വളഞ്ഞ വഴികൾ – 13 2

ഞാൻ അവളെ നോക്കി നില്കുന്നത് കണ്ട്.

“എന്താടാ.

എന്നെ ഇങ്ങനെ നോക്കി നിന്ന് വെള്ളം ഇറക്കുന്നെ.

ദേ എനിക്ക് പിരിയാഡ്സ് ആണ്.”

“എന്നിട്ട് ആണോ തുണി അലക്കുന്നെ.”

എന്ന് പറഞ്ഞു അവളെ അങ്ങ് മാറ്റി നിർത്തി ഞാൻ മുക്കി പിഴിഞ്ഞു കല്ലിൽ വെച്ച് രണ്ട് കുത്തി പിഴിയാലും കഴിഞ്ഞു മാറ്റി വെച്ച്.

“എന്നാ ദീപു നിന്റെ ഷട്ടിയിലും ഒട്ടകൾ വിനേക്കുന്നുണ്ടല്ലോ.

വേറെ കുറച്ച് മോഡൻ ഒക്കെ ഞാൻ കണ്ടായിരുന്നാലോ അതൊക്കെ എന്ത്യേ.”

“അതൊക്കെ സ്പെഷ്യൽ ഡേയ്‌സ് ൽ പുറത്ത് ഇറക്കുള്.

ഇപ്പൊ ഏട്ടൻ പോയി ഏട്ടന്റെ സുന്ദരി കുട്ടി ഉള്ളിൽ ചായ കുടിക്കുന്നുണ്ടാവും.

ഞാൻ എന്റെ പാന്റീസും ബ്രാ യും എല്ലാം ഞാൻ തന്നെ നോക്കോളാമേ.

അഴയിൽ കൊണ്ട് ഇടാൻ ഉള്ള ഹെല്പ് ഒന്നും വേണ്ടായേ.

പിന്നെ പുതിയത് ഒക്കെ അലമാരയിൽ ഉണ്ട് അത്‌ ഞങ്ങൾ പുറത്തേക് പോകുമ്പോൾ ഇട്ടോളാം. ഇവിടെ ഏട്ടൻ മാത്രം അല്ലെ ഉള്ള്. കണ്ടാലും കുഴപ്പമില്ല.”

ഞാൻ ചിരിച്ചു.

പിന്നെ ടോയ്‌ലെറ്റിൽ കയറിയ ശേഷം രേഖയുടെ കൂടെ ഇരുന്നു ആഹാരവും കഴിച്ചു.

പണി ഒന്നും ഇല്ലാത്തത് കൊണ്ടും. അയാളെ കുറച്ചു അനോഷിക്കാനും ഉള്ളത് കൊണ്ട്.

രേഖയോട് പറഞ്ഞു പുറത്തേക് ഇറങ്ങി.

റോഡിലൂടെ നടന്ന് ഞങ്ങളുടെ വായിനോട്ടം ഏരിയ യിൽ എത്തുന്നതിനു മുന്പേ ജൂലിയുടെ ഡിയോ വന്നു മുന്നിൽ നിന്ന്.

“എങ്ങോട്ടേക് ആണോ മോനെ.
ഇന്ന് തന്തപ്പടി ഒന്നും വിളിച്ചില്ലേ കോട്ടേഷന്.”

“എന്ത്യേ.

മുതലാളി യുടെ മകൾക് ഇനി വല്ല കോട്ടേഷൻ വേണോ?”

“അവൾ ചിരിച്ചിട്ട്.

പറ്റുമെങ്കിൽ എന്റെ തന്തയുടെ കാല് തല്ലി ഓടിക്കുന്ന കോട്ടേഷൻ അങ്ങ് തരാം.”

“നീ പോയിക്കെ…

എന്റെ കഞ്ഞിയിൽ പറ്റയെ ഇടല്ലേ.”

“അവനെ ഞാൻ എന്തിന് പിടിച്ചു നിന്റെ കഞ്ഞിയിൽ ഇടണം?”

എന്ന് പറഞ്ഞു അവളുടെ ചളി.

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു മുന്നോട്ട് നടന്നു.

“ഹലോ.. പോകലെ..

ഇന്നലെ കണ്ടോ?”

“കണ്ടു.”

“ശെരി ഞാൻ ലാപ്ടോപ് എടുക്കാൻ ഇറങ്ങിയതാ.

നിന്റെ പെണ്ണ് വിളിച്ചിട്ട് ഉണ്ടായിരുന്നു. ഈ നാട് ഒക്കെ ഒന്ന് ചുറ്റി കാണിക്കാൻ.

എന്ത് ചെയ്യാൻ ഈ നാട്ടിൽ ഇപ്പൊ ഞാൻ അല്ലെ അവളുടെ കൂട്ടുകാരി.”

“ആഹാ.

അപ്പൊ ഞാൻ.”

“നീ എന്റെ ബോയ്ഫ്രണ്ട് ആണ് എന്ന് പറഞ്ഞ ഞാൻ അവളുടെ കൂടെ കൂടിയത്.

ഇനി എന്റെ നാട്ടിലെ സകലതും പറഞ്ഞു കൊടുക്കാൻ ഉണ്ട്.

നിന്റെ തെമ്മാടി തരങ്ങളും.”

“ഡി ഡി…

പിന്നെ നീ തന്ന ലാപ്ടോപ്പ് ലെ കാര്യങ്ങൾ അവളോട് പാരയാണ്ടട്ട്ടോ.

എനിക്ക് ഒന്ന് കൊച്ചി വരെ പോകാൻ ഉണ്ട്.”

“ആണോ എന്നാൽ എന്റെ ഡിയോ എടുത്തോ.

എനിക്ക് തിരക്ക് ഒന്നും ഇല്ലാ.

ഞങ്ങൾ രണ്ടാളും നടന്ന് നാട് ചുറ്റിക്കോളാം.”

എന്ന് പറഞ്ഞു ജൂലി ഡിയോ ടെ താക്കോൽ ഊരി തന്നു.

ആദ്യം വാങ്ങി ഇല്ലേലും പിന്നെ അവളുടെ നിർബന്ധം കാരണം അത് വാങ്ങേണ്ടി വന്നു.

പിന്നെ ഒരു ഡയലോഗ് ഉം പെട്രോൾ ഫുൾ ടാങ്ക് ഉണ്ട്‌ തിർത്തിട്ട് കൊണ്ട് വരല്ലേ എന്നും.

പിന്നെ ഡിയോ എടുത്തു അവമാരുടെ അടുത്ത് എത്തി.

അപ്പോഴേക് പട്ട വണ്ടിയിൽ കയറി.

എങ്ങോട്ട് ആണേലും അങ്ങോട്ട് ഞാനും ഉണ്ട് എന്ന് ഒരു ഡയലോഗ് ഉം.

പിന്നെ ഞങ്ങൾ കൊച്ചിയിലെ ക് വിട്ടു.

അപ്പോഴെല്ലാം ഞങ്ങളുടെ സംസാരം ആ ലോറിയെ കുറച്ചു ആയിരുന്നു.

ഞാൻ ഇന്നലെ ലാപ്ടോപ് നോക്കിയ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.

ഇതിന് പുറകിൽ ഞങ്ങൾ അറിയാത്ത വലിയ കാര്യം എന്തൊ ഉണ്ടെന്ന് അവനും എനിക്കും മനസിലായി കഴിഞ്ഞിരുന്നു.
അത്‌ അറിയുന്ന എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയി.

ഇനി ആ എതിരാളി യേ കുറച്ചു അറിയാൻ ബാക്കി ഉള്ളത് എല്ലാം അറിയാൻ ഉള്ള ആകാംഷ ആയി ഞങ്ങൾക്.

അങ്ങനെ പോകുന്ന വഴിയിൽ എന്റെ ലൈഫ് തന്നെ തകർത്തു കളഞ്ഞ ആ ദുരന്തം നടന്ന സ്ഥലത്തു ഞാൻ വണ്ടി നിർത്തി അവിടെ ഉള്ള ഒരു ജ്യൂസ് കടയിൽ നിന്ന് ഞങ്ങൾ ജ്യൂസ് വാങ്ങി കഴിച്ചു കൊണ്ട്. ഞങ്ങൾക് അറിയാവുന്ന നിഗമനങ്ങൾ അവിടെ നിന്ന് പരസ്പരം പറഞ്ഞു കൊണ്ട് ഇരുന്നു.

അന്ന് അപകടം നടന്നപ്പോൾ ഉള്ള ഫോട്ടോ കളും ന്യൂസ്‌ ൽ വന്ന വാർത്തകളിൽ ഉള്ള പിക്ചർ ഒക്കെ ഫോണിലൂടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *