വിളംബരം കഴിഞ്ഞ ഉടൻ ഒരു മണി മുഴക്കത്തിന്റെ അകമ്പടിയോടെ പടച്ചട്ടയും ശിരോ കവചവും ധരിച്ച പോരാളികൾ വാശിയോടെ എതിരിട്ടു.
അങ്ങേയറ്റം വികാരക്ഷോഭത്തോടെ നടക്കുന്ന പോരിനിടയിലും ചില രസികൻമാർ റാണിയുടെ മുലകളിലേക്കും വയറിലെ മടക്കിലേക്കും കൊതിയോടെ നോക്കി.
സുദേവൻ :- റാണീ, ഇതാണ് അവസാന അങ്കം. വിജയി ….
സുദേവൻ പറഞ്ഞു തീർക്കുന്നതിനു മുൻപ് തന്നെ മൈതാനത്ത് നിന്ന് ഒരു അലർച്ച ഉയർന്നു. വിഖ്യാതാവ് ഉച്ചഭാഷിണിയിലൂടെ വിളംബരം ചെയ്തു “അനന്തപുരിയുടെ പുതിയ സേനാപതി….. രുദ്രൻ ”
കാണികളുടെ ആരവം റാണിയുടെ കാതുകളിൽ നേർത്ത വേദനയുണ്ടാക്കി.
മൈതാനത്ത് രുദ്രൻ ശിരോകവചവും പടച്ചട്ടയും ഊരി കാണികളെ അഭിവാദ്യം ചെയ്യുമ്പോൾ റാണി സുക്ഷ്മമായി രുദ്രന്റെ ശരീരം നിരീക്ഷിക്കുന്നത് രാമു ശ്രദ്ധിച്ചു. കാമമായിരുന്നു റാണിയുടെ കണ്ണിൽ.
ഇരുനിറമാണ് രുദ്രന് ഉറച്ച വിരിഞ്ഞ നേഞ്ചും ഒതുക്കവും ആകൃതിയുള്ള വയറും പോലെ കാഠിന്യമുള്ള തുടകളും റാണിയെ മോഹിപ്പിച്ചു.
റാണി രുദ്രനെ സൂക്ഷ്മമായി നോക്കിയിരിക്കേ
മൈതാന മധ്യത്തിൽ നിന്നും റാണിയെ രുദ്രനും പുഞ്ചിരിച്ച് കൊണ്ട് വീക്ഷിച്ചു. ശേഷം കാണികൾക്കിടയിലൂടെ നേരെ നടന്ന് വന്നത് മഹാറാണി അജ്ഞലിയെ പോലും ആകുലപെടുത്തി. രുദ്രൻ റാണിയുടെ മുന്നിൽ വന്നു നിന്നു. യാതൊരു സന്ദേഹവുമില്ലാതെ രുദ്രൻ കുനിഞ്ഞ് വണങ്ങി ഒരു കൈ നീട്ടി.
തന്നെ മൈതാനത്തിലേക്ക് കൊണ്ട് പോകാനായിരിക്കാം അതെന്നും ചില ചെപ്പടി വിദ്യകൾ കൊണ്ട് കാണികളുടെ പ്രീതി നേടാനമായിരിക്കുമെന്ന് റാണി ഊഹിച്ചു.
പരിഭ്രമം അകമെയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ മുത്തുകളുള്ള പാവാട വലംകൈ കൊണ്ട് അൽപം ഉയർത്തി പിടിച്ച് മൈതാന മധ്യത്തിലേക്ക് നടന്നു. റാണിയെ മൈതാനത്തിലെ കരിങ്കൽ കൊണ്ടുണ്ടാക്കിയ അരങ്ങിൽ നിർത്തിയപ്പോൾ കാണികൾ ഉറക്കെ “ചുംബിക്കൂ ” എന്നുറക്കെ അലറി. രുദ്രൻ അരങ്ങിനു താഴെ നിന്ന് റാണിയെ നോക്കി.
സമ്മതഭാവത്തോടെ വലതുകാൽ മുന്നോട്ടാഞ്ഞ് പാവാടയുടെ കീറലുകളിലൂടെ മാംസളമായ തുട പ്രദർശിപ്പിച്ചു. റാണിയുടെ പൊക്കിൾ കോളാമ്പി പൂവിലെ സുഷിരമായും ഇടുപ്പിനെ സുവർണ്ണാ നദിയുടെ ആകൃതിയായും (ചില കലാകാരൻമാർ വില്ലിന്റെ വളവായും വർണ്ണിക്കാറുണ്ട് ) നിതംബം സുവർണ്ണയുടെ വടക്കും തെക്കുമുള്ള പർവ്വതങ്ങളായും വർണ്ണിക്കാറുണ്ടെങ്കിലും ഇത്രയും മനോഹരമായ തുടകൾ ഉപമിക്കാൻ പോന്ന ഒന്നും അനന്തപുരിയിലില്ലല്ലോ എന്ന് രുദ്രൻ സന്ദേഹപ്പെട്ടു. കാണികൾ പടിമേടകളിൽ നിന്ന് ശ്വസിക്കാൻ പോലും മറന്ന് നോക്കി. രുദ്രൻ ചുണ്ടുകൾ റാണിയുടെ തുടയോട് അടുപ്പിച്ചു.
അപ്പോൾ അപ്രതീക്ഷിതമായി എന്തോ അവ്യക്തമായ ശബ്ദത്തോടെ റാണിയുടെ മുടിക്കുത്തിൽ സ്പർശിച്ച് കൊണ്ട് പോയി.
റാണിയുടെ മുടിക്കുത്തഴിഞ്ഞ് കാറ്റിൽ ഉലഞ്ഞു, ഞെട്ടിക്കൊണ്ട് റാണി ചുറ്റും നോക്കി. രുദ്രൻ ആ അവ്യക്തമായ ശബ്ദം ഒരു നേരിയ അസ്ത്രത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും മറ്റൊരസ്ത്രം റാണിയുടെ ഇടുപ്പിൽ തൊടാതെ അരഞ്ഞാണത്തിൽ തെല്ലൊന്ന് കൊണ്ടു.
അരഞ്ഞാണം മുറിഞ്ഞ് വീണു. പേടിച്ചരണ്ട റാണിക്ക് സമീപം രുദ്രനും ഭയപ്പാടോടെ ചുറ്റും നോക്കി ശരങ്ങളുടെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചപ്പോൾ മറ്റൊരു അസ്ത്രം റാണിയുടെ പുറത്ത് മുലക്കച്ചയുടെ കെട്ടുകൾ ഭേദിച്ചു. മുലക്കച്ച ഉരിഞ്ഞു വീണു. റാണി കൈകൾ കൊണ്ട് നിതംബം മറച്ചു.
കാണികൾ ബഹളം കൂട്ടി. രുദ്രൻ ആരെന്ന് അലറി വിളിച്ചു. വീണ്ടും ഒരു അസ്ത്രം റാണിയുടെ പാവാടയുടെ വശം കീറി മുറിച്ചു. അകം നൂലറ്റ പാവാടയും അയഞ്ഞ് വീണതോടെ അലറി കരഞ്ഞ് കൊണ്ട് പരിപൂർണ്ണ നഗ്നയായി മഹാറാണി അഞ്ജലി പതിനായിരങ്ങൾ കാഴ്ച്ചക്കാരാകെ മൈതാന മധ്യത്തിൽ ഇരുന്നുപോയി.
റാണിയുടെ കലങ്ങിയ കണ്ണുകൾ കണ്ട രുദ്രൻ നിസ്സഹായനായി നിൽക്കെ ദൂരെ കാണികൾക്കിടയിൽ നിന്നൊരു ശബ്ദം “രുദ്രാ…..മഹാറാണിയുടെ മാനം രക്ഷിക്കാൻ കഴിയാത്ത നീയെങ്ങനെ അനന്തപുരിയുടെ യുദ്ധനായകനാവും ”
