വീട്ടിൽ ചെന്ന ഞാൻ കാത്തിരുന്നു വിളിച്ചെങ്കിലും, ആദ്യസംഭാഷണം വിചാരിച്ചപോലെ തന്നെ പോയി. ഞാൻ ധൈര്യം സംഭരിച്ച് ഒരു പാട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയെങ്കിലും, നാണത്തോടുള്ള ചില കിളിനാദസ്വരങ്ങളും, ഒറ്റവാക്കിൽ ഉത്തരങ്ങളുമായിരുന്നു അധികവും. എനിക്കപ്പ്പോഴേ മനസ്സിലായി ഈ രീതിയിൽ ആദ്യമായിട്ടാണവൾ ഒരാണിനോട് സംസാരിക്കുന്നത്.
ആദ്യം ബുദ്ധിമുട്ടിയെങ്കിലും അവളുടെ കന്നിതെൻ എനിക്കുതന്നെയാണല്ലോ എന്നോർത്തപ്പോ ഉള്ളിൽ കുളിരു കോരി. ആഴ്ചകൾ അങ്ങനെ ഫോണിലൂടെ കടന്നു പോയി,അങ്ങനെ കൊറേ ദിവസങ്ങളുടെ ശ്രമത്തിനു ശേഷമാണ് അവളെ ഒറ്റയ്ക്കൊന്നു കാണാൻ പറ്റിയത്, കുടുംബാംഗങ്ങളുടെ സമ്മതത്തോടെ തന്നെ. ഞാൻ ബാംഗ്ലൂരിൽ നിന്ന് ഓടിവന്നു.
പിന്നീടാണറിഞ്ഞത് അവർ ഞങ്ങൾക്കായി ഒരുക്കിയ “ഡേറ്റ്” കാലത്തേ കുളിച്ച അടുത്തുള്ള അമ്പലത്തിൽ പോകലായിരുന്നു. ഞാൻ കിട്ടിയതായി എന്ന് കരുതി ഇറങ്ങി പുറപ്പെട്ടു
ഗോപിക സെറ്റ് മുണ്ടും മുല്ലപ്പൂവും ഒക്കെ വെച്ച്, പഴയ മലയാളം സിനിമകളിലെ നായികയെ പോലെ മന്ദം മന്ദം നടന്നെത്തി. എനിക്ക് മനസ്സിലായി അവൾക്കു വീടും അമ്പലവും ഒന്നുമില്ലാതെ വേറെ അധികം എവിടെയും പോകുന്ന ശീലം ഉണ്ടായിരുന്നില്ല.
അച്ഛനും അമ്മയും നിര്ബന്ധിച്ചാലല്ലാതെ പോയി തൊഴുന്ന സ്വഭാവമുള്ള എനിക്ക് കണ്ടിട്ട് ഒരു പന്തികേട് തോന്നിയെങ്കിലും, ഞാൻ അവളുടെ കൂടെ സുഖമായി ജീവിക്കാൻ എല്ലാ ഈശ്വരന്മാരെയും വിളിച്ച പ്രാർത്ഥിച്ചു. ഒരുപാടൊന്നും സംസാരിക്കാൻ പറ്റിയില്ല അന്ന്, കുറച്ച നേരം കഴിഞ്ഞപ്പോൾ തന്നെ ഇരുവരുടെയും കുടുംബങ്ങൾ അവിടെ എത്തിച്ചേർന്നല്ലോ.
ഡേറ്റ് അങ്ങനെ കഴിഞ്ഞു. പിന്നെ പിന്നെ, ഞങ്ങളുടെ ചെറിയ ഫോൺ കാളുകളിലൂടെ അവൾ എന്നോട് ഇഷ്ടം തോന്നിയ പോലെ പതുക്കെ തോന്നി. അവളുടെ അച്ഛൻ സന്തോഷവാനായിരുന്നതിനാൽ വരൻ ആരായിരിക്കുമെന്ന് പോലും ശ്രദ്ധിക്കാതെയാണ് അവൾ ആദ്യം സമ്മതിച്ചത് എന്ന് ഗോപിക പറഞ്ഞു.
പിന്നീട് എല്ലാം മാറിത്തുടങ്ങി മാറി. ഞങ്ങൾ ലഘു ഫ്ലർട്ടിംഗിന്റെ ഒരു തലത്തിൽ എത്തി. യാഥാസ്ഥിതിക വിശ്വാസമുള്ള ഒരു ഗ്രാമീണ പെൺകുട്ടിയുടെ പരിധി അവൾ ഒരിക്കലും കടന്നില്ല.
അടുത്ത തവണ ഞാൻ അവളെ സന്ദർശിച്ചപ്പോൾ ഞങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് പോയി. ഭക്ഷണത്തിനു ശേഷം പുറത്തിറിങ്ങിയപ്പോൾ എനിക്കവളുടെ കൈ പിടിക്കാനൊരാശ തോന്നി, പതുക്കെ പതുക്കെ, ഹൃദയമിടിപ്പ് കൂട്ടികൊണ്ട് ഞാൻ കൈനീട്ടി അവളുടെ വിരലുകൾ തൊട്ടു.
ഗോപിക ഒന്ന് ഞെട്ടിയെങ്കിലും, വിയർത്ത, വിറയാർന്ന ആ വിരലുകൾ എന്റെ കയ്യിൽ പതുക്കെ അമർന്നു . ആരെങ്കിലും കാണുമോ എന്നോർത്തു പേടിച്ചു വിറച്ചെങ്കിലും അവൾക്കത് ഇഷ്ടമായെന്നു എനിക്ക് മനസ്സിലായി.
ദിവസങ്ങൾ എണ്ണിയെണ്ണി ഞാൻ കാത്തിരിക്കുകയായിരുന്നു കല്യാണനാളിനായി.
അപ്പോഴാണ് ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം ഞാൻ അറിഞ്ഞത്. അവളുടെ ഗ്രാമത്തിലെ വിവാഹങ്ങളുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ച്. ജീൻസ് ധരിച്ച ഒരു പെൺകുട്ടിയെ പോലും കാണാൻ ആവാത്ത ആ ഉൾനാടൻ ഗ്രാമത്തിന്റെ നിഷ്കളങ്കതക്കും പഴമക്കും അടിയിൽ മൂടി കിടക്കുന്ന ചില അതി നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എൻറെ മുന്നിൽ.
ഡ്രസ്സ് എടുക്കാനുള്ള ദിവസത്തിനു മുൻപ് അവളുടെ അച്ഛൻ എന്നോട് പറഞ്ഞു — വിവാഹ ചടങ്ങിനിടെ
ഗ്രാമ പുരോഹിതൻ വധുവിനെ അനുഗ്രഹിക്കണം. അവളുടെ ഉള്ളിൽ തന്റെ വിത്ത് നിറച്ചുകൊണ്ട്. അതും എല്ലാവരുടെയും മുന്നിൽ.
ആദ്യം ഞാൻ എന്തോ തെറ്റി കെട്ടിതാണെന്നു കരുതി ഞെട്ടിത്തെറിച്ചു.
സത്യം തിരിച്ചറിഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ അവളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു, അതിനെതിരെ ഒരു വാക്ക് പോലും പറയാൻ കഴിഞ്ഞില്ല. എന്റെ കുടുംബവും ഇതിനകം സമ്മതിച്ചിരുന്നു.
വിവാഹ ഷോപ്പിങ്ങിന്റെ സമയമായിരുന്നു. അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവൾക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും ലജ്ജയായിരുന്നു. അവൾ എന്റെ കൈയിൽ ഒരു കുറിപ്പ് തന്നു. വിവാഹ വേഷത്തിന്റെ വിവരണം അതിൽ ഉണ്ടായിരുന്നു. പുരോഹിതന്റെ മകൻ അവൾക്ക് കൊടുത്തതാണ്. ഇത്രയും വിചിത്രമായ ഒരു വിവാഹവസ്ത്രം ഇതുവരെ ആരും കേട്ടിരിക്കില്ല.
