അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് – 1 1

‘…. ആ…ആ അവര്‍ക്ക് കാറ്റകിംഗ്ണ്ട്…’ പരമു പറഞ്ഞു.

ഞാനത് കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും അവനോട് അത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോഴും അവന്‍ കാറ്റകിംഗ് എന്നാണ് പറഞ്ഞത്.

‘എടാ പരമൂ കാറ്റകിംഗ് അല്ല കാറ്ററിംഗ് മനസ്സിലായോ… അപ്പോ ഫുഡ് അവര് കൊണ്ടുവരും നീ വേറെരു ഡ്രസ് ഒക്കെ തരാം അതൊക്കെയിട്ട് ഈ കിട്ടുവിനൊപ്പം എല്ലാത്തിലും ഒന്ന് സഹകരിക്കണം… പറ്റുമോ…’

‘എത്ര രൂപ തരും സാറേ…’

രൂപയോ… അവനെ സിനിമേലെടുക്കാമെന്ന് സിനിമയല്ല സീരിയലാണ് പറഞ്ഞെങ്കിലും അവന് പണമാണ് മുഖ്യം.

‘നിനക്കെന്തിനാ പണം… നിനക്ക് ദിവസോം മഞ്ജു അമ്മാമ്മയെ കാണാലോ… ‘

‘അയ്യടാ സാറേ… മഞ്ജു അമ്മാമ്മേ ഞാനിവിടിരുന്ന് കണ്ടോളാം… അവര് ഡ്രൈവിംഗ് പഠിക്കുന്ന പെണ്ണുങ്ങളേം കൊണ്ട് കാറില്‍ ഇത് വഴി വരും…. എനിക്ക് പൈസാ വേണം…’

‘ഡാ പൊട്ടാ പൈസയൊക്കെ തരും തന്നിരിക്കും… നീ കൂടെ ഉണ്ടാവുമോ ഇല്ലയോ..’

‘ ഉണ്ട്…ടണ്‍…’

‘ടണ്‍ അല്ല ഡണ്‍… ഓകെ… വേഗം ടാപ്പിംഗ് തീര്‍ത്തിട്ട് വാ നമുക്ക് കട്ടപ്പന ടൗണ്‍ വരെ പോവണം…’ ഞാന്‍ പറഞ്ഞത് കേട്ട് പരമു വേഗം എസ്റ്റേറ്റിലേക്ക് നടന്നു.

‘അതേ സാറേ… ആ നടി വരുമോ… നമുക്ക് ബീനാ ആന്റണിയെയോ ബിന്ദു പണിക്കരെയോ വല്ലോം കാസ്റ്റ് ചെയ്താല്‍മതിയായിരുന്നു…’ കിട്ടു എന്റെ പിന്നില്‍ നിന്ന് പറഞ്ഞു.

‘വരും വരും… വരാതെവിടെ പോവാനാ… അവരിന്ന് തന്നെ തൃശ്ശൂരൂന്ന് യാത്ര തിരിക്കും…ഞാനൊന്ന് വിളിക്കാം …’

തൃശ്ശൂര്‍ ഒല്ലൂര്‍ സെന്റ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍…

കക്ഷംകൊതിയന്‍ എന്ന് ഇരട്ടപ്പേരുള്ള ശ്രീക്കുട്ടന്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ബോര്‍ഡ് വായിച്ചു.

‘പൂവര്‍ ഫെലോസ് ഇവര്‍ക്ക് ഇത്രയും കാലമായിട്ടും ഈ ബോര്‍ഡൊന്ന് മാറ്റാറായിട്ടില്ലേ…’ ആ ബോര്‍ഡിന്റെ പഴക്കമാണ് കക്ഷംകൊതിയന്‍ എന്ന ശ്രീക്കുട്ടനെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ രാത്രിയില്‍ പെയ്്ത മഴയില്‍ ചെറുതായി വെള്ളം തളംകെട്ടി കിടന്ന റോഡിലേക്ക് ഒരു ശ്രദ്ധയുമില്ലാതെ വണ്ടിയിറക്കി വെള്ളം തെറുപ്പിച്ച ശ്രീക്കുട്ടന്‍ വണ്ടി ഒല്ലൂരുള്ള ആ ഇരുനിലവീടിന് മുന്നില്‍ നിര്‍ത്തി. ഗേറ്റില്‍ എഴുതിയിരിക്കുന്നു…

ശ്രീരംഗ്…

വീട്ടുപേര്….

കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വെച്ച് മൊബൈല്‍ എടുത്ത് കോള്‍ ചെയ്തു ശ്രീക്കുട്ടന്‍.

‘ആന്റി ഐആം കമ്മിംഗ്… പ്ലീസ് ഓപ്പണ്‍ദ ഗേറ്റ്…’

മൂന്ന് നാല് മിനിറ്റ് കഴിഞ്ഞാണ് ഗേറ്റ് തുറന്നത്…

അവന്‍ പിറുപിറുത്തു ഇടയ്ക്ക്… ‘അമ്മായിയമ്മ ആയാലും പറയുന്നതെങ്ങനാ കക്ഷം വടിച്ചോണ്ടിരിക്കയായിരിക്കും… അതാ ഇത്ര താമസിച്ചത്…’ പിന്നില്‍ നിന്ന് നിര്‍ത്താതെ ഹോണ്‍ അടിക്കുന്ന വാഹനത്തെ നോക്കി ശ്രീക്കുട്ടന്‍ ആക്രോശിച്ചു…

‘ആക്രാന്തം കാണിക്കാതെ കക്ഷം വടിക്കാന്‍ നിര്‍ത്തിയതല്ല… അങ്ങോട്ട് കേറ്റാന്‍ പോവാ…’

‘നീ കക്ഷമോ കുറിച്ചിയോ എന്നാവേണേലും വടിടാവ്വേ…. ‘ ആ വാഹന ഡ്രൈവര്‍ തിരിച്ച് ആക്രോശിക്കാന്‍ തുടങ്ങിയപ്പോഴേക്കും ശ്രീകുമാര്‍ വണ്ടി വളച്ച് വീടിന്റെ പോര്‍ച്ചിലേക്ക് കയറ്റി…

ആ ഇരു നിലവീടിന്റെ പോര്‍ച്ചില്‍ ചുവന്ന ഹെക്ടര്‍ നിര്‍ത്തിയപ്പോഴേക്കും ആ വണ്ടിയുടെ യഥാര്‍ത്ഥ ഉടമയും ശ്രീക്കുട്ടന്റെ അമ്മായിയമ്മയും നമ്മുടെ നോവലിലെ നായികയുമായ ആഷ ശ്രീരംഗ് മുകളിലത്തെ നിലയില്‍ നിന്ന് സ്റ്റെയര്‍ ഇറങ്ങി വരികയായിരുന്നു. നീല ചുരിദാര്‍ ഷാള്‍ ഇല്ലാതെ ഇട്ടിരുന്നതിനാല്‍ കോണിപ്പടികളിറങ്ങുമ്പോള്‍ അവളുടെ രണ്ട് മുലകളും തുള്ളിത്തുള്ളി കുതിരകള്‍ കണക്കെ ഉയരുന്നുണ്ടായിരുന്നു. സ്ട്രെയിറ്റ് ചെയ്ത് വിടര്‍ത്തിയിട്ട മുടിയിഴകള്‍ അവളുടെ തോളൊപ്പത്തുനിന്ന് കുറച്ച് വലത് മുലയ്ക്ക് മുകളിലേക്കും കുറച്ച് പിന്നിലേക്കും ചിതറി കിടന്നിരുന്നു. അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരമുള്ള ആഷയുടെ നിതംബം പക്ഷേ അവളുടെ

പെണ്ണഴകിന്റെ ചന്തം വിടര്‍ത്തി തുളുമ്പി തുളുമ്പി നിന്നു… ആഷ ശ്രീരംഗ് മരുമകനായി വീടിന്റെ വാതില്‍ തുറന്നു. സിനിമകളില്‍ ചെറിയ വേഷം ചെയ്യുന്ന ആഷ ശ്രീരംഗ് വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *