”എങ്ങനാണച്ചായ ഈ പേര് നമ്മുടെ നാടിന് വന്നത്…” ആര്‍മിയില്‍ നിന്ന് വിആര്‍എസ് എടുത്ത് പിരിഞ്ഞ് വന്ന നാല്‍പ്പത്തിയൊന്‍പത് കാരന്‍ സ്റ്റീഫന്‍ ഫിലിപ്പിനോട് ഡിഗ്രി വിദ്യാര്‍ത്ഥിയായ പ്രതീഷ് ചോദിച്ചു.
”അതൊക്കെ വലിയ കഥയാ പ്രതീഷേ… നീ വീട്ടിലേക്കൊന്നും വരുന്നില്ലല്ലോ ഇപ്പോള്‍… നിനക്ക് ബുക്ക്‌സ് ഒന്നും വായിക്കണ്ടേ… ഞാനാണേ അവിടെ ഒറ്റക്കിരുന്ന് ആകെ ബോര്‍ അടിച്ചു.
എലിസബത്തിനാണേല്‍ ഈ മാസവും അപേക്ഷിച്ചിട്ട് ലീവ് കിട്ടിയില്ല. പിന്നെ റോഷ്‌നി മോള്‍ക്ക് ഇങ്ങോട്ട് വരാനും മടി. ഡാഡി ഒറ്റക്കേയുള്ളു എന്ന് പറഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് വന്നാല്‍ പോലും അവള്‍ എലിസബത്തിന്റെ വീട്ടിലാ നില്‍ക്കാറ്…. ഞാനാണേ തന്നത്താനെ വെച്ചുംകുടിച്ചും ഒരു പരുവമായി.”
മദാലസമേടിന്റെ ചരിത്രമറിയാന്‍ സ്റ്റീഫന്‍ ഫിലിപ്പിനോട് ചോദിച്ച ചോദ്യത്തിന് സ്റ്റീഫന്‍ ഫിലിപ്പ് തന്റെ സമകാലിക ചരിത്രം പറഞ്ഞ് ബോര്‍ അടിപ്പിച്ച നീരസത്തോടെ പ്രതീഷ് അവിടെ നിന്നും എഴുന്നേറ്റു. വെളുത്തു മീഡിയം വണ്ണമുള്ള പ്രതീഷിന്റെ ചെറുകുണ്ടികുലുക്കിയുള്ള നടത്തം നോക്കി സ്റ്റീഫന്‍ ഫിലിപ്പ് വാകത്തറയില്‍ ഇരുന്നു.
പണ്ട് അതായത് പഴശ്ശിയുടെ ഒളിപ്പോരു നടക്കുന്ന കാലത്ത് ആരെയും വെല്ലുന്ന ഒരു മദാലസ ഈ കുന്നിലെവിടെയോ ജീവിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെ കിങ്കരന്മാരുടെ ഭോഗാസക്തി ശമിപ്പിക്കലായിരുന്നു അവളുടെ കര്‍ത്തവ്യം.
പലരാത്രികളിലും മദാലസയുടെ കുടി തേടി തീപ്പന്തങ്ങള്‍ പലത് ആ മേടുകയറി പോയിട്ടുണ്ട്. സൂര്യന്‍ ഉദിക്കുമ്പോള്‍ പലപ്പോഴും ശുക്ലാഭിഷേകത്താല്‍ മയങ്ങിക്കിടക്കാറുണ്ടായിരുന്നു ആ മദാലസയെന്ന് പഴയ തലമുറയിലെ പലരും ഈ വാകത്തറയിലിരുന്ന് പറഞ്ഞിട്ടുണ്ട്.
പക്ഷെ ഇന്നൊരു സത്യം നിലനില്‍ക്കുന്നുണ്ട്. മദാലസമേട് കവലയുടെ കിഴക്കേ ഭാഗത്തെ കയറ്റം കയറി സന്ധ്യകഴിഞ്ഞാല്‍ ആരും തനിച്ച് പോകാറില്ല. ആ കയറ്റത്തിന് മുകളിലാണ് ദേവമ്മയുടെ താമസം. ഒറ്റയ്ക്ക്. ഇഷ്ടികകള്‍ക്കൊണ്ട് കെട്ടിയ വീട്ടില്‍. അതിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ക്ക് കാലഘട്ടത്തിന്റെ പഴക്കമുണ്ട്. ആ വീട്ടില്‍ തനിച്ചാണ് ദേവമ്മ.
വെറുതെയല്ല മദാലസമേട്ടിലെ ദൈവീകപരിവേഷമുള്ള മന്ത്രവാദിനിയാണ് ദേവമ്മ. ദേവമ്മ ഒറ്റക്ക് താമസിക്കുന്ന ആ കുന്നിന്‍ മുകളിലൂടെ വേണം കോട്ടയത്തുള്ള സത്താര്‍ അലി പുതുതായി തുടങ്ങിയ വിജ്ഞാനമന്ദിര്‍ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പോകേണ്ടത്.
പുറത്തുനിന്നുള്ള അധ്യാപകര്‍ക്ക് താമസിക്കുവാന്‍ അവിടെ തന്നെ ക്വാട്ടേഴ്‌സുണ്ടെങ്കിലും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനാശങ്കറും മകനുമല്ലാതെ വേറെ ആരും അവിടെ താമസമില്ല. മദാലസമേട്ടില്‍ ഭയപ്പെടുത്തുന്ന ഒരു പ്രദേശമായി ദേവമ്മയുടെ കുന്നിന്‍ മുകളിലാണ് പഴയ മദാലസ ഒരു രാത്രി അപ്രതീക്ഷ്യയായത്.
രാജാവിന്റെ കിങ്കരന്മാര്‍ തേടിവന്ന ഒരു രാത്രി ആദ്യത്തെ കിങ്കരന്‍ ഭോഗിച്ച ശേഷം അടുത്ത ആള്‍ വന്നപ്പോഴേക്കും മദാലസയെ കാണാതെയായി. പിന്നീടാരും മദാലസയെ കണ്ടിട്ടില്ല. ആ മദാലസയൊരു യക്ഷിയായിരുന്നുവെന്നും മറ്റും പിന്നീട് കഥകള്‍ പ്രചരിച്ചു.
അതിനാലാണ് പഴശ്ശിയുടെ ഒളിപ്പോരാട്ടത്തിന് ശേഷം ഈ പ്രദേശം അന്യമായി പോയത്. എന്നാല്‍ ആവാസവ്യവസ്ഥയില്‍ കുടിയേറ്റത്തിന് പ്രാധാന്യമേറിയപ്പോള്‍ ജനങ്ങള്‍ പലനാട്ടില്‍ നിന്നും ഈ മേട്ടിലേക്ക് കുടിയിറുകയും ആ പഴയ മദാലയസ്ലയുടെ പേരില്‍ പുതിയൊരു നാട് രൂപം കൊള്ളുകയും ചെയ്തു.
മദാലസ്സമേട് കവലയില്‍ എത്തിയാല്‍ ഏറെ തിരക്കുള്ളത് ശങ്കുണ്ണിയാശാന്റെ ചായക്കടയാണ്.
സമയം പുലര്‍ച്ചെ 5.30.
ചായക്കടയുടെ പിന്നിലെ കുളിമുറി. കഴിഞ്ഞ ഓണത്തിന് കിട്ടിയ ലാഭത്തിന് കുളിമുറിയുടെ ഭിത്തിയും തറയും ടൈല്‍ പാകി വൃത്തിയാക്കി. കുളിമുറിയുടെ പിന്നില്‍ മണ്‍തിട്ടയാണ്. വെന്റിലേഷനും മണ്‍തിട്ടയും തമ്മില്‍ സമനിരപ്പിലാണ്.
കുളിമുറിയില്‍ പരിപൂര്‍ണ്ണ നഗ്നയായി നിന്ന് കുളിക്കുകയാണ് രാവുണ്ണിയാശാന്റെ മൂത്തമകള്‍ ലേഖ. വയസ് 30. ലേഖയുടെ
