മഹാറാണി അഞ്ജലി അനന്ത പുരിയുടെ സൗഭാഗ്യം – 1 4

സുദേവൻ താൽപര്യത്തോടെ ” മഹാറാണീ, ഇങ്ങനെയൊരു യുദ്ധം നമ്മുക്ക് നിസ്സാരമായി ജയിക്കാവുന്നതാണ്, പക്ഷെ ഈ യുദ്ധത്തിൽ നമ്മുടെ യോദ്ധാക്കളുടെ വിലപ്പെട്ട ജീവൻ നഷ്ട പെടുത്തേണ്ടതുണ്ടോ ? കൃഷി ഉത്പന്നങ്ങളുടെ കച്ചവടത്തിൽ ഈയിടെയായി അമിത വില രംഗപുരിയിൽ നിന്നും ഈടാക്കിയതാണ് രാജൻ ആദിത്യനെ പ്രകോപിപ്പിച്ചത്. ”

അഞ്ജലി ഇരുന്നപ്പോൾ വയറിൽ മടക്കുകൾ രൂപപ്പെടുകയും സ്വർണ്ണ അരഞ്ഞാണം മടക്കുകൾക്ക് ഉള്ളിൽ അകപെടുകയും ചെയ്തു. നിവർന്നിരുന്ന ശേഷം അരഞ്ഞാണത്തിന്റെ സ്ഥാനം മാറ്റി കൊണ്ട് റാണിയുടെ മറുപടി “അതിനു വേണ്ടി നദീജലം തടയുകയും അതിൽ വിഷം കലർത്തി അനന്തപുരി നിവാസികളെ കൊല്ലുന്നതും ന്യായീകരിക്കാവുന്നതാണോ ” .

സുദേവൻ പിൻമാറിയില്ല ” പക്ഷെ യുദ്ധം മരണസംഖ്യ ഇനിയും ഉയർത്താൻ മാത്രമേ ഉപകരിക്കൂ, റാണീ”

റാണി അൽപ്പം മുന്നോട്ടാഞ്ഞ് കൊണ്ട് പറഞ്ഞു ” നേരിട്ടൊരു യുദ്ധമല്ല ഞാൻ ഉദ്ദേശിക്കുന്നത്, ആദിത്യന്റെ അവശ്യങ്ങൾ ഞാൻ അംഗീകരിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം സൗഹൃദം പുതുക്കാനെന്ന പോലെ നമ്മളും നാളെ നമ്മൾ കണ്ടെത്തുന്ന സേനാപതിയും, പരിചയ സമ്പത്തുള്ള ഏതാനും യോദ്ധാക്കളും ഭടന്റെ വേഷത്തിൽ ഒരു വാസ്തു ശിൽപിയുമായി നമ്മൾ രംഗപുരിയിൽ ആദിത്യ രാജാവിന്റെ അതിഥികളായി പോകുന്നു.”

സുദേവന്റെ സന്ദേഹം മനസിലാക്കിയ റാണി പുഞ്ചിരിച്ച് കൊണ്ട് സുദേവനെ നോക്കി.

രംഗപുരി ആക്രമിക്കാൻ മഹാറാണി അഞ്ജലിക്ക് ഒരു പദ്ധതി ആവശ്യമായിരുന്നു. അതിനാദ്യം വേണ്ടത് രംഗപുരിയുടെയും ആദിത്യന്റെ കൊട്ടാരത്തിന്റെയും രൂപരേഖ ഉണ്ടാക്കാനാണ് രംഗപുരിയിലേക്ക് അതിഥിയായി പോകാൻ റാണി തീരുമാനിച്ചത്. ഇതിനായി ഒരു സമാധാന ഉടമ്പടി എന്ന വ്യജേന ഒരു ദൂതനെ രംഗപുരിയിലേക്ക് അയക്കുകയും ചെയ്തു.

വാസ്തുശിൽപി രംഗപുരി നിരീക്ഷിക്കുകയും ദൗർബല്യങ്ങൾ തിരിച്ചറിയുകയും ചെയ്താൽ സേനാപതിയുമായി ചർച്ച ചെയ്ത് ഒരു മികച്ച സൈനിക തന്ത്രം രൂപപ്പെടുത്തിയെടുക്കുക എന്ന വ്യക്തമായ പദ്ധതി റാണിക്കുണ്ടായിരുന്നു. അതിനായി പുസ്തകശാലയിൽ നിന്നും ചരിത്രപ്രാധാന്യമുള്ള യുദ്ധങ്ങളും തന്ത്രങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ റാണി പഠിച്ച് തുടങ്ങി.

മന്ത്രി സുദേവനുമായുള്ള ചർച്ച കഴിഞ്ഞ് മൂന്നാം നിലയിലെ തുറസ്സായ ഭാഗത്ത് റാണി ഇരുന്നപ്പോൾ സന്ധ്യയായിരുന്നു. അപ്പോൾ ഒരു തോഴി ‘മാപ്പിൾ ‘ എന്ന ദ്രവ്യം കൊണ്ടുവന്നു. മധുരമുള്ള ഈ ദ്രവ്യം അനന്തപുരിക്കപരിചിതമായ ഒരു വൃക്ഷത്തിൽ നിന്നും കിട്ടുന്നതാണ്. പടിഞ്ഞാറ് നിന്നും അനന്തപുരിയുടെ തീരത്തെത്തിയ കറുത്ത വർഗ്ഗക്കാരായ കച്ചവക്കാരാണ് ‘മാപ്പിൾ’ മഹാറാണിക്ക് സമ്മാനിച്ചത്.

കച്ചവടച്ചരക്കുമായി അനന്തപുരിയിലെത്തിയ ഇവരുടെ തലവൻ പട്ടണത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാറാണിയുടെ കരിങ്കൽ പ്രതിമ കണ്ട് പരവശനായി പോയി. ഭാഷ അത്ര നിശ്ചയമില്ലാതിരുന്നിട്ടും കച്ചവട ആവശ്യത്തിനായി റാണിയെ കാണാൻ പടിഞ്ഞാറ് നിന്നെത്തിയതാണെന്ന് വാശി പിടിച്ച് ഒടുവിൽ റാണിയെ കാണുക തന്നെ ചെയ്തു.

കറുത്തുറച്ച ശരീരവും തടിച്ച ചുണ്ടുകളും കണ്ട് റാണിക്ക് കൗതുകം തോന്നി. അതേ സമയം തന്നെക്കാൾ പൊക്കവും വീതിയുമുള്ള ഒരു സ്ത്രീ ശരീരം കണ്ട് കച്ചവട തലവന്റ നെഞ്ചിൽ ഒരു സ്വർണ്ണ മത്സ്യം ഇഴഞ്ഞു നീങ്ങുന്നതായി തോന്നി.

കറുത്തവരുടെ ഭാഷ അറിയാതെ കുഴഞ്ഞ റാണിക്ക് കുരുമുളകിന് പകരം ഈന്തപ്പഴം കച്ചവടം ചെയ്യുന്ന വിദേശികളുടെ ഭാഷ ചെറുതായി വശമുണ്ടായിരുന്നു. അതേ ഭാഷ കറുത്ത കച്ചവട തലവനും അറിയാമായിരുന്നത് ആശ്വാസമായി.

സ്വർണ്ണക്കസവുള്ള മുലക്കച്ചയും പാവാടയും അറിഞ്ഞിരുന്ന റാണിയെ ആർത്തിയോടെ അയാൾ നോക്കി കൊണ്ടിരുന്നു.

അയാളുടെ ആവശ്യം മനസിലാക്കിയെന്നോണം റാണി ഒരു ഉടമ്പടി മുന്നോട്ട് വച്ചു. മുഴുവൻ കപ്പലിലെ കച്ചവടച്ചരക്കുകളും അനന്തപുരിക്ക് നൽകിയാൽ പകരം മഹാറാണിയുമായി ഒരു രാത്രി അന്തിയുറങ്ങാം എന്നായിരുന്നു ഉടമ്പടി. കറുത്ത കച്ചവടക്കാരന് അത് സമ്മതിക്കേണ്ടി വന്നു. അന്നു രാത്രി അയാൾ റാണിയുടെ രതിമുറിയിലേക്ക് ക്ഷണിക്കപ്പെട്ടു. മുലക്കച്ച അഴിക്കാൻ പാടുപെട്ട അയാൾ മുലക്കച്ച വലിച്ചൂരിയെറിഞ്ഞത് രാമുവിന്റെ മുഖത്തേക്ക്. കറുത്ത കരങ്ങൾ കൊണ്ട് അയാൾ മുലകളുടെ മാർദ്ദവം അറിഞ്ഞു.മുലയിടുക്കിൽ മുഖം പൂഴ്തി റാണിയുടെ ഗന്ധമറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *