്തണം എന്നുമൊക്കെ ഉപദേശിച്ചിട്ടാണ് പോയത്.
എന്നെക്കൊണ്ട് അവനെ മറക്കാൻ കഴിയുമെന്നു തോന്നുന്നില്ല അപ്പു.”
അരുൺ ചേച്ചിയെ മടിയിൽ കിടത്തി. അവളുടെ തലയിൽ തഴുകികൊണ്ട് ആശ്വസിപ്പിച്ചു.
“നമ്മുക്കേതെങ്കിലും സിനിമ കണ്ടാലോ? എന്റെ ലാപ്ടോപ്പിൽ ഇടാം.” അരുൺ പറഞ്ഞു.
അമ്മുവിന് അത് സമ്മതമായിരുന്നു. ദീപുവിനെ കുറിച്ചുള്ള ഓർമകളിൽ നിന്ന് അത് അവൾക്കൊരു മോചനം നൽകുമെന്ന് അവൾ വിചാരിച്ചു.
അതേപോലെ ഇന്നലെ നടന്ന സംഭവങ്ങളും.
അവർ ഒരുമിച്ച് കട്ടിലിൽ കിടന്നു സിനിമ കാണാൻ തുടങ്ങി.
_______
പുലർച്ചെ അരുണിമയുടെ വീട്ടിൽ നിന്നും തിരിച്ച് ദീപകിന്റെ ആത്മാവ് തിരികെ അവന്റെ സ്വന്തം വീട്ടിലേക്ക് ചെന്നു.
തളർന്നുറങ്ങുന്ന മാതാപിതാക്കൾ.
പെങ്ങളുടെ മുറിയിലേക്ക് അവൻ നടന്നു. അവളും ഉറക്കമാണ്. കണ്ണുകൾക്ക് താഴെ കണ്ണീർ ഒട്ടി നിൽക്കുന്നു.
അവരെ ശല്യം ചെയ്യാൻ അവന് മനസ്സ് വന്നില്ല.
അവിടുന്ന് ഇറങ്ങി അവൻ ആന്റണിയെ തപ്പി നടന്നു. ഇന്നലെ കണ്ട അതേ സ്ഥലത്തു തന്നെ അവന് അയാളെ കണ്ടെത്താൻ കഴിഞ്ഞു.
