ഈ കഥ വെറും വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കല്പിക കഥയാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഏതെങ്കിലും വിഭാഗത്തെയോ സമൂഹത്തെയോ ആയി യാതൊരു വിധ ബന്ധവും ഇല്ല. നിഷിദ്ധരതിയുൾപ്പടെ ഒരുപാട് ഫാന്റസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തലപര്യമില്ലാത്തവർ സ്കിപ് ചെയേണ്ടതാണ്. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ കഥയുടെ തുടർച്ചക്ക് വേണ്ടി അവ വായിച്ചതിന് ശേഷം തുടർന്ന് വായിക്കുക.
കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 13
Kallan Bharthavum Police Bharyayum Part 13
Author : Hypatia | Previous Part
“എന്നാപ്പിന്നെ അങ്ങിനാവട്ടെ..”
അച്ഛൻ ഇറങ്ങി.
അന്നമ്മയുടെ ശരീരത്തിൽ നീരാടാനുള്ള അച്ഛന്റെ മോഹത്തിന്റെ മുനയൊടിഞ്ഞതിന്റെ നിരാശയിൽ അച്ഛൻ പള്ളിയിലേക്ക് കുട നിവർത്തി നടന്നു. റോഡിലേക്ക് കയറിയതും കപ്യാർ വർഗീസ് തന്റെ സ്‌കൂട്ടറുമായി മുന്നിൽ ചാടി. അച്ഛൻ അതിൽ കയറി പള്ളിയിലേക്ക് പോയി.
ഇതേ സമയം, അൽത്താഫ് കാറും കൊണ്ട് തിരിച്ചു പോയിരുന്നു. സിന്ധു ഭർത്താവിന്റെ മടിയിൽ നഗ്നയായി കിടന്ന് അന്നമ്മയോട് തലേ ദിവസം അൽത്താഫുമായി നടന്ന രതിലീലകൾ അയവിറക്കുകയായിരുന്നു.
സിന്ധിവിനെയും കൊണ്ട് പോയ അൽത്താഫിനെയും കത്ത് മറ്റൊരിടത്ത് ഒരു അമ്പതുകാരി നനഞ്ഞ പൂറുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.
പുതിയ രതിയുടെ പടവുകൾ ചവിട്ടിക്കയറാൻ തയ്യാറെടുക്കുകയായിരുന്നു ഈ മനുഷ്യരല്ലാം…
തുടർന്ന് വായിക്കുക…
******************
രണ്ടു ദിവസം കഴിഞ്ഞതോടെ സിന്ധു പോലീസ് ട്രൈനിങ്ങിന് വേണ്ടി തലസ്ഥാനത്തേക്ക് പോയി. ഇനി ഒരു വർഷക്കാലം അവിടെ താമസിക്കണം. ട്രെയിനിങ് തീരുന്നതിന് മുൻപ് തിരിച്ചു വരാൻ സാധ്യമല്ല. അത്കൊണ്ട്തന്നെ സിന്ധു പോകുന്നതിൽ അന്നമ്മയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു. പത്രോസിന്റെ ഉള്ളിലും ഒരുതരം നീറ്റൽ അനുഭവപെട്ടു. പക്ഷെ പുറത്ത് കാണിച്ചില്ലെന്ന് മാത്രം. പുതിയ ലക്ഷ്യങ്ങളും കർമ്മപദ്ധതികളും മനസ്സിൽ തിങ്ങിനിറഞ്ഞിരുന്ന അവന് സിന്ധുവിലേക്ക് മാത്രമായി ചുരുങ്ങാൻ തോന്നിയില്ല. എങ്കിലും അവളോട് മറ്റെല്ലാത്തിനേക്കാളും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അത് സിന്ധുവിനോളം മറ്റാർക്കും മനസിലാവുകയുമില്ലായിരുന്നു.
സിന്ധു പോലീസ് ട്രൈനിങ്ങിന് പോകുന്നതിലേക്ക്, ‘അമ്മ സുശീലയും അച്ഛൻ ചന്ദ്രനും വന്നിരുന്നു. പത്രോസിന്റെ പുതിയ സുഹൃത്തും പങ്കാളിയുമായി ഫാദർ ഗബ്രീയേലും ആ ശുഭമുഹർത്ഥം ധന്യമാക്കാനെത്തിയിരുന്നു. രമ വന്നിരുന്നില്ല എന്നത് അന്നമ്മ മാത്രം ശ്രദ്ധിച്ചിരുന്നു. പക്ഷെ അന്നമ്മ ആ സന്ദേഹം ആരെയും അറിയിച്ചില്ല. കുറച്ച് ദിവസങ്ങളായി രമയെ ആ പരിസരത്തോന്നും കണ്ടിരുന്നില്ല എന്നും അന്നമ്മ ഓർത്തു.
സിന്ധു അവൾക്ക് പോകാനുള്ള ബാഗ് പാക്ക് ചെയ്യുന്നതിനിടയിലാണ്, ‘അമ്മ സുശീലയെ തനിച്ച് കിട്ടിയത്.
“എന്താ.. അമ്മെ മുഖത്ത് പുതിയൊരു തെളിച്ചമൊക്കെ..?”
“എന്ത് തെളിച്ചം..?”
“‘അമ്മ പാർലറിൽ വല്ലതും പോയോ..?”
“നിനക്ക് എന്താ വട്ടായോ..? ഞാനീവയസ്സാംകാലത്ത് ഇനി പാർലറിൽ പോകാത്ത കേട് മാത്രേ ഒള്ളു..” സുശീല തന്റെ മുഖം തലോടി കൊണ്ടാണ് അത് പറഞ്ഞത്. അത് കേട്ട സിന്ധുവിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
“എന്താടി നീ കിണിക്കണേ..?”
“ഒന്നുല്ല..” സിന്ധു ഒരു ചിരിയുടെ ലാസ്യഭാവത്തിൽ തന്നെയാണ് പറഞ്ഞത്.
“കിണിക്കാതെ കാര്യംപറ പെണ്ണെ..”
“മ്ഹ.. എനിക്കറിയാം ഈ തെളിച്ചത്തിന്റെയും വെളിച്ചത്തിന്റെയും
കാര്യം..”
“എന്ത് കാര്യം..” സുശീല കണ്ണ് മിഴിച്ചു.
” ഞാൻ അല്തത്താഫിനെ വിളിച്ചിരുന്നു..” അത് പറയുമ്പോൾ സിന്ധു തന്റെ കീഴ്ചുണ്ട് കടിച്ച് പിടിച്ചിരുന്നു.
അത് കേട്ട സുശീലയുടെ കവിളുകൾ ചുവന്നു. അമ്പത് കഴിഞ്ഞ സുശീലാമ്മയുടെ കണ്ണുകളിൽ നാണം വിരിഞ്ഞു.
“ഒന്ന് പോയെ നീ..”
“അയ്യടാ.. എന്താ അമ്മയുടെ നാണം.. ഇപ്പൊ കണ്ടാൽ ഒരു ഇരുമ്പത്തഞ്ച് വയസ് കുറഞ്ഞ മട്ടുണ്ട്..” ആ പറഞ്ഞത് സുശീലാമ്മയെ ഒന്ന് സുഖിപ്പിച്ചു. എങ്കിലും ഒരു മറുപടിപറയാൻ അമ്പതുകാരിയുടെ നാണം അനുവദിച്ചില്ല.
