ഉന്മാദഹർഷം

രണ്ടു വ്യത്യസ്തമായ സിനിമകളിലെ കഥകൾ കൊണ്ട് തുന്നിയുണ്ടാക്കിയ കഥയാണിത്. നിഷിദ്ധമാണ്. ആദ്യത്തെ സിനിമഏതാണെന്നു കഥ വായിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും മറ്റൊന്നിന്റെ പേര് പറഞ്ഞാൽ സസ്പെൻസ് പൊളിയും. വായിക്കാൻ ഞാൻ പറയില്ല! സമയം ഉണ്ടെങ്കിൽ മാത്രം വായനക്ക് വന്നാൽ മതി. കമന്റ്സ് ഒന്നുമിടാൻ സമയം കളയണ്ട. എന്റെ പേര് ശ്രീജിത് മഹാദേവൻ, ഇക്കൊല്ലം 42 വയസാകും. വെള്ളിമൂങ്ങ എന്ന സിനിമ കണ്ടിട്ടുണ്ടോ അതിലെ നായകനെ പോലെയിരിക്കും എന്നെയിപ്പൊക്കാണാൻ. നിറം പക്ഷെ അതിലും ഇച്ചിരി കുറവാണ്. നിറത്തിലെന്തിരിക്കുന്നു അല്ലെ?

ഞാനൊരു വിഭാര്യനാണ്. ഞങ്ങൾക്ക് കുട്ടികൾ ഇല്ല, പക്ഷെ ഗൗരിയുടെ സ്‌ഥാനത്തൊരു പെൺകുട്ടിയുണ്ട്, അവളരെകുറിച്ചു ഞാൻ വൈകാതെ പറയാം. മൂന്നു കൊല്ലം മുൻപാണ് പാർവതിയെന്നെ തനിച്ചാക്കിയിട്ട് പോയത്. പാർവതിയും ഞാനും 10 വർഷത്തോളമായി ഗുജറാത്തിൽ തന്നെ ആയിരുന്നു. അവൾ അവിടെയൊരു സ്‌കൂളിലെ ടീച്ചറും ഞാനവിടെയൊരു സർവീസ് കമ്പനിയിലെ സീനിയർ മാനേജരും. നല്ല ശമ്പളമുള്ള പൊസിഷനിൽ നിന്നും ഇപ്പൊ VRS എടുത്തു നാട്ടിലെത്തിയ ശേഷം ഞങ്ങളുടെ തറവാട്ട് വീട്ടിൽ തന്നെയാണ് താമസവും. എന്റെ ഇനിയുള്ള കാലം സ്റ്റോക്ക് മാർക്കറ്റ് ലു ഇൻവെസ്റ്റ്മെന്റ് ഓക്ക് ചെയ്തു പോകാൻ ആണ് പ്ലാൻ.

തറവാട്ടിൽ ഇപ്പൊ എന്റെയൊപ്പം ഉളളത് എന്റെ പെങ്ങളുടെ ഒരേയൊരു മകനും ഭാര്യയുമാണ്. അതായത് ശ്യാമും ഗൗരിയും. ശ്യാമിനിപ്പോ 27 വയസുണ്ട്, അവന്റെ ഭാര്യ ഗൗരിക്ക് 22 ഉം. അവനു 15 വയസുള്ളപ്പോളാണ് ആ ദാരുണ സംഭവം നടക്കുന്നത് അവന്റെയമ്മ (എന്റെ പെങ്ങൾ) മീനാക്ഷിയൊരു ആക്‌സിഡന്റിൽ മരണപ്പെട്ടു, ഞങ്ങൾ അതെ തുടർന്നാണ് ഗുജറാത്തിൽ നിന്നും നാട്ടിലേക്ക് താമസം മാറിയത്. ശേഷം ഞാൻ ആയിരുന്നു ശ്യാമിന്റെ ഗാർഡിയനും ഉപദേഷ്ടാവുമെല്ലാം. എന്റെയൊരേയൊരു അളിയൻ അതിനു ശേഷം വേറേ ഒരാളെ കെട്ടുകയും ചെയ്തതോടെ അവനുമായുള്ള ബന്ധവും തീർന്നു.

ശ്യാം കാണാൻ നല്ല സുന്ദരനായിരുന്നത് കൊണ്ട് കോളേജ് കാലത്തേ അവനൊത്തിരി കാമുകിമാരും ഉണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്നാണ് അവൻ പഠിച്ചതൊക്കെ!
ഗൗരിയെ കുറിച്ച് പറഞ്ഞാൽ, നാട്ടിൻ പുറത്തു ജനിച്ചു വളർന്ന പെണ്കുട്ടിയാണവൾ, അതായത് എന്റെ ഭാര്യ പാർവതിയുടെ നാടായ ഒറ്റപ്പാലത്തുകാരി; മാത്രമല്ല, എന്റെ പൂർവ്വകാമുകി ഗായത്രിയുടെ മകളാണ് ഗൗരി! ഭാഗ്യദോഷത്തിനു എനിക്കു ഗായത്രിയെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ബന്ധം അറിഞ്ഞ അവളുടെ വീട്ടുകാർ അവളെ നിർബന്ധിപ്പിച്ചാണ് മറ്റൊരാളെ വിവാഹം കഴിപ്പിച്ചത്. അന്നെനിക്ക് ജോലി ആയിരുന്നില്ല. ശേഷം പഠിത്തം കഴിഞ്ഞു ഞാൻ ഗുജറാത്തിലേക്ക് വണ്ടി കയറുകയായിരുന്നു.

പാർവതിക്ക് ഗായത്രിയുടെ കാര്യം അറിഞ്ഞപ്പോൾ പലപ്പോഴും നാട്ടിൽവരുമ്പോഴൊക്ക ഗൗരിയെ കാണാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പാർവതിക്ക് മകളെ പോലെയായായിരുന്നു ഗൗരി. കാണാൻ അത്യധികം തേജസുള്ള മുഖമാണ്, അവളുടെ അമ്മ ഗായത്രിയെപ്പോലെ തന്നെ! നിറം ഇളം പിങ്ക് കലർന്ന മഞ്ഞയാണ്. വൃത്താകൃതിയിലുള്ള മുഖം, എപ്പോഴും കരിയെഴുതിയ കണ്ണുകൾ. മിനുസമാർന്ന കവിളുകൾ, ചെറിയ വായ, തടിച്ചു മലർന്ന ചോര ചുണ്ടുകൾ, മെലിഞ്ഞ അരക്കെട്ട്. അവൾ നടക്കുമ്പോൾ അവളുടെ കൊഴുത്തുരുണ്ട മുലകൾ തുള്ളി കുതിക്കുന്നത് പതിവാണ്. ഉരുണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ കൃത്യം രണ്ടു തേങ്ങാ മുറി വെച്ചത് പോലെ. അവളുടെ നിതംബങ്ങൾ മാംസളമായതും അരയന്നത്തെപോലെ താളാത്മകമകമായി നടക്കുമ്പോ തെന്നുന്നവയുമാണ്. ഏതൊരു ആണും അവളെ ഒരിക്കൽ നോക്കിയാൽ മതി, അവളിൽ നിന്ന് മുഖം തിരിക്കാനാവില്ല. അത്രയ്ക്കും ജ്വലിക്കുന്ന സൗന്ദര്യത്തിനുടമയാണവൾ. പക്ഷെ സൗന്ദര്യം മാത്രമല്ല സൗഭാവഗുണത്തിലും അവളൊരു ദേവി തുല്യയായിരുന്നു, നന്നായി പാടും നൃത്തവും ചെയ്യും! എന്റെ പാർവതിയുടെ ആഗ്രഹമായിരുന്നു ഗൗരിയെ ശ്യാമിന് വേണ്ടിയാലോചിക്കണമെന്നത്. പാർവതിയുടെ മരണശേഷം വിജനമായിരുന്ന ഈ വീട്, എന്റെ ഗൗരി വന്നതിന് ശേഷമാണ് ശെരിക്കുമിതിന് പണ്ടത്തെ ഐശ്വര്യവും പ്രൗഢിയും തിരികെ വന്നതും. ഗൗരിയുടെ വശ്യമായ മുഖവും അവളുടെ പുഞ്ചിരിയും പെരുമാറ്റവും എന്റെ ഭാര്യയെപ്പോലെ വീടിനെ സജീവമാക്കി. അവൾ വീട്ടിൽ സ്വർണ്ണ പാദസരവുമിട്ടു നടക്കുമ്പോഴെല്ലാം ഞാൻ മനസ്സിൽ വിചാരിച്ചത് ലക്ഷ്മികടാക്ഷം വീട്ടിൽ കൈവരുന്നപോലെയാണ്. ഗൗരിയെ പെണ്ണുകാണാൻ പോകുമ്പോ അവളെ പൊതിഞ്ഞിരുന്ന റോസ് നിറമുള്ള സാരിയും കഴുത്തിലെ കാശിമാലയും ജിമിക്കിയും കാലിലെ പാദസരവും അവൾക്ക് എഴഴകുപ്രധാനം ചെയ്തിരുന്നു. വിരിച്ചിട്ട ഇടതൂർന്ന മുടിയിലെ മുല്ലപ്പൂവും കൂടെ ആയപ്പോൾ ശെരിക്കൊമൊരു അപ്സരസ് പോലെ തോന്നിപ്പിച്ചിരുന്നു. പക്ഷെ അന്നൊന്നും അവളെ ഞാൻമറ്റൊരു രീതിയിൽ കണ്ടിരുന്നില്ല! അല്ലെങ്കിൽ കാണാനിഷ്ടപ്പെട്ടിരുന്നില്ല!
ദിവസങ്ങൾ കഴിയുന്നതിനൊപ്പം ഗൗരിയോടും ശ്യാമിനോടും ഒപ്പമുള്ള ജീവിതം സുഗമമായി പോയിക്കൊണ്ടിരുന്നു. മൂവ്വരും ഇടക്ക് പുറത്തേക്കൊക്കെ പോകാറുണ്ട്. ഗൗരിക്കും ബോറടി മാറ്റാൻ അതുഗുണം ചെയ്തിരുന്നു, എങ്കിലും അധികമൊന്നും ഗൗരിയെന്നോട് സംസാരിച്ചിരുന്നില്ല, ഞാനാകട്ടെ മിക്ക ദിവസവും യോഗയും നടത്തവും ഒക്കെ ആയി അത്യാവശ്യം എക്സർ സൈസുമൊക്കെ ചെയ്തുകൊണ്ട് ആരോഗ്യം കാത്തു പോന്നു. ഇപ്പോഴും കറന്റ് ഇല്ലാത്തപ്പോൾ കിണറ്റിൽ നിന്നും അവൾക്ക് വെള്ളം കോരുന്നതുമൊക്ക ഞാൻ തന്നെയാണ്. അതിനൊന്നും എനിക്കൊരു മടിയുമില്ല, ക്ഷീണവുമില്ല, എന്റെ ആരോഗ്യം കണ്ടിട്ട് പലപ്പോഴും ഗൗരി അത്ബധുതപ്പെടുന്നതും ഞാൻ കണ്ടു. ഗൗരിക്ക് സത്യത്തിൽ അവളുടെ അമ്മയും ഞാനും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയാമോ ഇല്ലയോ എന്ന് പോലുമെനിക്ക് നിശ്ചയമില്ലായിരുന്നു! ഞങ്ങൾ തമ്മിൽ അത്തരം കാര്യങ്ങളൊന്നും സംസാരിച്ചിരുന്നിലെങ്കിലും അവൾക്കെനോട് നല്ല ബഹുമാനവും സ്നേഹവുമാണെന്നു മാത്രം ആ സൗമ്യമായ പെരുമാറ്റത്തിൽ നിന്നും ഞാനൂഹിച്ചു.

ഗൗരി വീട്ടിലേക്ക് വന്നശേഷം ഏതാണ്ട് 6 മാസമായിക്കാണും, പുതിയ പ്രൊജക്റ്റ് ന്റെ ഭാഗമായി ശ്യാമിന് ബാംഗ്ലൂരിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു, കുറച്ചു നാൾ കൂടെ കഴിഞ്ഞിട്ട് ഗൗരിയെ അങ്ങോട്ടുള്ള കൊണ്ടുപോകാമെന്ന് അവളെ പറഞ്ഞവൻ സമ്മതിപ്പിച്ചത്, മാത്രമല്ല ഞാനും ഇവിടെ തനിച്ചാണല്ലോ എന്നവൻ കരുതിക്കാണും.

പക്ഷെ എനിക്കറിയാമായിരുന്നു അവനു കല്യാണം കഴിഞ്ഞ മൂന്നു മാസത്തിനകം ഗൗരിയെ മടുത്തു എന്ന കാര്യം! എന്താണെന്നു വെച്ചാൽ ശ്യാമിന് മോഡേൺ പെൺകുട്ടികളോട് ആണ് കൂടുതലും ഭ്രമം. ഗൗരിയാണെങ്കിൽ ഒരു നാടൻ പെൺകുട്ടിയാണ്, അച്ചടക്കമുള്ള ഒരു പാവം പൂച്ച കുട്ടി. ഇപ്പോഴും കേരളത്തിന്റെ സംസ്കാരവും ചാരുതയും ചേർത്ത് പിടിക്കുന്ന ജീവിതമാണ് അവളുടേത്‌. സാമ്പത്തികമായി ക്ഷയിച്ച തറവാട്ടിലെ ഗൗരിയെ വിവാഹം കഴിച്ചതും എന്റെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *